Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടന്‍ കൊല്ലം സുധിയെ ഒരു നോക്കുകാണാനുള്ള അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് സുരേഷ് ഗോപി; എല്ലാം കഴിഞ്ഞ് കണ്ണീരോടെ അന്ത്യാഞ്ജലിയും

അമ്മയ്‌ക്ക് നടന്‍ കൊല്ലം സുധിയെ ഒരു നോക്കു കാണണം എന്നത് അവസാനത്തെ ആഗ്രഹമായിരുന്നു. അത് സാധിപ്പിച്ചുകൊടുക്കാനായതിന്റെ നിറവോടെയാണ് നടന്‍ സുരേഷ് ഗോപി. "വാശിയുടെ കാര്യമല്ല. ഇലിടെ കൊണ്ടുവന്നിട്ട് അവൻ പൊയ്‌ക്കോട്ടേ. അവിടേക്ക് (കോട്ടയത്തേക്ക്) അവൻ പോയിട്ട് ആറോ ഏഴോ മാസമേ ആയിട്ടുള്ളൂ. അവൻ പഠിച്ചത് എല്ലാം കൊല്ലത്താണ്" - കൊല്ലം സുധിയുടെ അമ്മയുടെ ഈ പ്രതികരണം സുരേഷ് ഗോപിയുടെ ഉള്ളുലച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2023, 08:05 pm IST
in Kerala

അമ്മയ്‌ക്ക് നടന്‍ കൊല്ലം സുധിയെ ഒരു നോക്കു കാണണം എന്നത് അവസാനത്തെ ആഗ്രഹമായിരുന്നു. അത് സാധിപ്പിച്ചുകൊടുക്കാനായതിന്റെ നിറവോടെയാണ് നടന്‍ സുരേഷ് ഗോപി. “വാശിയുടെ കാര്യമല്ല. ഇലിടെ കൊണ്ടുവന്നിട്ട് അവൻ പൊയ്‌ക്കോട്ടേ. അവിടേക്ക് (കോട്ടയത്തേക്ക്) അവൻ പോയിട്ട് ആറോ ഏഴോ മാസമേ ആയിട്ടുള്ളൂ. അവൻ പഠിച്ചത് എല്ലാം കൊല്ലത്താണ്” – കൊല്ലം സുധിയുടെ അമ്മയുടെ ഈ പ്രതികരണം സുരേഷ് ഗോപിയുടെ ഉള്ളുലച്ചിരുന്നു.  

അമ്മ വാര്‍ത്താമാധ്യമങ്ങളെ കണ്ടതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. “എന്റെ മോനെ എന്റെ അടുത്തുകൊണ്ട് വരണം. അത് എന്റെ അവകാശമാണ്” ഇതായിരുന്നു സുധിയുടെ അമ്മ പറഞ്ഞത്. കൊല്ലത്തേക്ക് കൊണ്ട് പോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു സുധിയുടെ അമ്മ വാര്‍ത്താമാധ്യമങ്ങളെ കണ്ടത്. “എനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്, കോട്ടയം വരെ യാത്ര പറ്റില്ല, പിന്നെ അവൻ ജനിച്ചു വളർന്ന വീടാണ് ഇത് അവനെ ഇവിടെ കൊണ്ട് വരണം” – അമ്മ വാശിയിലായിരുന്നു. വിവാഹശേഷം ഭാര്യ രേഷ്മയുടെ നാടായ കോട്ടയം വാകത്താനത്താണ് സുധി അഞ്ച് വര്‍ഷമായി താമസിക്കുന്നത്. 

ഇതോടെ അമ്മയുടെ ആ അവസാന ആഗ്രഹം സാധിച്ചുകൊടുക്കണം എന്ന വാശിയോടെ സുരേഷ് ഗോപി പ്രവര്‍ത്തിച്ചു. ഒടുവില്‍ രാത്രി വൈകിയാണെങ്കിലും കൊല്ലത്തേക്ക് സുധിയുടെ മൃതദേഹം എത്തി. അമ്മ ആവോളം മകനെ കണ്ടു. ആ ആഗ്രഹം സഫലീകരിച്ചതിന്റെ തൃപ്തിയിലായിരുന്നു സുരേഷ് ഗോപി. രാത്രി ഏറെ വൈകിയിട്ടും താരത്തെ കാണാൻ ജനസാഗരം ആയിരുന്നു കൊല്ലത്ത്.

കാക്കനാട് നടന്ന പൊതുദർശനത്തിൽ നടൻ കൊല്ലം സുധിയ്‌ക്ക് സുരേഷ് ഗോപി അന്ത്യാഞ്ജലി അര്‍പ്പിച്ചു. കണ്ണീരോടെയായിരുന്നു സുരേഷ് ഗോപിയുടെ അന്ത്യാഞ്ജലി. നടൻ ഹരിശ്രീ ആശോകനും സുരേഷ് ഗോപിയുടെ ഒപ്പം ഉണ്ടായിരുന്നു. അപകടം നടക്കുന്ന അന്ന് രാത്രിയിലെ അവസാന പരിപാടിയിൽ സുരേഷ് ഗോപിയേയും ജഗദീഷിനേയും അനുകരിച്ചാണ് കൊല്ലം സുധി കാണികളുടെ കയ്യടി നേടിയത്.

“എനിക്ക് വലിയ ഇഷ്ടമുള്ള ആളായിരുന്നു. സുധീടെ കൂടെയുള്ളവരെയും ഇഷ്ടമാണ്. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന നേരങ്ങളിൽ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഇവരുടെ തമാശകൾ കാണാറുണ്ട്.  സുധിയുടെ വിയോഗം തീരനഷ്ടമാണ്”- സുരേഷ് ഗോപി പറഞ്ഞു.  

Tags: actormotherസുരേഷ് ഗോപിശരീരംkollamനടന്‍ സുരേഷ് ഗോപിKollam Sudhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

Kerala

‘അവർ ഒരു മാരക രോഗത്തോട് പൊരുതുന്നു’ -രേണുസുധിക്കെതിരെയുള്ള പരിഹാസങ്ങളും വിമർശനങ്ങളും നിർത്താൻ അഭ്യർത്ഥിച്ച് കെഎച്ച്ഡിഇസി ഫിറോസ്

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.