Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമീപകാലത്തെ ആദ്യ ദുരന്തം

റെയില്‍വേയില്‍ വര്‍ഷം തോറും വലിയ ദുരന്തങ്ങള്‍ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പഴയ സംഭവങ്ങളിലേക്ക് കണ്ണോടിച്ചാല്‍ അവ ധാരാളം. എന്നാല്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും റെയില്‍ പാളങ്ങള്‍ നവീകരിക്കുകയും ചെയ്തതോടെ അവ ക്രമണേ ഒഴിവായി തുടങ്ങിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2023, 11:12 pm IST
inIndia

ന്യൂദല്‍ഹി: റെയില്‍വേയില്‍ വര്‍ഷം തോറും വലിയ ദുരന്തങ്ങള്‍ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. പഴയ സംഭവങ്ങളിലേക്ക് കണ്ണോടിച്ചാല്‍ അവ ധാരാളം. എന്നാല്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുകയും റെയില്‍ പാളങ്ങള്‍ നവീകരിക്കുകയും ചെയ്തതോടെ അവ ക്രമണേ ഒഴിവായി തുടങ്ങിയിരുന്നു.  

നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന ശേഷം ട്രെയിനുമായി ബന്ധപ്പെട്ട് രണ്ട് വലിയ അപകടങ്ങള്‍ മാത്രമാണ്, ഉണ്ടായിട്ടുള്ളത്. അതില്‍ ഒന്നിന് റെയില്‍വേയുമായി ഒരു ബന്ധവുമില്ല. ഉത്സവം കാണാന്‍ ജനങ്ങള്‍ റെയില്‍വേ ട്രാക്കില്‍ ഇടിച്ചു കയറി നിന്നതാണ് അതിനു  കാരണം.

1980നു ശേഷമുണ്ടായ അപകടങ്ങള്‍ മാത്രം നോക്കിയാല്‍മതി. 81ലാണ് ബിഹാറില്‍ ട്രെയിന്‍ പുഴയിലേക്ക് വീണ് 500 പേര്‍ മരിച്ചത്. 88ലാണ് കൊല്ലം പെരുമണ്ണില്‍, ഐലന്‍ഡ് എക്‌സ്പ്രസ് അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞ് 107 പേര്‍ മരണമടഞ്ഞത്. അതേ വര്‍ഷം യുപിയില്‍ ട്രെയിന്‍ പാളം തെറ്റി 75 പേര്‍ മരിച്ചു.  

95ല്‍ യുപിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 400 പേര്‍ മരിച്ചു. 97ല്‍ മധ്യപ്രദേശില്‍ ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ പുഴയിലേക്ക് മറിഞ്ഞ് 81 പേര്‍ മരിച്ചു. 98ല്‍ പഞ്ചാബില്‍ 212 പേരുടെ ജീവനെടുത്തത് ട്രെയിനുകള്‍ കൂട്ടിയിടിച്ചാണ്. 99ല്‍ ആസാമില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടി 290 പേരും, 2001ല്‍ മംഗലാപുരം ചെന്നൈ എക്‌സ്പ്രസിന്റെ 6 ബോഗികള്‍ കോഴിക്കോട് കടലുണ്ടി പുഴിയില്‍ വീണ് 52 പേരും മരിച്ചു.  

2002ല്‍ നൂറു പേരുടെ മരണത്തിനടയാക്കിയ ട്രെയിന്‍ ദുരന്തം, ബിഹാറില്‍ രാജധാരി എക്‌സ്പ്രസ് പുഴയിലേക്ക് മറിയുകയായിരുന്നു. 2010ലും വലിയ ദുരന്തമുണ്ടായി. ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി 148 പേര്‍ മരിച്ചു.  

2016ല്‍ വലിയ ട്രെയിന്‍ ദുരന്തമുണ്ടായി. യുപിയിലെ പുക്രയാനിനു സമീപം ഇന്‍ഡോര്‍ പാട്‌ന എക്‌സ്പ്രസ് പാളം തെറ്റി, 150 പേര്‍ മരിച്ചു. അതിനു ശേഷം ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായിട്ടില്ല. 2018 ഒക്‌ടോബറില്‍ പഞ്ചാബില്‍ ദസറ ഉത്സവ ആഘോഷം കാണാന്‍ പാളത്തില്‍ തിങ്ങിക്കൂടിയവര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞു കയറി 60 പേര്‍ മരിച്ചു. പക്ഷെ അത് ട്രെയിന്‍ അപകടമല്ല. അതിനു ശേഷം കഴിഞ്ഞ രാത്രിയില്‍ ഒഡീഷയിലുണ്ടായ അപകടമാണ്. 288 ജീവനുകളാണ് പൊലിഞ്ഞത്.  

