Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്‌നേഹ സാഹോദര്യത്തിന്റെ പ്രതീകമായി ദുബായ്‌യിലെ ക്ഷേത്രം

ദുബായില്‍ നിന്ന് 40കിലോമീറ്റര്‍ ദൂരെ തുറമുഖ പട്ടണമായ ജബേലലിയിലാണ് സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവി അലങ്കരിക്കുന്ന ബൃഹത്തായൊരു മാര്‍ബിള്‍ ആരാധനാലയമുള്ളത്. കഴിഞ്ഞ ഒക്‌ടോബറില്‍ ആരാധനയയ്‌ക്കായി തുറന്നു കൊടുത്ത ക്ഷേത്രം, ഒരു ഇന്ത്യന്‍ -യുഎഇ വ്യവസായിയുടെ ആധ്യാത്മിക സമുദായിക ഐക്യത്തിന്റെയും സ്‌നേഹസാഹോദര്യത്തിന്റെയും സമര്‍പ്പണമാണ്. സമീപത്തായി ക്രിസ്ത്യന്‍ പള്ളികളും സിഖ് ഗുരുദ്വാരയുമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 6, 2023, 05:31 pm IST
in Samskriti

മനോഹര്‍ ഇരിങ്ങല്‍

ദുബായില്‍ നിന്ന് 40കിലോമീറ്റര്‍ ദൂരെ തുറമുഖ പട്ടണമായ ജബേലലിയിലാണ് സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവി അലങ്കരിക്കുന്ന ബൃഹത്തായൊരു മാര്‍ബിള്‍ ആരാധനാലയമുള്ളത്. കഴിഞ്ഞ ഒക്‌ടോബറില്‍ ആരാധനയയ്‌ക്കായി തുറന്നു കൊടുത്ത ക്ഷേത്രം, ഒരു ഇന്ത്യന്‍ -യുഎഇ വ്യവസായിയുടെ ആധ്യാത്മിക സമുദായിക ഐക്യത്തിന്റെയും സ്‌നേഹസാഹോദര്യത്തിന്റെയും സമര്‍പ്പണമാണ്. സമീപത്തായി ക്രിസ്ത്യന്‍ പള്ളികളും സിഖ് ഗുരുദ്വാരയുമുണ്ട്.  

യുഎഇയിലെ പ്രമുഖ വ്യവസായിയും റീഗല്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനുമായ വാസുശ്രോഫിന്റെ  മകന്‍ രാജു ശ്രോഫിനായിരുന്നു ക്ഷേത്രത്തിന്റെ  നിര്‍മ്മാണ ചുമതല. 70000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ക്ഷേത്രത്തിനു രണ്ടു നിലകളാണുള്ളത്.  

പ്രാര്‍ത്ഥനാ ഹാളിന്റെ വലുപ്പം 5000 ചതുരശ്ര അടിയാണ്.  ഈ ഹാളില്‍ 1500 ലേറെ ഭക്തര്‍ക്ക് ഒരേ സമയം  പ്രാര്‍ത്ഥിക്കാനുള്ള സൗകര്യവുമുണ്ട്. പ്രതിഷ്ഠകളെല്ലാം മുകളിലെ നിലയിലാണ്. അയ്യപ്പന്‍, ഗുരുവായൂരപ്പന്‍, ശിവന്‍, ഗണപതി ഉള്‍പ്പെടെ 16 ദേവീദേവന്മാരെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൂടാതെ സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബും പ്രത്യേക പ്രതിഷ്ഠയാക്കിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഹിന്ദി തുടങ്ങിയ പ്രധാന ഇന്ത്യന്‍ ഭാഷകളിലാണ് ഇവിടെ പ്രാര്‍ത്ഥനകള്‍ നടക്കുന്നത്. ചുവരുകളും തറകളും തൂണുകളുമെല്ലാം ഇന്ത്യന്‍ അറബ് വാസ്തു ശില്പ ചാതുരിയുടെ സമന്വയം വിളിച്ചറിയിക്കുന്നു.  

2019ല്‍ ദുബായ് ഭരണകൂടം ക്ഷേത്ര നിര്‍മ്മാണത്തിന് സൗജന്യമായി ഭൂമി നല്‍കിയെങ്കിലും മഹാമാരി കാരണം പണി പൂര്‍ത്തിയാകുന്നതിന് മൂന്നുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. മതസാഹോദര്യത്തിന്റെ പ്രതീകമായ ക്ഷേത്രത്തില്‍ എല്ലാ മതസ്ഥര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ മുറുകെ  പിടിക്കാനും ആരാധിക്കുന്നതിനുമുള്ള സൗകര്യമുണ്ട്. ആരാധനാസമയം രാവിലെ 6 മണി മുതല്‍ രാത്രി 8.30 വരെ.  

കശുവണ്ടിപ്പരിപ്പ്,  പിസ്ത, ബാദാം എന്നിവയാണ് പ്രസാദമായി നല്കുന്നത്. ദുബായിലെ ഒരു ഇംഗ്ലീഷ് പത്രം ഇങ്ങനെ എഴുതുന്നു. ‘ഈ മാര്‍ബിള്‍ ഹിന്ദു ക്ഷേത്രം തലമുറകളോളം നീളും. കാരണം ഇതൊരു ഇന്ത്യന്‍ കുടുംബത്തിന്റെ പ്രാര്‍ത്ഥനയുടെ, അധ്വാനത്തിന്റെ ഫലമാണ്.’

Tags: ക്ഷേത്രംDubai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

India

യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു എന്നത് വ്യാജവാർത്ത; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

Gulf

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

Gulf

അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി യു എ ഇ പ്രസിഡൻ്റ് : പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു

Gulf

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.