Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കപ്പലില്‍ നിന്ന് കാണാതായിട്ട് 4 വര്‍ഷം: ആശങ്കയുമായി കുടുംബം

2019 ഫെബ്രുവരി 3ന് അമിത് കുമാറിനെ കപ്പലില്‍ നിന്ന് കാണാതായ വിവരം കമ്പനിയുടെ മുംബൈയിലെ നരിമന്‍ പോയിന്റിലെ എസ്‌സിഐ ഓഫീസില്‍ നിന്ന് ഫെബ്രുവരി 4 നാണ് വീട്ടുകാരെ അറിയിച്ചത്. അടുത്ത തുറമുഖം ലക്ഷ്യമിട്ടുള്ള യാത്രാമധ്യേയാണ് ചെങ്കടലില്‍ വെച്ച് അമിത് കുമാറിനെ കാണാതാവുന്നത്. ആ ദുരന്ത വാര്‍ത്തയ്‌ക്ക് നാല് വര്‍ഷം പിന്നിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 08:55 pm IST
inKasargod

പാലക്കുന്ന്: വിവാഹിതനായി നാല് മാസമേ അമിത് കുമാര്‍ നാട്ടിലുണ്ടായിരുന്നുള്ളൂ. അവധി പൂര്‍ത്തിയാക്കി ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്‌സിഐ)യുടെ എം.ടി.സ്വര്‍ണകമല്‍ എന്ന എണ്ണകപ്പലില്‍ 2018 സെപ്റ്റംബര്‍ 19 നാണ് അമിത്ത്  ഓര്‍ഡിനറി സീമന്‍ റാങ്കില്‍ ജോലിയില്‍ കയറിയത്. തൃക്കണ്ണാട് കുന്നുമ്മല്‍ സ്വദേശികളാണെങ്കിലും മംഗ്ലൂര്‍ ബജപേയിലാണ് അമിത്തിന്റെ കുടുംബം ഇപ്പോള്‍ താമസം. ജോലിയില്‍ പ്രവേശിച്ച് അഞ്ച് മാസം തികയും മുന്‍പേ  2019 ഫെബ്രുവരി 3ന് അമിത് കുമാറിനെ കപ്പലില്‍ നിന്ന് കാണാതായ വിവരം കമ്പനിയുടെ  മുംബൈയിലെ നരിമന്‍ പോയിന്റിലെ എസ്‌സിഐ ഓഫീസില്‍ നിന്ന് ഫെബ്രുവരി 4 നാണ് വീട്ടുകാരെ അറിയിച്ചത്. 

അടുത്ത തുറമുഖം ലക്ഷ്യമിട്ടുള്ള യാത്രാമധ്യേയാണ് ചെങ്കടലില്‍ വെച്ച് അമിത് കുമാറിനെ കാണാതാവുന്നത്. ആ ദുരന്ത വാര്‍ത്തയ്‌ക്ക് നാല് വര്‍ഷം പിന്നിട്ടു. തുടര്‍ നടപടികള്‍ക്കായി സിഡിസിയില്‍ നോമിനിയായി പേര് ചേര്‍ത്തിട്ടുള്ള അമ്മ കെ.ലക്ഷ്മി ഷിപ്പിംഗ് കമ്പനിയുമായി പലകുറി ബന്ധപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷം അമിത്തിന്റെ പെട്ടിയും പ്രമാണങ്ങളും മുബൈയിലെ കമ്പനി ഓഫീസില്‍ നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങിയതല്ലാതെ തുടര്‍ നടപടികള്‍ ഒന്നും നാളിതു വരെ ഉണ്ടായില്ലെന്നാണ് അമ്മയുടെ പരാതി. 

