Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുരന്ത ഭൂമിയായി ബാലാസോര്‍

ഷാലിമാര്‍ കൊറോമാണ്ഡല്‍ എക്‌സ്പ്രസ് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ വന്നാണ്, ട്രാക്കു മാറിക്കയറി ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ എക്‌സ്പ്രസിന്റെ എന്‍ജിന്‍, ചരക്കു വണ്ടിയുടെ മുകളില്‍ കയറി. എക്‌സ്പ്രസിന്റെ 22 കോച്ചുകളും പാളം തെറ്റി. ഇതില്‍ മൂന്നെണ്ണമാണ് ഹൗറ എക്‌സ്പ്രസ് വരുന്ന പാളത്തിലേക്ക് മറിഞ്ഞത്. മറിഞ്ഞ കോച്ചുകള്‍ ഹൗറ എക്‌സ്പ്രസ് കടന്നു പോകുമ്പോള്‍ അതിന്റെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. പിന്നിലെ ഏതാനും കോച്ചുകളാണ് പാളം തെറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2023, 10:02 pm IST
in India
ബാലാസോറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നു

ബാലാസോറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നു

സഹായം വാഗ്ദാനം ചെയ്ത് പുടിന്‍

അപകടത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമീര്‍ പുടിന്‍ നടുക്കം പ്രകടിപ്പിച്ചു. ദുരന്ത സമയത്ത് ഇന്ത്യക്ക് ഒപ്പമുïെന്ന് പറഞ്ഞ അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും അനുശോചനവും ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകും ആനുശോചിച്ചു.

ട്രാക്കിന്റെ പുനഃക്രമീകരണ നടപടികള്‍  

ആരംഭിച്ചു

ബാലാസോറില്‍ രക്ഷാദൗത്യം പൂര്‍ത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കായുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു. അപകടത്തില്‍ പാളം തെറ്റിയ ബോഗികളും അവയുടെ അവശിഷ്ടങ്ങളും ട്രാക്കുകളില്‍ നിന്ന് നീക്കാന്‍ തുടങ്ങി. എത്രയും പെട്ടെന്ന് ഗതാഗതം പുഃസ്ഥാപിക്കാനാണ് ശ്രമമെന്നും റെയില്‍വേ കൂട്ടിച്ചേര്‍ത്തു.

മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍  

ബന്ധുക്കളുടെ പ്രവാഹം

അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാക്കി. തങ്ങളുടെ ഉറ്റവരും ഉടയവരും അപകടത്തില്‍ പെട്ടിട്ടുണ്ടോയെന്ന സംശയത്തില്‍ നൂറുകണക്കിനാള്‍ക്കാരാണ് ബാലസോര്‍ ആശുപത്രിയിലും കട്ടക് മെഡി. കോളജിലും ഒഴുകിയെത്തുന്നത്. നിരവധി പേരെ ഇനിയും തിരിച്ചറിയാനുണ്ട്.

യശ്വന്ത്പൂര്‍-ഹൗറ എക്‌സ്പ്രസ്;  

റിസര്‍വേഷന്‍ യാത്രക്കാര്‍ സുരക്ഷിതര്‍

ബാലാസോറില്‍ അപകടത്തില്‍പ്പെട്ട യശ്വന്ത്പൂര്‍-ഹൗറ എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന റിസര്‍വേഷന്‍ കോച്ചിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ. ജനറല്‍ കോച്ചുകളിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. മുന്നൂറോളം പേരാണ് ജനറല്‍ കോച്ചുകളിലുണ്ടായിരുന്നത്.  

രണ്ട് ജനറല്‍ കോച്ചുകളും ബ്രേക്ക്‌വാനുമാണ് പാളം തെറ്റിയത്. ബാക്കി എന്‍ജിനുള്‍പ്പെടെയുള്ള 19 കോച്ചുകള്‍ റിസര്‍വ് ചെയ്ത യാത്രക്കാരുമായി ബാലാസോറില്‍ നിന്ന് ഹൗറയിലേക്ക് യാത്ര ആരംഭിച്ചതായും ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ബെംഗളൂരു ഡിവിഷന്‍ അഡീഷണല്‍ മാനേജര്‍ അറിയിച്ചു.

മരിച്ചവരുടെ ചിത്രങ്ങള്‍  ഓണ്‍ലൈനുകളില്‍

ദുരന്തത്തില്‍ മരണമടഞ്ഞവരെ തിരിച്ചറിയാന്‍ അവരുടെ ചിത്രങ്ങള്‍ റെയില്‍വേ സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. ഓണ്‍ലൈനുകളില്‍ ദുരന്തത്തില്‍ മരണമടഞ്ഞവരെ തിരിച്ചറിയാന്‍ അവരുടെ ചിത്രങ്ങള്‍ റെയില്‍വേ സൈറ്റില്‍ അപ്‌ലോഡ് ചെയ്തു.

റെയില്‍വേ വിശദീകരണം

ന്യൂദല്‍ഹി: ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം നടന്നതെങ്ങനെയെന്ന് റെയില്‍വേ ഡപ്യൂട്ടി കൊമേഴ്സ്യല്‍ മാനേജരും വക്താവുമായ രാജേഷ് കുമാര്‍ വിശദീകരിക്കുന്നു.

