Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമീപകാലത്തെ ആദ്യ ദുരന്തം

റെയില്‍വേയില്‍ വര്‍ഷം തോറും വലിയ ദുരന്തങ്ങള്‍ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പഴയ സംഭവങ്ങളിലേക്ക് കണ്ണോടിച്ചാല്‍ അവ ധാരാളം. എന്നാല്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും റെയില്‍ പാളങ്ങള്‍ നവീകരിക്കുകയും ചെയ്തതോടെ അവ ക്രമണേ ഒഴിവായി തുടങ്ങിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2023, 11:12 pm IST
in India

ന്യൂദല്‍ഹി: റെയില്‍വേയില്‍ വര്‍ഷം തോറും വലിയ ദുരന്തങ്ങള്‍ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പഴയ സംഭവങ്ങളിലേക്ക് കണ്ണോടിച്ചാല്‍ അവ ധാരാളം. എന്നാല്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും റെയില്‍ പാളങ്ങള്‍ നവീകരിക്കുകയും ചെയ്തതോടെ അവ ക്രമണേ ഒഴിവായി തുടങ്ങിയിരുന്നു.  

നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന ശേഷം ട്രെയിനുമായി ബന്ധപ്പെട്ട് രണ്ട് വലിയ അപകടങ്ങള്‍ മാത്രമാണ്, ഉണ്ടായിട്ടുള്ളത്. അതില്‍ ഒന്നിന് റെയില്‍വേയുമായി ഒരു ബന്ധവുമില്ല. ഉത്സവം കാണാന്‍ ജനങ്ങള്‍ റെയില്‍വേ ട്രാക്കില്‍ ഇടിച്ചു കയറി നിന്നതാണ് അതിനു  കാരണം.

1980നു ശേഷമുണ്ടായ അപകടങ്ങള്‍ മാത്രം നോക്കിയാല്‍മതി. 81ലാണ് ബിഹാറില്‍ ട്രെയിന്‍ പുഴയിലേക്ക് വീണ് 500 പേര്‍ മരിച്ചത്. 88ലാണ് കൊല്ലം പെരുമണ്ണില്‍, ഐലന്‍ഡ് എക്‌സ്പ്രസ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞ് 107 പേര്‍ മരണമടഞ്ഞത്. അതേ വര്‍ഷം യുപിയില്‍ ട്രെയിന്‍ പാളം തെറ്റി 75 പേര്‍ മരിച്ചു.  

95ല്‍ യുപിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 400 പേര്‍ മരിച്ചു. 97ല്‍ മധ്യപ്രദേശില്‍ ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ പുഴയിലേക്ക് മറിഞ്ഞ് 81 പേര്‍ മരിച്ചു. 98ല്‍ പഞ്ചാബില്‍ 212 പേരുടെ ജീവനെടുത്തത് ട്രെയിനുകള്‍ കൂട്ടിയിടിച്ചാണ്. 99ല്‍ ആസാമില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി 290 പേരും, 2001ല്‍ മംഗലാപുരം ചെന്നൈ എക്‌സ്പ്രസിന്റെ 6 ബോഗികള്‍ കോഴിക്കോട് കടലുണ്ടി പുഴിയില്‍ വീണ് 52 പേരും മരിച്ചു.  

2002ല്‍ നൂറു പേരുടെ മരണത്തിനടയാക്കിയ ട്രെയിന്‍ ദുരന്തം, ബിഹാറില്‍ രാജധാരി എക്‌സ്പ്രസ് പുഴയിലേക്ക് മറിയുകയായിരുന്നു. 2010ലും വലിയ ദുരന്തമുണ്ടായി. ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി 148 പേര്‍ മരിച്ചു.  

