Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഷാരൂഖ് സെയ്ഫിനെ വൈദ്യ പരിശോധനകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു; കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനും പോലീസ് നീക്കം

പരിശോധനയ്‌ക്ക് ശേഷം വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. ഇതിനായി ഉന്നത നേതൃത്വ സംഘം കോഴിക്കോട് എത്തി കഴിഞ്ഞു

Janmabhumi Online by Janmabhumi Online
Apr 6, 2023, 12:47 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിനെ വൈദ്യ പരിശോധനകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഷാറൂഖ് സെയ്ഫിന്റെ ദേഹത്ത് പോള്ളലേറ്റതിന്റേയും പരിക്കിന്റേയും പാടുകളുണ്ട്. മുഖത്തുള്‍പ്പടെ പാടുകള്‍ ഉള്ളതിനാല്‍ പരിക്കുകളുടെ സ്വഭാവവും പഴക്കവും പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. പോലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് നിലവില്‍ പരിശോധന നടത്തുന്നത്.  

കേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനും പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പരിശോധനയ്‌ക്ക് ശേഷം വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. ഇതിനായി ഉന്നത നേതൃത്വ സംഘം കോഴിക്കോട് എത്തി കഴിഞ്ഞു. ട്രെയിനിന് തീയിട്ട സംഭവത്തില്‍ തനിക്ക് പ്രേരണയായത് മറ്റൊരാള്‍ നല്‍കിയ ഉപദേശമാണെന്നാണ് ഷാരുഖ് സെയ്ഫി ആദ്യം മൊഴി നല്‍കിയിട്ടുള്ളത്. ആക്രമണം നടത്തിയാല്‍ തനിക്ക് നല്ലത് വരുമെന്ന് ഒരാള്‍ ