Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കപ്പലില്‍ നിന്ന് കാണാതായിട്ട് 4 വര്‍ഷം: ആശങ്കയുമായി കുടുംബം

2019 ഫെബ്രുവരി 3ന് അമിത് കുമാറിനെ കപ്പലില്‍ നിന്ന് കാണാതായ വിവരം കമ്പനിയുടെ മുംബൈയിലെ നരിമന്‍ പോയിന്റിലെ എസ്‌സിഐ ഓഫീസില്‍ നിന്ന് ഫെബ്രുവരി 4 നാണ് വീട്ടുകാരെ അറിയിച്ചത്. അടുത്ത തുറമുഖം ലക്ഷ്യമിട്ടുള്ള യാത്രാമധ്യേയാണ് ചെങ്കടലില്‍ വെച്ച് അമിത് കുമാറിനെ കാണാതാവുന്നത്. ആ ദുരന്ത വാര്‍ത്തയ്‌ക്ക് നാല് വര്‍ഷം പിന്നിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 08:55 pm IST
in Kasargod

പാലക്കുന്ന്: വിവാഹിതനായി നാല് മാസമേ അമിത് കുമാര്‍ നാട്ടിലുണ്ടായിരുന്നുള്ളൂ. അവധി പൂര്‍ത്തിയാക്കി ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്‌സിഐ)യുടെ എം.ടി.സ്വര്‍ണകമല്‍ എന്ന എണ്ണകപ്പലില്‍ 2018 സെപ്റ്റംബര്‍ 19 നാണ് അമിത്ത്  ഓര്‍ഡിനറി സീമന്‍ റാങ്കില്‍ ജോലിയില്‍ കയറിയത്. തൃക്കണ്ണാട് കുന്നുമ്മല്‍ സ്വദേശികളാണെങ്കിലും മംഗ്ലൂര്‍ ബജപേയിലാണ് അമിത്തിന്റെ കുടുംബം ഇപ്പോള്‍ താമസം. ജോലിയില്‍ പ്രവേശിച്ച് അഞ്ച് മാസം തികയും മുന്‍പേ  2019 ഫെബ്രുവരി 3ന് അമിത് കുമാറിനെ കപ്പലില്‍ നിന്ന് കാണാതായ വിവരം കമ്പനിയുടെ  മുംബൈയിലെ നരിമന്‍ പോയിന്റിലെ എസ്‌സിഐ ഓഫീസില്‍ നിന്ന് ഫെബ്രുവരി 4 നാണ് വീട്ടുകാരെ അറിയിച്ചത്. 

അടുത്ത തുറമുഖം ലക്ഷ്യമിട്ടുള്ള യാത്രാമധ്യേയാണ് ചെങ്കടലില്‍ വെച്ച് അമിത് കുമാറിനെ കാണാതാവുന്നത്. ആ ദുരന്ത വാര്‍ത്തയ്‌ക്ക് നാല് വര്‍ഷം പിന്നിട്ടു. തുടര്‍ നടപടികള്‍ക്കായി സിഡിസിയില്‍ നോമിനിയായി പേര് ചേര്‍ത്തിട്ടുള്ള അമ്മ കെ.ലക്ഷ്മി ഷിപ്പിംഗ് കമ്പനിയുമായി പലകുറി ബന്ധപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷം അമിത്തിന്റെ പെട്ടിയും പ്രമാണങ്ങളും മുബൈയിലെ കമ്പനി ഓഫീസില്‍ നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങിയതല്ലാതെ തുടര്‍ നടപടികള്‍ ഒന്നും നാളിതു വരെ ഉണ്ടായില്ലെന്നാണ് അമ്മയുടെ പരാതി. 

1872 ലെ ഇന്ത്യന്‍  108-ആം  നമ്പര്‍ നിയമമനുസരിച്ച് കപ്പലില്‍ നിന്ന് കാണാതാകുന്ന വ്യക്തി മരണപ്പെട്ടതായി രേഖാമൂലം സ്ഥിരീകരിക്കണമെങ്കില്‍ 7 വര്‍ഷം വരെ കാത്തിരിക്കണം. ഉഭയകക്ഷി ധാരണയില്‍ അത്രയും കാലം കാത്തിരിക്കാതെ തന്നെ അനന്തരാവകാശികള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി അര്‍ഹമായ അവകാശങ്ങള്‍ എല്ലാം തീര്‍പ്പ് കല്‍പ്പിക്കുന്നതാണ്  നടപ്പു രീതി. നാല് വര്‍ഷം പിന്നിട്ടിട്ടും അമിത്തിന്റെ കാര്യത്തില്‍ ഇതു വരെ ‘ഊഹ മരണ രേഖാപത്രം’ ലഭിച്ചിട്ടില്ല. അതിനാല്‍ തുടര്‍ ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നില്ല എന്ന് പരാതി പെട്ട് മുംബൈ ഷിപ്പിംഗ് മാസ്റ്റര്‍ക്ക് 2021 മെയ് 11ന് ലക്ഷ്മി കത്ത് അയച്ചിരുന്നു.ലക്ഷ്മിയുടെ കത്തിന് 2023 ജനുവരി 31നാണ് ഷിപ്പിംഗ് മാസ്റ്ററുടെ മറുപടി കിട്ടുന്നത്. അമിത്ത് മരണപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ 7വര്‍ഷമെന്ന കടമ്പ കാത്തിരിക്കേണ്ടെന്നും അവകാശിക്ക് സാമൂഹ്യ സുരക്ഷ അവകാശങ്ങളും അര്‍ഹമായ നഷ്ടപരിഹാരവും നല്‍കാവുന്നതാണെന്നും മുംബൈ ഷിപ്പിംഗ് മാസ്റ്റര്‍ക്ക് ഡിജി ഓഫീസ് നിര്‍ദേശം നല്‍കിയതായി ലക്ഷ്മിക്കുള്ള ഷിപ്പിംഗ് മാസ്റ്ററുടെ മറുപടിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കമ്പിനിയുടെ തുടര്‍നടപടികള്‍ക്കായി അമ്മ ലക്ഷ്മിയുടെ കാത്തിരിപ്പ് ഇനിയും എത്ര നാള്‍ തുടരേണ്ടിവരുമെന്ന് അറിയില്ല. അമിത്തിന്റെ ഭാര്യ സോനാലി ഈയിടെ പുനര്‍വിവാഹം ചെയ്തയായും വീട്ടുകാര്‍ അറിയിച്ചു.

നഷ്ടപരിഹാരവും ആനുകൂല്യങ്ങളും  ഉടനെ നല്‍കണം  

പാലക്കുന്ന്: അമിത്തിന്റെ അനന്തരാവകാശിക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ ഇനിയും കാലതാമസം പാടില്ലെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് എക്‌സിക്യൂട്ടീവ്  യോഗം  ആവശ്യപ്പെട്ടു. മരണം സ്ഥിരീകരിക്കാന്‍ 7 വര്‍ഷത്തെ കാത്തിരിപ്പ് സാങ്കേതികം മാത്രമാണെന്നും ഉടനെ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷനായി. യു.കെ.ജയപ്രകാശ്, എ. കെ. അബ്ദുള്ളകുഞ്ഞി, കൃഷ്ണന്‍ മുദിയക്കാല്‍, പി.വി.കുഞ്ഞിക്കണ്ണന്‍,കെ.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

Tags: kasargodmissingShip services
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

Kerala

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

കാട്ടില്‍ വഴി തെറ്റി അലഞ്ഞ ശരണ്യയുടെ കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രം, ഫോണ്‍ ഓഫായതോടെ പുറം ലോകവുമായി ബന്ധപ്പെടാനായില്ല

പുതിയ വാര്‍ത്തകള്‍

പു​ലി​യു​ടെ ആ​ക്ര​മ​ണം; വ​യോ​ധി​ക​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

‘ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു’; കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റിനെതിരെ പരാതി

കൊഞ്ചും സ്വരരാഗിണി

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.