Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പട്ടാളക്കാരുടെ ജീവനെടുക്കുന്ന തീവ്രവാദിക്ക് ജീവപര്യന്തമല്ല, വധശിക്ഷ തന്നെ നല്‍കണമെന്ന് എന്‍ഐഎ;യാസിന്‍ മാലിക്കിന് വധശിക്ഷ വേണമെന്നും ആവശ്യം

ഇപ്പോള്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കശ്മീരിലെ വിഭാഗീയ നേതാവ് യാസിന്‍ മാലിക്കിന് തീവ്രവാദത്തിന് ഫണ്ട് നല്‍കിയ കേസില്‍ വധശിക്ഷ നല്‍കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടതിന് പിന്നാലെ ദല്‍ഹി ഹൈക്കോടതി യാസിന്‍ മാലിക്കിന് നോട്ടീസയച്ചു. സിദ്ധാര്‍ത്ഥ് മൃദുല്‍, തല്‍വന്ത് സിങ്ങ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് യാസിന്‍ മാലിക്കിനെ ആഗസ്ത് 9ന് കോടതിക്ക് മു‍ന്‍പാകെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് വാറണ്ടും പുറപ്പെടുവിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2023, 08:22 pm IST
in India

ന്യൂദല്‍ഹി: ഇപ്പോള്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കശ്മീരിലെ വിഭാഗീയ നേതാവ് യാസിന്‍ മാലിക്കിന് തീവ്രവാദത്തിന് ഫണ്ട് നല്‍കിയ കേസില്‍ വധശിക്ഷ നല്‍കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടതിന് പിന്നാലെ ദല്‍ഹി ഹൈക്കോടതി യാസിന്‍ മാലിക്കിന് നോട്ടീസയച്ചു. സിദ്ധാര്‍ത്ഥ് മൃദുല്‍, തല്‍വന്ത് സിങ്ങ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് യാസിന്‍ മാലിക്കിനെ ആഗസ്ത് 9ന്  കോടതിക്ക് മു‍ന്‍പാകെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് വാറണ്ടും പുറപ്പെടുവിച്ചു.  

നേരത്തെ യാസിന്‍ മാലിക്കിന്റെ കേസില്‍ വാദം കേട്ട വിചാരണക്കോടതി അദ്ദേഹത്തിന് വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവാണ് നല്‍കിയത്. ഇതിനെതിരെയാണ് എന്‍ഐഎ ഹൈക്കോടതിയില്‍ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) നേതാവായ യാസിന്‍ മാലിക്കിന്റെ ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.  

തീവ്രവാദ, വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട യാസിന്‍ മാലിക്കിന്‍റേത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കണക്കിലെടുത്ത് വധശിക്ഷ നല്‍കണമെന്ന് എന്‍ഐഎയ്‌ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 121ാം സെക്ഷന്‍ അനുസരിച്ച് യാസിന്‍ മാലിക്ക് കുറ്റസമ്മതം നടത്തിയത് കണക്കിലെടുത്ത്, ഈ കേസില്‍ അദ്ദേഹത്തെ ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിന് വാറന്‍റ് നല്കുകയാണെന്ന് കോടതി പറഞ്ഞു.  

ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവായ യാസിന്‍ മാലിക്കിന് ഒരു വിചാരണക്കോടതി യുഎപിഎ പ്രകാരം വിവിധ കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത്  2022, മെയ് 24ന് ജീവപര്യന്തം ശിക്ഷയാണ് നല്‍കിയത്. ഇതേ തുടര്‍ന്ന് അദ്ദേഹം ജീവപര്യന്തം ശിക്ഷയുടെ ഭാഗമായി ജയിലില്‍ കഴിയുകയാണ്. എന്നാല്‍ ഈ ജീവപര്യന്തശിക്ഷ വധശിക്ഷയാക്കി ഉയര്‍ത്തണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുപോലെ കുറ്റം സമ്മതം നടത്തിയത് കണക്കിലെടുത്ത് ഇത്തരം ഭീകരരായ തീവ്രവാദികള്‍ക്ക് വധശിക്ഷ തന്നെ നല്‍കിയില്ലെങ്കില്‍ അത് ശിക്ഷ വിധിക്കുക എന്ന നയം തന്നെ ദുര്‍ബ്ബലമാകുന്നതിന് തുല്ല്യമായിരിക്കുമെന്നും  എന്‍ഐഎ വാദിച്ചു. അതുവഴി തീവ്രവാദികള്‍ക്ക് വധശിക്ഷയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായി അത് മാറുമെന്നും എന്‍ഐഎ പറഞ്ഞു.  

