Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വര്‍ണവടിയെന്ന പേരില്‍ മ്യൂസിയത്തില്‍ ഉപേക്ഷിച്ചിരുന്ന ‘ചെങ്കോലി’ന് പറയാനുള്ളത് ഇന്ത്യന്‍ പാരമ്പര്യത്തിന്റേയും സ്വാതന്ത്യലബ്ധിയുടേയും കഥകള്‍

രാജാവിന് ശിവന്റെ അനുഗ്രഹം അഭ്യര്‍ത്ഥിക്കുന്ന തേവേരം പാഠത്തിലെ 11 ശ്ലോകങ്ങളുടെ പാരായണത്തോടൊപ്പമുള്ള പവിത്രവുമായ തമിഴ് പാരമ്പര്യവും ഈ ചെങ്കോലിന് പറയാനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2023, 05:08 pm IST
in India

ന്യൂദല്‍ഹി : നെഹ്‌റുവിന് കിട്ടിയ വെറും സ്വര്‍ണവടിയെന്ന പേരില്‍ മ്യൂസിയത്തില്‍ ഉപേക്ഷിച്ചിരുന്ന ചെങ്കോലിന് പറയാനുള്ളത് ഇന്ത്യന്‍ പാരമ്പര്യത്തിന്റേയും സ്വാതന്ത്യലബ്ധിയുടേയും കഥകള്‍. കോണ്‍ഗ്രസ്സിന്റെ അന്നത്തെ നേതാവും ആദ്യ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന് ബ്രിട്ടീഷ് പ്രഭു അധികാരം കൈമാറിയത് ഈ ചെങ്കോലിലൂടെയാണ്.  

1947 ഓഗസ്റ്റ് 14-ന് ഇന്ത്യയ്‌ക്ക് അധികാരം കൈമാറുന്നത് എങ്ങിനെയെന്ന ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ചോദ്യമാണ് ചെങ്കോലേക്ക് എത്തിച്ചത്. മൗണ്ട് ബാറ്റണിന്റെ ഈ ചോദ്യം നെഹ്‌റു അവസാന ഗവര്‍ണര്‍ ജനറലായിരുന്ന സി. രാജഗോപാലാചാരിയെ അറിയിച്ചു. അദ്ദേഹമാണ് ചോള രാജവംശം പാരമ്പര്യമായി അധികാരം കൈമാറുന്നതിന്റെ മുദ്രയായ ചെങ്കോലിനെ കുറിച്ച് അറിയിച്ചത്. ഇതോടെ അധികാര കൈമാറ്റത്തിനായി ചെങ്കോല്‍ തന്നെ മതിയെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്റു അര്‍ധരാത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനു തൊട്ടുമുമ്പായിരുന്നു അത്.

രാജാജി തന്നെ തിരുവാവടുതുറൈ മഠത്തെ സമീപിക്കുകയും ദല്‍ഹിയില്‍ വിശുദ്ധ ചടങ്ങ് നടത്താന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തത്. ചോളരാജാക്കന്മാരുടെ കാലത്ത് നിലനിന്നിരുന്ന പുരാതന ആചാരത്തിന്റെ മാതൃകയില്‍ പ്രധാനമന്ത്രിയുടെ കൈയില്‍ സെങ്കോല്‍ അണിയിക്കുന്നതിന് അദീനം ടീമിന് ദല്‍ഹിയില്‍ വരാന്‍ അദ്ദേഹം യാത്രാ സൗകര്യങ്ങളും ഒരുക്കി നല്‍കി. സന്യാസിമാര്‍ വാക്യങ്ങള്‍ ആലപിക്കുമ്പോള്‍ പണ്ഡിറ്റ് നെഹ്റു ഭക്തിപൂര്‍വ്വം സെങ്കോല്‍ പിടിക്കുന്നത് കാണിക്കുന്ന തിരുടുതുറൈ അധീനത്തിനൊപ്പം പണ്ഡിറ്റ് നെഹ്റുവിനൊപ്പമുള്ള പരിപാടിയുടെ ഫോട്ടോകളും അന്ന് മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

