Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്റില്‍ നിരന്നു നിന്ന ആ സന്യാസിമാര്‍ ബ്രാഹ്മണരല്ല; പൂണൂല്‍ ധാരികളും അല്ല; എല്ലാവരും അവര്‍ണര്‍

അവര്‍ണരായ ഇവരാണ് തമിഴ്‌നാട്ടിലെ സംഘകാല പണ്ഡിതര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2023, 10:32 pm IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്റ് ഉദ്ഘാടനത്തിന് തമിഴ്‌നാട്ടില്‍നിന്നുള്ള സന്യാസി സംഘത്തിന്റെ സാന്നിധ്യത്തെ ബ്രാഹ്മണിസത്തിന്റെ  സിംബല്‍ ആയിട്ടാണ് പ്രതിപക്ഷകക്ഷികളും  ബിജെപി വിരുദ്ധമാധ്യമങ്ങളും കൊണ്ടാടുന്നത്. തമിഴ്‌നാട്ടിലെ ബ്രാഹ്മണേതര ശൈവ സന്യാസ മഠങ്ങളാണ് അധീനങ്ങള്‍ .അവിടുത്തെ സന്യാസിമാരാണ് പാര്‍ലമെന്റില്‍ എത്തിയത്. അവരാരും പൂണൂലിട്ട ബ്രാഹ്മണരല്ല. പിന്നോക്കക്കാരും മറ്റുപിന്നോക്കക്കാരുമായ സന്യാസിമാരായിരുന്നു അവര്‍.

തമിഴ്‌നാട്ടില്‍ 20 ഓളം പ്രധാന അധീനങ്ങള്‍ ഉണ്ട്, അവയില്‍ ഓരോന്നിനും നൂറുകണക്കിന് കോടികളുടെ സ്വത്തുണ്ട് .ഓരോ അധീനത്തിനും ഒരു പ്രത്യേക ജാതിയും പ്രാദേശിക സ്വഭാവവും ഉണ്ട്. തിരുവാവടുതുറൈയിലെയും മധുരയിലെയും അധീനങ്ങളുടെ തലവന്മാര്‍ പരമ്പരാഗതമായി ശൈവ പിള്ള  സമുദായങ്ങളില്‍ നിന്നുള്ളവരാണ്.

ഓരോ അധീനത്തിനും അതിന്റെ ചരിത്രത്തെക്കുറിച്ച് അതിന്റേതായ അവകാശവാദങ്ങളുണ്ട്. ചോള, ചേര, പാണ്ഡ്യ രാജാക്കന്മാര്‍ ചില പ്രധാന അധീനങ്ങളെ രക്ഷിച്ചതിന് രേഖകളുണ്ട്. ഇതിന് 1,300 വര്‍ഷം പഴക്കമുണ്ടെന്നും അതിന്റെ ഇപ്പോഴത്തെ അധീനകര്‍ത്താര്‍ 293-ാമത്തേതാണെന്നും മധുരൈ അധീനം പറയുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി ക്ഷേത്രങ്ങള്‍ ഇപ്പോഴും അധീനന്മാരാണ് ഭരിക്കുന്നത്.കാലങ്ങളായി അവര്‍ ശൈവ തത്ത്വചിന്തയെയും തമിഴ് സാഹിത്യത്തെയും പ്രോത്സാഹിപ്പിച്ചു. അധീനമോ അധീനകര്‍ത്തായോ ആകുന്നതില്‍ പതിറ്റാണ്ടുകളായി കഠിനമായ ഗുരുകുല വിദ്യാഭ്യാസം, തമിഴ് ഭക്തിസാഹിത്യത്തില്‍ പഠനം,സേവനം എന്നിവ അത്യാവശ്യമാണ്.

അവര്‍ണരായ ഇവരാണ് തമിഴ്‌നാട്ടിലെ സംഘകാല പണ്ഡിതര്‍. പരമശിവനില്‍ നിന്ന് നന്ദികേശനും, നന്ദിയില്‍ നിന്ന് അഗസ്ത്യരും, അഗസ്ത്യരില്‍ നിന്ന് ശൈവ ഗുരുപരമ്പരകളും ആത്മവിദ്യ അഭ്യസിച്ചു എന്നാണ് ആചാര്യന്മാര്‍ പറയുന്നത്. സംസ്‌കൃത വിരോധവും, ദ്രാവിഡവാദവുമൊന്നും ഇവരുടെ പക്കല്‍ ചെലവാകില്ല. കാരണം പരമശിവന്റെ കയ്യിലുള്ള  ഢമരുവിന്റെ ഒരു വശത്തു നിന്ന് തമിഴും, മറുവശത്തു നിന്ന് സംസ്‌കൃതവുമുണ്ടായി എന്ന് വിശ്വസിക്കുന്നവരാണിവര്‍. ആഗമ ശാസ്ത്രങ്ങള്‍ ലോകത്തിന് സംഭാവന ചെയ്ത ആദിയോഗി പരമ്പരയിലെ ഇപ്പോഴത്തെ ഗുരുക്കന്മാരാണ് പാര്‍ലമെന്റില്‍ നിരന്നു നിന്നത്.

തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ കുത്താലം താലൂക്കിലെ തിരുവാവടുതുറൈ പട്ടണം ആസ്ഥാനമായുള്ള ഒരു വീരശൈവ മഠമാണ് തിരുവാവടുതുറൈ അധീനം. ശൈവ സാഹിത്യം, ഉത്ഭവിച്ചതും പ്രചരിപ്പിക്കപ്പെട്ടതും ഇവിടെ നിന്നാണെന്നാണ് പറയപ്പെടുന്നത് പ്രത്യേകിച്ച് തേവാരം, തിരുവാശകം എന്നിവയും അതിന്റെ വിവർത്തനങ്ങളും പ്രസിദ്ധീകരിക്കുന്നതിൽ ഈ അധീനം മുഖ്യമായ പങ്കുവഹിച്ചു .

1947 ഓഗസ്റ്റ് 14-ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് അന്നത്തെ മുഖ്യ വീരശൈവ പുരോഹിതൻ, ( ദേശഗുരു )പുരോഹിതൻ ശ്രീല ശ്രീ അമ്പലവന ദേശിക സ്വാമികൾ പ്രത്യേക ശിവപൂജകൾ നടത്തി. അക്കാലത്തെ 10ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ അധികാര ചെങ്കോൽ, അക്കാലത്തെ സ്വർണ്ണ വജ്ര വ്യാപാര രംഗത്തെ അധികായകനായ .ബംഗാരു ചെട്ടി ആൻഡ് സൺസ് എന്ന വജ്ര വ്യാപാരി കുടുംബമാണ് . ഇത് നിർമ്മിച്ച നൽകിയത് .

1947 ൽ ഭാരതത്തിന് സ്വാതന്ത്രം ലഭിച്ചപ്പോൾ മൗണ്ട് ബാറ്റൺ പ്രഭു അന്നത്തെ ഗവർണർ ജനറൽ ആയിരുന്ന സി രാജഗോപാലാചാരിയോട് എങ്ങനെയാണ് അധികാരം കൈമാറേണ്ടത് എന്ന് ചോദിച്ചു,

ഭാരത സംസ്കാരത്തിൽ ഒട്ടാകെ അധികാരം കൈമാറുന്നത് ചെയ്തു വന്നിരുന്നത് തമിഴകത്ത് ചോളസാമ്രാജ്യം നന്ദികേശ്വര മുദ്രയുള്ളചെങ്കോൽ കൈമാറിയാണ് അധികാരകൈമാറ്റംനടത്തുന്നത് എന്ന് പറയുകയും അങ്ങനെ തന്നെയാവാം എന്ന് തീരുമാനിക്കുകയും ചെയ്തു,

തമിഴകത്ത് നിന്ന് നന്ദികേശ്വര മുദ്രയുള്ള പുതിയ ചെങ്കോൽ പണി കഴിപ്പിച്ച് ശൈവ വിധിപ്രകാരം പൂജകൾ ചെയ്ത് സ്വാമിജി ഡൽഹിയിൽ എത്തിക്കുകയും,മൗണ്ട് ബാറ്റൺ പ്രഭു ആ ചെങ്കോൽ ജവഹർലാൽ നെഹ്റുവിന് കൈമാറി കൊണ്ട് രാജ്യത്തിന്റെ പരമാധികാരംഅധികാര കൈമാറ്റം നടത്തിയതായി രേഖപ്പെടുത്തുകയും ചെയ്തു എന്നാണ്  ചരിത്രം

Tags: പുതിയ പാര്‍ലമെന്‍റ് മന്ദിരംധര്‍മ്മപുരം അധീനപുതിയ പാര്‍ലമെന്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോലും സ്വാമിമാരും പാര്‍ലമെന്‍റില്‍ വന്നത് നാണക്കേടെന്ന് ബ്രിട്ടാസ്; 1947ന് ശേഷം ഇല്ലാതാക്കിയ ആത്മാവ് തിരിച്ചുകൊണ്ടുവരികയാണെന്ന് അണ്ണാമലൈ

India

ജനശ്രദ്ധ നേടി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ഫൂക്കോ പെന്‍ഡുലം; ഭൂമിയുടെ ഭ്രമണത്തിന്റെ തത്വങ്ങളെ കൃത്യമായി പ്രതിനിധീകരിക്കുന്നതാണ് ഈ ഉപകരണം

World

കോളനിവത്കരണത്തിന് അന്ത്യം കുറിച്ചുള്ള ഭാരതത്തിന്റെ പ്രവര്‍ത്തനത്തില്‍ പിന്തുണ അറിയിച്ച് ചൈന

India

ആന്ധ്ര ഒന്നടങ്കം മോദിയ്‌ക്കൊപ്പം; പാര്‍ലമെന്‍റ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരണാഹ്വാനം തള്ളി നായിഡും ജഗനും; 2024ല്‍ തെക്കേയിന്ത്യന്‍ കോട്ടയാകും

Samskriti

ദാര്‍ശനിക പാരമ്പര്യത്തിന്റെ നിലനില്‍പ്പിനും പ്രചാരത്തിനും തമിഴകത്തിന്റെ സംഭാവന എത്രമാത്രമാണ് എന്ന് സധൈര്യം ചൂണ്ടിക്കാണിക്കപ്പെട്ടത് വളരെ നന്നായി

പുതിയ വാര്‍ത്തകള്‍

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.