പട്ടാളക്കാരുടെ കുടുംബങ്ങള്‍ ജീവഹാനി അനുഭവിക്കുമ്പോള്‍ അതിന് കാരണക്കാരായ തീവ്രവാദികള്‍ക്ക് ജീവപര്യന്തം മാത്രം നല്‍കുന്നത് അവര്‍ ചെയ്യുന്ന കുറ്റകൃത്യത്തിന് അനുസരിച്ചുള്ള ശിക്ഷയാവില്ല. യാസിന്‍ മാലിക്ക് നടത്തിയ കുറ്റകൃത്യങ്ങള്‍ വധശിക്ഷ വിധിക്കാന്‍ മാത്രം ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം’ എന്ന കേസിന്റെ പരിധിയില്‍ വരുന്നില്ലെന്ന വിചാരണക്കോടതിയുടെ നിഗമനം ഒറ്റനോട്ടത്തില്‍ തന്നെ നിയമപരമായി വൈകല്യമുള്ളതും നിലനില്‍പ്പില്ലാത്തതും ആണെന്ന് കാണാന്‍ കഴിയുമെന്ന് എന്‍ഐഎ വാദിച്ചു.  

Tags: terrorismdelhideathഎൻ‌ഐ‌എnoticeദല്‍ഹി ഹൈക്കോടതിDeath penaltyയാസിന്‍ മാലിക്ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

India

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

News

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

പുതിയ വാര്‍ത്തകള്‍

തടവുപുള്ളികളുടെ എണ്ണം കൂടുന്നു:ഒരു സെന്‍ട്രല്‍ ജയില്‍ കൂടി ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല,ജയിലുകള്‍ ആധുനികവല്‍ക്കരണത്തിന്റെ പാതയില്‍

എം എൽ എ മാരുടെ ഒപ്പ് വ്യാജമായി ചമച്ച കേസ് : മമതയുടെ കാളിഘട്ടിലെ വസതിയിലെത്തി സിഐഡി സംഘം ; അഭിഷേകും, ദീദിയും കുടുങ്ങുമോ ?

Pope Leo XIV poses with nuns XIV during his weekly general audience in the Paul VI hall at the Vatican. Today, due to the high temperature, the audience was held partly in the Paul VI Hall and partly in St. Peter's Basilica. (Photo by Maria Grazia Picciarella / Middle East Images via AFP) (Photo by MARIA GRAZIA PICCIARELLA/Middle East Images/AFP via Getty Images)

കത്തോലിക്കാ വൈദികരുടെ ലൈംഗിക പീഡനത്തിന് ഇരയായവര്‍  മാര്‍പാപ്പയെ കണ്ടു,ദുരനുഭവങ്ങള്‍ പങ്കുവച്ചു

ഷിഗല്ല രോഗ വ്യാപനം: ആശങ്ക വേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ടിഎംസി കലാപം നേട്ടമാകുക എൻഡിഎയ്‌ക്ക് ; താക്കറെ വിഭാഗത്തിൽ നിന്നും 7 എം പി മാർ കൂടി ബിജെപിയിലേയ്‌ക്ക് : ഡീലിമിറ്റേഷൻ ബിൽ പാസാക്കാൻ ഉറച്ച് സർക്കാർ

‘ മാക്ട’ വാര്‍ഷിക പൊതുയോഗം ഈ മാസം 27ന്

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പിണറായിയുടെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം അനുവദിച്ചതില്‍ നിരാശ- എഡി തോമസ് ,ജഡ്ജിയുടെ പശ്ചാത്തലം അറിയാമെന്ന് അജയ് ജുവല്‍

നീറ്റ്: സിബിഐ അന്വേഷണം സമഗ്രമാകും; വൈകാതെ വാസ്തവം പുറത്തുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.