1872 ലെ ഇന്ത്യന്‍  108-ആം  നമ്പര്‍ നിയമമനുസരിച്ച് കപ്പലില്‍ നിന്ന് കാണാതാകുന്ന വ്യക്തി മരണപ്പെട്ടതായി രേഖാമൂലം സ്ഥിരീകരിക്കണമെങ്കില്‍ 7 വര്‍ഷം വരെ കാത്തിരിക്കണം. ഉഭയകക്ഷി ധാരണയില്‍ അത്രയും കാലം കാത്തിരിക്കാതെ തന്നെ അനന്തരാവകാശികള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി അര്‍ഹമായ അവകാശങ്ങള്‍ എല്ലാം തീര്‍പ്പ് കല്‍പ്പിക്കുന്നതാണ്  നടപ്പു രീതി. നാല് വര്‍ഷം പിന്നിട്ടിട്ടും അമിത്തിന്റെ കാര്യത്തില്‍ ഇതു വരെ ‘ഊഹ മരണ രേഖാപത്രം’ ലഭിച്ചിട്ടില്ല. അതിനാല്‍ തുടര്‍ ആനുകൂല്യങ്ങളും മറ്റും ലഭിക്കുന്നില്ല എന്ന് പരാതി പെട്ട് മുംബൈ ഷിപ്പിംഗ് മാസ്റ്റര്‍ക്ക് 2021 മെയ് 11ന് ലക്ഷ്മി കത്ത് അയച്ചിരുന്നു.ലക്ഷ്മിയുടെ കത്തിന് 2023 ജനുവരി 31നാണ് ഷിപ്പിംഗ് മാസ്റ്ററുടെ മറുപടി കിട്ടുന്നത്. അമിത്ത് മരണപ്പെട്ടെന്ന് സ്ഥിരീകരിക്കാന്‍ 7വര്‍ഷമെന്ന കടമ്പ കാത്തിരിക്കേണ്ടെന്നും അവകാശിക്ക് സാമൂഹ്യ സുരക്ഷ അവകാശങ്ങളും അര്‍ഹമായ നഷ്ടപരിഹാരവും നല്‍കാവുന്നതാണെന്നും മുംബൈ ഷിപ്പിംഗ് മാസ്റ്റര്‍ക്ക് ഡിജി ഓഫീസ് നിര്‍ദേശം നല്‍കിയതായി ലക്ഷ്മിക്കുള്ള ഷിപ്പിംഗ് മാസ്റ്ററുടെ മറുപടിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. കമ്പിനിയുടെ തുടര്‍നടപടികള്‍ക്കായി അമ്മ ലക്ഷ്മിയുടെ കാത്തിരിപ്പ് ഇനിയും എത്ര നാള്‍ തുടരേണ്ടിവരുമെന്ന് അറിയില്ല. അമിത്തിന്റെ ഭാര്യ സോനാലി ഈയിടെ പുനര്‍വിവാഹം ചെയ്തയായും വീട്ടുകാര്‍ അറിയിച്ചു.

നഷ്ടപരിഹാരവും ആനുകൂല്യങ്ങളും  ഉടനെ നല്‍കണം  

പാലക്കുന്ന്: അമിത്തിന്റെ അനന്തരാവകാശിക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ ഇനിയും കാലതാമസം പാടില്ലെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് എക്‌സിക്യൂട്ടീവ്  യോഗം  ആവശ്യപ്പെട്ടു. മരണം സ്ഥിരീകരിക്കാന്‍ 7 വര്‍ഷത്തെ കാത്തിരിപ്പ് സാങ്കേതികം മാത്രമാണെന്നും ഉടനെ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷനായി. യു.കെ.ജയപ്രകാശ്, എ. കെ. അബ്ദുള്ളകുഞ്ഞി, കൃഷ്ണന്‍ മുദിയക്കാല്‍, പി.വി.കുഞ്ഞിക്കണ്ണന്‍,കെ.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

Tags: kasargodmissingShip services
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

Kerala

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

പുതിയ വാര്‍ത്തകള്‍

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

ദേശീയപാത ടോളുകള്‍ തടസരഹിതമാകുന്നു; ബാരിയര്‍ രഹിത ടോള്‍ പ്ലാസ സംവിധാനം ഉടന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

രാമകഥാ കോണ്‍ക്ലേവില്‍ 300 വര്‍ഷം പഴക്കമുള്ള രാമായണ ഗ്രന്ഥവും

തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ജന്മഭൂമി സംഘടിപ്പിച്ച കെ. കുഞ്ഞിക്കണ്ണന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐ
നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു. വി. മുരളീധരന്‍ എംഎല്‍എ, എം. രാധാകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം,
കുമ്മനം രാജശേഖരന്‍, മേയര്‍ വി.വി. രാജേഷ്, കെ. രാമന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ സമീപം

കെ. കുഞ്ഞിക്കണ്ണനെ അനുസ്മരിച്ച് തലസ്ഥാനം: കുഞ്ഞിക്കണ്ണന്‍ രാഷ്‌ട്രീയ അച്ചടക്കം കാത്തുസൂക്ഷിച്ച വ്യക്തി: വി. മുരളീധരന്‍ എംഎല്‍എ

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

ബ്രിക്‌സ് ഉച്ചകോടിയിലെ ഭാരതത്തിന്റെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.