റെയില്‍വേയില്‍ നവീകരണം കാര്യമായി നടപ്പാക്കിയ ശേഷമാണ് അപകടങ്ങള്‍ കുറഞ്ഞത്. അതിനാല്‍ തന്നെ ഒഡീഷയിലെ അപകടത്തിന്റെ കാരണം കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. പാളത്തിന്റെയോ ട്രെയിനിന്റെയോ സംവിധാനത്തിന്റെയോ തകരാര്‍  അല്ലെന്നും ലോക്കോ പൈലറ്റിന്റെ പിഴവാണ് കാരണമായതെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു തുടങ്ങിയിട്ടുണ്ട്.  

കവച് സുരക്ഷിതം;  ഘടിപ്പിച്ചുവരുന്നതേയുള്ളു,

അപകടമുണ്ടായ  പാതയില്‍ ആയിട്ടില്ല

റെയില്‍വേ സ്വന്തമായി വികസിപ്പിച്ച, ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കാനുള്ള അത്യാധുനിക സംവിധാനമാണ് കവച്. ഒഡീഷയിലെ അപകടമുണ്ടായ ഉടന്‍ തന്നെ പുതിയ സംവിധാനം വെറും തട്ടിപ്പാണെന്ന മട്ടിലാണ് ആരോപണം ഉയരുന്നത്.

എന്നാല്‍ കവച് രാജ്യമൊട്ടാകെ ഘടിപ്പിച്ചുവരുന്നേയുള്ളു. അപകടമുണ്ടായ പാതയില്‍ ഇത് ഘടിപ്പിച്ചിട്ടില്ല എന്നതാണ് സത്യം. ഇക്കാര്യം റെയില്‍വേ വക്താവ് അമിതാഭ് ശര്‍മ്മ സ്ഥിരീകരിച്ചു. രണ്ട് ട്രെയിനുകള്‍ മുഖാമുഖം വരുമ്പോള്‍ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനമാണ് കവച്. ഒഡീഷയില്‍ രണ്ട് പാതകളിലൂടെ രണ്ടു ദിശയിലാണ് ട്രെയിനുകള്‍ പാഞ്ഞെത്തിയത്. ഇതില്‍ ഒരു ട്രെയിനിന്റെ പാളം തെറ്റി അടുത്ത ട്രാക്കിലേക്ക് മറിയുകയും മറിഞ്ഞു കിടക്കുന്ന ബോഗികളിലേക്ക് രണ്ടാമത്തെ ട്രെയിന്‍ പാഞ്ഞു കയറുകയുമായിരുന്നു.

ട്രെയിന്റെ ഓട്ടം കൃത്യമായി നിരീക്ഷിക്കുന്ന കവച്, സിഗ്നലിന്റെ പ്രവര്‍ത്തനം വഴിയാണ് കൂട്ടിയിടി തടയുന്നത്. അമിതവേഗമെങ്കില്‍ ബ്രേക്കിങ് സിസ്റ്റം ഉപയോഗിച്ച് നിയന്ത്രിക്കും.

കവചിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇത് വിജയപ്രദമാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. ഒരു കിലോമീറ്റര്‍ റെയില്‍പ്പാതയില്‍ 50 ലക്ഷം രൂപ എന്ന കണക്കിലാണ് കവച് സുരക്ഷയ്‌ക്ക് വേണ്ടിവരുന്നത്.

Tags: indiaഒഡീഷ ട്രെയിന്‍ ആക്സിഡന്‍റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

പുതിയ വാര്‍ത്തകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐ.ഐ.ടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലിയെന്ന് ഷമ മുഹമ്മദ്; ചൊല്ലിയത് ഗായത്രിമന്ത്രമല്ല, തൈത്തരീയോപനിഷത്തിലെ മന്ത്രമെന്ന് ഐഐടി പൂര്‍വ്വവിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.