രാജാവിന് ശിവന്റെ അനുഗ്രഹം അഭ്യര്‍ത്ഥിക്കുന്ന തേവേരം പാഠത്തിലെ 11 ശ്ലോകങ്ങളുടെ പാരായണത്തോടൊപ്പമുള്ള പവിത്രവുമായ തമിഴ് പാരമ്പര്യവും ഈ ചെങ്കോലിന് പറയാനുണ്ട്. സന്യാസി- കവി തിരുവള്ളുവര്‍ ചെങ്കോലിനെ ആഘോഷിക്കുന്ന 10 വാക്യങ്ങളും ‘സോങ്കോന്‍മൈ’ – ‘അരം’ അടിസ്ഥാനമാക്കിയുള്ള ഭരണം- തമിഴ് ലോകം- ധര്‍മ്മത്തിനായുള്ള തമിഴ് ലോകം എന്നിവയും ചെങ്കോലില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും 1947 ആഗസ്റ്റ് 14ന് മുമ്പും ശേഷവും ചെങ്കോല്‍ ചടങ്ങിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചെങ്കോല്‍ കൈമാറ്റച്ചടങ്ങ് പെട്ടന്ന് ക്രമീകരിക്കേണ്ടി വന്നതിനാല്‍ വാക്കാലുള്ള ഉത്തരവുകളാല്‍ നിയമപരമോ ഔപചാരികമോ ആയ കാര്യമല്ലാത്തതിനാല്‍ അത് രേഖപ്പെടുത്തിയിരുന്നില്ല അതുകൊണ്ടുതന്നെ ചെങ്കോലും അതിന്റെ സ്ഥാനാരോഹണ ചടങ്ങും ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്ഥാപനപരമായ ഓര്‍മ്മയില്‍ നിന്ന് അപ്രത്യക്ഷമായി.

അന്ന് തമിഴ് മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം നെഹ്റു ചെങ്കോലുമായി നില്‍ക്കുന്ന ചിത്രങ്ങളും തുഗ്ലക് മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു. 2021 മെയ് മാസത്തില്‍ തുഗ്ലക് ലേഖനം വീണ്ടും പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പ്രമുഖ ക്ലാസിക്കല്‍ നര്‍ത്തകി ഡോ. പത്മ സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തില്‍ ഈ ലേഖനം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു. ഇത്രയും ഗഹനവും പവിത്രവും ചരിത്രപരവുമായ ചെങ്കോല്‍ കൈമാറ്റ ചടങ്ങ് പൊതുവിജ്ഞാനത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. 2021 ലെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തില്‍ സര്‍ക്കാര്‍ ഇത് പരസ്യമാക്കണമെന്നും ജനങ്ങളിലേക്ക് ഇത് പകര്‍ന്ന് നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രധാനമന്ത്രി 1947 ഓഗസ്റ്റ് 14 ലെ ചടങ്ങിന്റെ മാധ്യമ റിപ്പോര്‍ട്ടുകളും ആധികാരികതയും പരിശോധിക്കാനും നിയോഗിച്ചു. തുടര്‍ന്ന് നടത്തിയ പഠനത്തില്‍ ചെങ്കോലില്‍ 15,000 രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ പതിച്ചിട്ടുണ്ടെന്നും അക്കാലത്ത് മദ്രാസിലെ വുമ്മിടി ബങ്കാരു ചെട്ടിയും സണ്‍സും ജുവല്ലറികളും വജ്ര വ്യാപാരികളും ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചതെന്നും കണ്ടെത്തി. അന്നത്തെ ചെങ്കോല്‍ കൈമാറ്റ ചടങ്ങിന്റെ ഫോട്ടോകളും ഇവര്‍ വീടുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. തഞ്ചൂരിലെ തിരുവടുതുറൈ അധീനത്തിന്റെ മഹാസന്നിദാനമായ ശ്രീ- ല- ശ്രീ അംബലവന ദേശിക സ്വാമികള്‍ ആണ് ഇത് കമ്മീഷന്‍ ചെയ്തത്. തിരുവാതിരയിലെ ശ്രീ-ല-ശ്രീ കുമാരസ്വാമി തമ്പിരാനും അധീനത്തിന്റെ ദക്ഷിണം സൂപ്രണ്ട് ആര്‍. രാമലിംഗം പിള്ളയും ചേര്‍ന്നാണ് ചെങ്കോല്‍ ദല്‍ഹിയില്‍ എത്തിച്ചത്. 1947 ഓഗസ്റ്റ് 14-ന് രാത്രി പണ്ഡിറ്റ് നെഹ്റുവിന്റെ വസതിയില്‍വെച്ച് അത് കൈമാറിയെന്നും കണ്ടെത്തി.  

