Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പാറമേക്കാവിന്റെ പഞ്ചവാദ്യം വീണ്ടും ചോറ്റാനിക്കരയിലേക്ക്; തിമിലനിരയുടെ അമരക്കാരനായി നന്ദപ്പന്‍മാരാർ, നിയോഗം അവിചാരിതം

കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി നന്ദപ്പന്‍മാരാര്‍ പൂരത്തിനുണ്ട്. ആദ്യം പൂരത്തിനെത്തുമ്പോള്‍ കുഴൂര്‍ നാരായണമാരാരായിരുന്നു പ്രമാണി. അദ്ദേഹത്തിനുശേഷം ഒരു വര്‍ഷം കുഴൂര്‍ ചന്ദ്രന്‍മാരാര്‍ക്ക് പ്രമാണം ലഭിച്ചു. ശേഷമായിരുന്നു ചോറ്റാനിക്കര നാരായണമാരാരുടെ പ്രമാണം.

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Apr 29, 2023, 03:39 pm IST
in Thrissur

തൃശൂര്‍: പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യപ്രമാണം 7 വര്‍ഷത്തിനുശേഷം ചോററാനിക്കരയയിലേക്ക്. ഗുരു ചോറ്റാനിക്കര നാരായണമാരാരും ജ്യേഷ്ഠന്‍ ചോറ്റാനിക്കര വിജയന്‍മാരാരും പ്രമാണിച്ച വാദ്യവേദിയിലേക്ക് അവിചാരിതമായാണ് ചോറ്റാനിക്കര നന്ദപ്പന്‍മാരാരുടെ നിയോഗം. ഗുരുവിനുശേഷം 16 വര്‍ഷം വിജയന്‍മാരാര്‍ പാറമേക്കാവിന്റെ പഞ്ചവാദ്യം നയിച്ചു. തുടര്‍ന്ന് പരയ്‌ക്കാട് തങ്കപ്പന്‍മാരാര്‍ക്കായിരുന്നു കഴിഞ്ഞ 7 വര്‍ഷമായി പ്രമാണം. 

ഇക്കുറി തങ്കപ്പന്‍മാരാരെ മാറ്റി നന്ദപ്പന് പ്രമാണം ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി നന്ദപ്പന്‍മാരാര്‍ പൂരത്തിനുണ്ട്. ആദ്യം പൂരത്തിനെത്തുമ്പോള്‍ കുഴൂര്‍ നാരായണമാരാരായിരുന്നു പ്രമാണി. അദ്ദേഹത്തിനുശേഷം ഒരു വര്‍ഷം കുഴൂര്‍ ചന്ദ്രന്‍മാരാര്‍ക്ക് പ്രമാണം ലഭിച്ചു. ശേഷമായിരുന്നു ചോറ്റാനിക്കര നാരായണമാരാരുടെ പ്രമാണം. തുടര്‍ന്ന് ജ്യേഷ്ഠന്‍ വിജയന്‍മാരാര്‍ 16 വര്‍ഷം പ്രമാണിച്ചു. ചോറ്റാനിക്കര എളയിടത്ത് പരമേശ്വരമാരാരുടേയും കാട്ടേത്ത് മാരാത്ത് സീതാമാരസ്യാരുടേയും മകനായാണ് ജനനം. 10 വയസ്സുള്ളപ്പോള്‍ അച്ഛന്റെ ശിക്ഷണത്തില്‍ തിമില അഭ്യസിച്ച് ചോറ്റാനിക്കര ദേവീസന്നിധിയില്‍ ദീപാരാധനക്കായിരുന്നു  അരങ്ങേറ്റം.  

പാറമേക്കാവിന്റെ പഞ്ചവാദ്യനിരയില്‍ ഇക്കുറി വലിയ മാറ്റങ്ങളാണുള്ളത്. തിമില, മദ്ദളം, ഇലത്താളം എന്നിവയുടെ പ്രമാണിമാരായിരുന്ന പരയ്‌ക്കാട് തങ്കപ്പന്‍മാരാര്‍, കുനിശ്ശേരി ചന്ദ്രന്‍മാരാര്‍, പാഞ്ഞാള്‍ വേലുക്കുട്ടി എന്നിവര്‍ ഇക്കുറി പൂരത്തിനില്ല. കുനിശ്ശേരിക്കു പകരം കുട്ടിനാരായണനും പാഞ്ഞാളിനു പകരം പരയ്‌ക്കാട് ബാബുവുമാണ് നേതൃത്വം നല്‍കുക. കൊമ്പില്‍ മച്ചാട് രാമചന്ദ്രനും ഇടയ്‌ക്കയില്‍ തിരുവില്വാമല ജയനും പ്രമാണിമാരായി തുടരും. പൂരരാവില്‍ പാറമേക്കാവിലമ്മ പുറത്തേക്കെഴുന്നള്ളുമ്പോള്‍ പാറമേക്കാവ് ഗോപുരത്തിനുമുമ്പില്‍ പൊന്നിന്‍ തലേക്കെട്ടണിഞ്ഞ ഗജവീരന്‍മാര്‍ക്കും കത്തിയെരിയുന്ന തീവെട്ടികളുടേയും മുമ്പിലായി  പഞ്ചവാദ്യത്തിന്റെ പതികാലം നിരത്തുമ്പോള്‍ കേരളത്തിലെ സഹൃദയ സഹസ്രങ്ങളുടെ കണ്ണും കാതും തിമിലനിരയുടെ മധ്യത്തിലെ കൃശഗാത്രനായ  ചോറ്റാനിക്കര നന്ദപ്പന്‍മാരാരില്‍ പതിയും.  

നാലുമണിക്കൂൂര്‍ നീളുന്ന നാദവിസ്മയത്തിലെ പുതിയ പ്രമാണിമാരുടെ വാദനവൈഭവത്തിനായി കാത്തിരിക്കുകയാണ് പൂരപ്രേമികള്‍ . ചോറ്റാനിക്കര ദേവിയുടേയും ഗുരുക്കന്‍മാരുടേയും അനുഗ്രഹമാണ് പൂരങ്ങളുടെ പൂരത്തിന് തിമിലനിരയുടെ അമരക്കാരനാവാന്‍ നിയോഗമായതെന്നാണ് വാദ്യരംഗത്തെ സൗമ്യതയുടെ പര്യായമായ നന്ദപ്പന്‍മാരാരുടെ ഭാഷ്യം.

Tags: ParamekkavuThrissurതൃശൂര്‍ പൂരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.