Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവയവം തട്ടാന്‍ ചികിത്സ നിഷേധിച്ചെന്ന് കേസ്: എട്ട് ഡോക്ടര്‍മാര്‍ക്ക് സമന്‍സ്; അടിമുടി ദുരൂഹത

അപകടത്തില്‍ തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനു ചികിത്സ നിഷേധിച്ച്, മസ്തിഷ്‌ക മരണമെന്നു വരുത്തിത്തീര്‍ത്ത് അവയവക്കൊള്ള നടത്തിയെന്നാരോപിച്ച് എടുത്ത കേസില്‍, എറണാകുളം ലേക്ഷോര്‍ ആശുപത്രിക്കും അന്നത്തെ ഡോക്ടര്‍മാരായ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍, ഡോ. എസ്. മഹേഷ്, ഡോ. ജോര്‍ജ് ജേക്കബ് ഈരാളി, ഡോ. സായി സുദര്‍ശന്‍, ഡോ. തോമസ് തച്ചില്‍, ഡോ. മുരളീകൃഷ്ണ മേനോന്‍, ഡോ. സുജിത് വാസുദേവന്‍ എന്നിവര്‍ക്കും കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ ഡോ. സജീവ് എസ്. വടക്കേടനും കോടതി സമന്‍സ് അയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 05:00 am IST
inKerala

ദീപ്തി എം. ദാസ്

കൊച്ചി: അപകടത്തില്‍ തലയ്‌ക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനു ചികിത്സ നിഷേധിച്ച്, മസ്തിഷ്‌ക മരണമെന്നു വരുത്തിത്തീര്‍ത്ത് അവയവക്കൊള്ള നടത്തിയെന്നാരോപിച്ച് എടുത്ത കേസില്‍, എറണാകുളം ലേക്ഷോര്‍ ആശുപത്രിക്കും അന്നത്തെ ഡോക്ടര്‍മാരായ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍, ഡോ. എസ്. മഹേഷ്, ഡോ. ജോര്‍ജ് ജേക്കബ് ഈരാളി, ഡോ. സായി സുദര്‍ശന്‍, ഡോ. തോമസ് തച്ചില്‍, ഡോ. മുരളീകൃഷ്ണ മേനോന്‍, ഡോ. സുജിത് വാസുദേവന്‍ എന്നിവര്‍ക്കും കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ ഡോ. സജീവ് എസ്. വടക്കേടനും കോടതി സമന്‍സ് അയച്ചു.

സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതി നല്കിയ പരാതിയിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എല്‍ദോസ് മാത്യു അന്വേഷണത്തിന് ഉത്തരവിട്ടത്. 2009 നവംബര്‍ 29നാണ് ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വി.ജെ. എബിനെ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്‌ക്കായി ലേക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് എബിന്റെ അമ്മയെ തെറ്റിദ്ധരിപ്പിച്ച് ഡോക്ടര്‍മാര്‍ അവയവക്കൊള്ള നടത്തുകയായിരുന്നെന്നാണ് കേസ്.

യുവാവിനെ എത്തിച്ച രണ്ട് ആശുപത്രികളും രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി അതു നീക്കാനുള്ള പ്രാഥമിക ചികിത്സ മനഃപൂര്‍വം നിഷേധിച്ചെന്നാണ് ഡോക്ടര്‍ കൂടിയായ പരാതിക്കാരന്‍ കോടതിയെ അറിയിച്ചത്. അമ്മയെ തെറ്റിദ്ധരിപ്പിച്ചു നടത്തിയ അവയവ ദാനത്തില്‍ നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളും നല്കിയതായി രേഖകളിലില്ലെന്ന് കോടതി കണ്ടെത്തി. ഇതു കൂടാതെ വിദേശിക്ക് എബിന്റെ അവയവം നല്കിയ നടപടിക്രമങ്ങളില്‍ അപാകമുണ്ടെന്നും കോടതി വിലയിരുത്തി.  

മഞ്ചേരി, തിരുവനന്തപുരം മെഡി. കോളജുകളിലെ വിദഗ്ധ ഡോക്ടര്‍മാരെയടക്കം വിസ്തരിച്ച ശേഷമാണ് കോടതി പ്രഥമ ദൃഷ്ട്യാ ആരോപണത്തില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയതും എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയയ്‌ക്കാന്‍ ഉത്തരവിട്ടതും. അവയവ ദാനത്തിനായി തൊറാസിക് ചേംബര്‍ തുറന്നതായും മരണം സംഭവിക്കുന്നതിനു മുമ്പുതന്നെ ട്രാന്‍സ്പ്ലാന്റേഷന്‍ ടീമിലെ ഡോക്ടര്‍മാര്‍ കരളിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതായും കോടതി കണ്ടെത്തി.

മലേഷ്യന്‍ എംബസിയില്‍ നല്കിയ സര്‍ട്ടിഫിക്കറ്റില്‍ വിദേശ പൗരന്റെ ഭാര്യയെയാണ് ദാതാവായി കാണിച്ചിരിക്കുന്നത്. എന്നാല്‍ അപകടത്തില്‍പ്പെട്ട യുവാവിന്റെ കരളാണ് ദാനം ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് ഈ സത്യം മറച്ചുവച്ചതെന്നു ചോദിച്ച കോടതി ഇത് അങ്ങേയറ്റം സംശയാസ്പദമാണെന്നും നിരീക്ഷിച്ചു. 1994ലെ അവയവ മാറ്റിവയ്‌ക്കല്‍ നിയമത്തിലെ 18, 20, 21 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Tags: keralaഎറണാകുളംഅവയവം മാറ്റിവെയ്ക്കല്‍കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.