നീതിയുടേയും ന്യായത്തിന്റെ കാഴ്ചക്കാരനും വീട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമുള്ള നന്ദിയെ ചെങ്കോലിനു മുകളില്‍ കൊത്തിവെച്ചിട്ടുണ്ട്. ചെങ്കോല്‍ സ്വീകരിക്കുന്നയാളിന് നീതിപൂര്‍വം ഭരിക്കാനുള്ള ‘ക്രമം’ ഉണ്ട്. വലിയൊരു പാരമ്പര്യം പേറുന്ന ചെങ്കോലിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനം കൈക്കൊള്ളുകയായിരുന്നു. അതിന് നമ്മുടെ പാര്‍ലമെന്റിനേക്കാള്‍ മികച്ച സ്ഥാനം എവിടെയാണ് നല്‍കുകയെന്ന വിലയിരുത്തലിലാണ് പുതിയ പാര്‍ലമെന്റില്‍ ചെങ്കോലിന് അര്‍ഹമായ സ്ഥാനവും പ്രധാന്യവും നല്‍കി സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.  

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണവും സ്വാതന്ത്ര്യ ലബ്ധിയും ഒരിക്കലും വിസമരിക്കേണ്ട ഒന്നല്ല. അപ്പോള്‍ അന്ന് അധികാര കൈമാറ്റത്തിനായി ഉപയോഗപ്പെടുത്തിയ ചെങ്കോലിനും അര്‍ഹമായ പ്രാധാന്യം നല്‍കേണ്ടതല്ലേ. അതില്‍ ചോള രാജ വംശവും തമിഴ് പാരമ്പര്യവും ഭാഗമാകുന്നത് നമ്മുടെ വരും തലമുറയിലേക്ക് കുടി പകര്‍ന്ന് നല്‍കേണ്ട ഒന്നാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍ ചെങ്കോലിനെ സംരക്ഷിക്കാന്‍ ഒരുങ്ങുന്നത്.  

Tags: പാര്‍ലമെന്റ്ചെങ്കോല്‍പുതിയ പാര്‍ലമെന്‍റ് മന്ദിരംകഥചെങ്കോല്‍ അറ്റ് പാര്‍ലമെന്‍റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

Main Article

കൂത്താട്ടം കണ്ട കണ്ണോണ്ട് കുരങ്ങാട്ടവും…

India

രാജ്യം മണിപ്പൂരിനൊപ്പമുണ്ട്, ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ല; ശ്രദ്ധേയമായി പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം

India

1993ല്‍ മണിപ്പൂരില്‍ അക്രമമുണ്ടായപ്പോള്‍ നരസിംഹറാവു മൗനം പാലിച്ചു; 2011ല്‍ വീണ്ടും സംഘര്‍ഷം ഉണ്ടായപ്പോള്‍ മന്‍മോഹന്‍സിങ്ങും മിണ്ടിയില്ല: സിന്ധ്യ

പുതിയ വാര്‍ത്തകള്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

ആസാമിനൊപ്പം ബംഗാളിലും ഇനി ബിജെപി ഭരണം: ഹിമന്ത

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

ഐഐടികളിലേക്ക് ജെഇഇ അഡ്വാന്‍സ്ഡ് മേയ് 17 ന്; രജിസ്‌ട്രേഷന്‍ ഓണ്‍ലൈനില്‍ മേയ് 2 വരെ

വിഭാവാണി സംഘടിപ്പിക്കുന്ന അഭ്യുദയ ദേശീയസമ്മേളനം വിശ്വകര്‍മ സ്‌കില്‍ യൂണിവേഴ്സിറ്റി വിസി പ്രൊഫ. ദിനേശ് കുമാര്‍, വിജ്ഞാന്‍ ഭാരതി സംഘടനാ സെക്രട്ടറി ഡോ. ശിവകുമാര്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

അഭ്യുദയ ദേശീയസമ്മേളനത്തിന് തുടക്കം

മാലിയിൽ ഭീകരാക്രമണം: ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം; വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ എംബസി

ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിന് പനവൂര്‍ എസ്-വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ നിലവിളക്ക് തെളിയിക്കുന്നു. മാങ്കുളം സത്യാനന്ദാശ്രമം മഠാധിപതി സ്വാമി രാമപാദാനന്ദ സരസ്വതി, ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍ എന്നിവര്‍ സമീപം

കര്‍ത്തവ്യങ്ങള്‍ മറക്കുന്നവര്‍ ചത്തതിനൊപ്പം ജീവിക്കുന്നു: സ്വാമി രാമപാദാനന്ദ സരസ്വതി

സ്വര്‍ഗീയ കെ.ജി. മാരാര്‍ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയസമിതി അംഗവുമായ സി.കെ. പത്മനാഭന്‍ പയ്യാമ്പലത്ത് പുഷ്പാര്‍ച്ചന നടത്തുന്നു

മാരാര്‍ജിയുടെ പൊതുജീവിതം പുതുതലമുറ പാഠമാക്കണം: സി.കെ. പത്മനാഭന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.