‘ലൂപ്പ് ലൈനില്‍ ഒരു ചരക്ക് ട്രെയിന്‍ കിടക്കുന്നുണ്ടായിരുന്നു. 130 കിമി വേഗത്തില്‍ എത്തിയ ഷാലിമാര്‍-ചെന്നൈ കൊറോമാണ്ഡല്‍ എക്സ്പ്രസ് പാളം മാറി ലൂപ്പ് ലൈനില്‍ കയറി, ചരക്ക് തീവണ്ടിയുടെ പിന്നില്‍ ഇടിച്ചു. പ്രധാന ലൈനിലൂെട കടന്നു പോകാന്‍ സിഗ്‌നല്‍ നല്കിയ ശേഷമാണ് അത് ലൂപ്പ് ലൈനില്‍ കടന്നത്.  

കൊറോമാണ്ഡല്‍ എക്സ്പ്രസ് എങ്ങനെ പാളം മാറിക്കയറി എന്ന് അറിയില്ല. ഇടിയുടെ ആഘാതത്തില്‍ എന്‍ജിന്‍ ചരക്കു വണ്ടിയുടെ മുകളില്‍ കയറി. കൊറോമാണ്ഡലിന്റെ 22 ബോഗികളില്‍ 12 എണ്ണമാണ് മറിഞ്ഞത്. പത്തെണ്ണത്തിന് ഒരു കുഴപ്പവുമില്ല. ഇതേ സമയത്ത് ഹൗറ എക്സ്പ്രസ് അടുത്ത ട്രാക്കിലൂടെ കടന്നു പോകുകയായിരുന്നു.  

അപകട സ്ഥലം  ഈ ട്രെയിന്‍ ഏറെക്കുറെ പിന്നിട്ടിരുന്നു. ഹൗറ എക്സ്പ്രസിന്റെ അവസാനത്തെ രണ്ട് ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലാണ്  കൊറോമാണ്ഡലിന്റെ മറിഞ്ഞ ബോഗികള്‍ ഇടിച്ചത്. ആ രണ്ട് ജനറല്‍ കോച്ചുകളും പാളം തെറ്റി മറിഞ്ഞു.

Tags: indialandഒഡീഷ ട്രെയിന്‍ ആക്സിഡന്‍റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

India

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

India

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

India

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

India

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഉന്നത സ്ഥാനലബ്ധിയും വലിയ കാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (11 ജൂൺ 2026) – AI ജ്യോതിഷം

എന്റെ സുഹൃത്തായ നരേന്ദ്ര….ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി പ്രധാനമന്ത്രിയായ നേട്ടത്തിന് അഭിനന്ദനം: ബെഞ്ചമിന്‍ നെതന്യാഹു

രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാര്‍ട്ടിയിലേക്ക്

അതിര്‍ത്തി പ്രതിരോധം ശക്തമാക്കാന്‍ ഇന്ത്യ 23000 കോടി രൂപയ്‌ക്ക് കെ.9 വജ്ര പീരങ്കിത്തോക്ക് വാങ്ങുന്നു.

മാധവിക്കുട്ടിയെ മതം മാറ്റാന്‍ വാങ്ങിയത് 20 കോടി, ആ നടിക്ക് മതം മാറാന്‍ കിട്ടയ ഓഫര്‍ 100 കോടിയുടേതെന്ന് വിജി തമ്പി

കോടികളുടെ സ്വത്ത് തട്ടാൻ 27 കാരനെ ഇസ്ലാമാക്കി  ; രഹസ്യമായി നിക്കാഹ് ചെയ്തു : വധു ചാന്ദ്നി ഖുറേഷിയെയും , പിതാവിനെയും അറസ്റ്റ് ചെയ്ത് യുപി പൊലീസ്

40000 കോടി ചെലവില്‍ ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് നേരിട്ട് 2,000 കിലോമീറ്റർ പൈപ്പ്‌ലൈൻ…പ്രതിദിനം 3.1 കോടി ക്യുബിക് മീറ്റർ ഗ്യാസ് ഇന്ത്യയിലേക്ക്

റഹിം സൂക്ഷിച്ചോ നിങ്ങള്‍ ചെവിയില്‍ തെറിവിളിച്ച് ഓടിച്ച പ്രൊഫ. വിജയലക്ഷ്മി മടങ്ങിവന്നിട്ടുണ്ട്…റഹിമിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍

അദാനിയ്‌ക്ക് വേണ്ടിയാണ് മോദി നോർവേ സർക്കാരിനെ കണ്ടതെന്ന പ്രചാരണവുമായി രാഹുൽ : നുണപ്രചാരണം പൊളിച്ചടുക്കി നോർവീജിയൻ പത്രപ്രവർത്തക ഹെല്ല ലിങ്

അറബ് ലോകത്തും യോഗ ചെയ്യാനൊരുങ്ങി ജനസാഗരം : റിയാദിൽ യോഗ ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.