2016ല്‍ വലിയ ട്രെയിന്‍ ദുരന്തമുണ്ടായി. യുപിയിലെ പുക്രയാനിനു സമീപം ഇന്‍ഡോര്‍ പാട്‌ന എക്‌സ്പ്രസ് പാളം തെറ്റി, 150 പേര്‍ മരിച്ചു. അതിനു ശേഷം ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായിട്ടില്ല. 2018 ഒക്‌ടോബറില്‍ പഞ്ചാബില്‍ ദസറ ഉത്സവ ആഘോഷം കാണാന്‍ പാളത്തില്‍ തിങ്ങിക്കൂടിയവര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞു കയറി 60 പേര്‍ മരിച്ചു. പക്ഷെ അത് ട്രെയിന്‍ അപകടമല്ല. അതിനു ശേഷം കഴിഞ്ഞ രാത്രിയില്‍ ഒഡീഷയിലുണ്ടായ അപകടമാണ്. 288 ജീവനുകളാണ് പൊലിഞ്ഞത്.  

റെയില്‍വേയില്‍ നവീകരണം കാര്യമായി നടപ്പാക്കിയ ശേഷമാണ് അപകടങ്ങള്‍ കുറഞ്ഞത്. അതിനാല്‍ തന്നെ ഒഡീഷയിലെ അപകടത്തിന്റെ കാരണം കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. പാളത്തിന്റെയോ ട്രെയിനിന്റെയോ സംവിധാനത്തിന്റെയോ തകരാര്‍  അല്ലെന്നും ലോക്കോ പൈലറ്റിന്റെ പിഴവാണ് കാരണമായതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്.  

കവച് സുരക്ഷിതം;  ഘടിപ്പിച്ചുവരുന്നതേയുള്ളു,

അപകടമുണ്ടായ  പാതയില്‍ ആയിട്ടില്ല

റെയില്‍വേ സ്വന്തമായി വികസിപ്പിച്ച, ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള അത്യാധുനിക സംവിധാനമാണ് കവച്. ഒഡീഷയിലെ അപകടമുണ്ടായ ഉടന്‍ തന്നെ പുതിയ സംവിധാനം വെറും തട്ടിപ്പാണെന്ന മട്ടിലാണ് ആരോപണം ഉയരുന്നത്.

എന്നാല്‍ കവച് രാജ്യമൊട്ടാകെ ഘടിപ്പിച്ചുവരുന്നേയുള്ളു. അപകടമുണ്ടായ പാതയില്‍ ഇത് ഘടിപ്പിച്ചിട്ടില്ല എന്നതാണ് സത്യം. ഇക്കാര്യം റെയില്‍വേ വക്താവ് അമിതാഭ് ശര്‍മ്മ സ്ഥിരീകരിച്ചു. രണ്ട് ട്രെയിനുകള്‍ മുഖാമുഖം വരുമ്പോള്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനമാണ് കവച്. ഒഡീഷയില്‍ രണ്ട് പാതകളിലൂടെ രണ്ടു ദിശയിലാണ് ട്രെയിനുകള്‍ പാഞ്ഞെത്തിയത്. ഇതില്‍ ഒരു ട്രെയിനിന്റെ പാളം തെറ്റി അടുത്ത ട്രാക്കിലേക്ക് മറിയുകയും മറിഞ്ഞു കിടക്കുന്ന ബോഗികളിലേക്ക് രണ്ടാമത്തെ ട്രെയിന്‍ പാഞ്ഞു കയറുകയുമായിരുന്നു.

ട്രെയിന്റെ ഓട്ടം കൃത്യമായി നിരീക്ഷിക്കുന്ന കവച്, സിഗ്നലിന്റെ പ്രവര്‍ത്തനം വഴിയാണ് കൂട്ടിയിടി തടയുന്നത്. അമിതവേഗമെങ്കില്‍ ബ്രേക്കിങ് സിസ്റ്റം ഉപയോഗിച്ച് നിയന്ത്രിക്കും.

കവചിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇത് വിജയപ്രദമാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. ഒരു കിലോമീറ്റര്‍ റെയില്‍പ്പാതയില്‍ 50 ലക്ഷം രൂപ എന്ന കണക്കിലാണ് കവച് സുരക്ഷയ്‌ക്ക് വേണ്ടിവരുന്നത്.

Tags: indiaഒഡീഷ ട്രെയിന്‍ ആക്സിഡന്‍റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം
Sports

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

പുതിയ വാര്‍ത്തകള്‍

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.