Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ പാക് വിദേശകാര്യമന്ത്രി എത്തി; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി ജയശങ്കര്‍

12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ എത്തിയ പാകിസ്ഥാന്റെ വിദേശകാര്യമന്ത്രിയ്‌ക്ക് ഹസ്തദാനം നല്‍കാതെ കൈകൂപ്പി മാത്രം സ്വീകരിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഗോവയില്‍ നടക്കുന്ന ഷാങ് ഹായ് സഹകരണ സംഘടന (എസ് സിഒ)യുടെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ സര്‍ദാരി ഭൂട്ടോ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2023, 11:22 pm IST
in World

പനജി: 12 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ എത്തിയ പാകിസ്ഥാന്റെ വിദേശകാര്യമന്ത്രിയ്‌ക്ക് ഹസ്തദാനം നല്‍കാതെ കൈകൂപ്പി മാത്രം സ്വീകരിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഗോവയില്‍ നടക്കുന്ന ഷാങ് ഹായ് സഹകരണ സംഘടന (എസ് സിഒ)യുടെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ സര്‍ദാരി ഭൂട്ടോ. 12 വര്‍ഷത്തിന് ശേഷം പാകിസ്ഥാനില്‍ നിന്നും ഒരു വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്ശിക്കുമ്പോള്‍ ഇന്ത്യാ-പാക് ബന്ധത്തില്‍ മഞ്ഞുരുക്കം ഉണ്ടാകും എന്ന പ്രതീക്ഷ അസ്ഥാനത്തായി.  

ഇന്ത്യയിലെത്തിയ ബിലാവല്‍ സര്‍ദാരി ഭൂട്ടോ കിട്ടുന്ന അവസരമെല്ലാം ഇന്ത്യയുടെ കശ്മീര്‍ നയത്തെ വിമര്‍ശിക്കാന്‍ ഉപയോഗപ്പെടുത്തുകയായിരുന്നു. അതോടെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും നേരിട്ട് തന്നെ പാകിസ്ഥാനെയും വിദേശകാര്യമന്ത്രിയെയും വിമര്‍ശിക്കാന്‍ അവസരം ഉപയോഗിച്ചു. ബിലാവല്‍ ഭൂട്ടോ തീവ്രവാദ വ്യവസയാത്തിന്റെ വക്താവാണെന്നായിരുന്നു ജയശങ്കറിന്റെ ആരോപണം. പാകിസ്ഥാനുമായി ഇന്ത്യ പ്രത്യേകം ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തിന് തീവ്രവാദത്തിന്റെ ഇരകളായവര്‍ തീവ്രവാദത്തിന്റെ വക്താക്കളുമായി ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും ജയശങ്കര്‍ പറ‍ഞ്ഞു.  

എസ് സിഒ യോഗത്തില്‍ പാകിസ്ഥാന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും തീവ്രവാദത്തിനെതിരെ ശക്തമായി മന്ത്രി ജയശങ്കര്‍ പ്രസംഗിച്ചു. അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദമുള്‍പ്പെടെ തീവ്രവാദമെന്ന അത്യാപത്ത് നിര്‍ബാധം തുടരുകയാണ്. അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദമുള്‍പ്പെടെ തീവ്രവാദത്തിന് യാതൊരു നീതീകരണവും ഇല്ല. തീവ്രവാദത്തെ നേരിടുക എന്നത് എസ് സിഒയുടെ പ്രധാന അജണ്ടയാണ്. തീവ്രവാദത്തിനുള്ള ധനസഹായവും തീവ്രവാദമെന്ന ഭീഷണിയും നിര്‍ത്തണം.- മന്ത്രി ജയശങ്കര്‍ പറ‍്ഞു.  

പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജയശങ്കര്‍ പറഞ്ഞത് ഇതാണ്: “പാകിസ്ഥാന് ജി20 യില്‍ യാതൊന്നും ചെയ്യാനില്ല. ശ്രീനഗറിന്റെ കാര്യത്തിലും പാകിസ്ഥാന് യാതൊന്നും ചെയ്യാനില്ല. ഒരേയൊരു കാര്യമേ അവര്‍ക്ക് പാകിസ്ഥാന്റെ കാര്യത്തില്‍ ചെയ്യാനുള്ളൂ. പാക് അധിനിവേശ കശ്മീര്‍ (പാകിസ്ഥാന്‍ കയ്യടക്കി വെച്ചിരിക്കുന്ന കശ്മീരിന്റെ ഭാഗം) എന്നാണ് വിട്ടുനല്‍കുക എന്ന കാര്യം മാത്രമേ കശ്മീരിന്റെ കാര്യത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യാനുള്ളൂ.” 

Tags: കശമീര്‍S.Jayasankarഡോ. എസ്. ജയശങ്കര്‍എസ് സിഒഐഎസ്വക്താവ്ജമ്മു കശ്മീര്‍ബിലാവല്‍ ഭൂട്ടോterrorismministerpakistanവിദേശംഗോവ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

World

ഭീകരതയ്‌ക്കെതിരെ നിലകൊള്ളും, തീവ്രവാദം തുടർന്നാൽ കുടിവെള്ളം മുട്ടിക്കും; ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

World

പാകിസ്ഥാനിലെ ഗുരുദ്വാരയിൽ സിഖ് ദമ്പതികളെ തീവ്രവാദികൾ വെടിവച്ചു കൊന്നു ; ആശങ്കയോടെ സിഖ് സമൂഹം

Entertainment

‘രാജ്യവിരുദ്ധം ? ഭീകരവാദികളില്ലാതെ പാകിസ്ഥാനെ കാണിക്കാനുള്ള ധൈര്യം;എ ആർ റഹ്മാൻ

India

‘ പ്രവാചകനെ നിന്ദിച്ചാൽ ശിരച്ഛേദം ചെയ്യണം ‘ എന്ന പാകിസ്ഥാൻ പാട്ടിന് നൃത്തം ; മുംതാസ് ഖദ്രിയുടെ ചിത്രവും ; കോൺഗ്രസ് നേതാവിന്റെ സ്കൂളിനെതിരെ അന്വേഷണം

പുതിയ വാര്‍ത്തകള്‍

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

മലയാളികളില്‍ നിന്ന് 20 ലക്ഷം തട്ടിയ കേസ്; കർണാടക സിഐഡി ഇൻസ്പെക്‌ടര്‍ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ട്രംപ് തുടക്കമിട്ട ഫോട്ടോ വിവാദം; മെലോണിയ്‌ക്ക് പിന്തുണയേറുന്നു

പി. നാരായണക്കുറുപ്പ് അപൂര്‍വ പ്രതിഭ: ഗവര്‍ണര്‍

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.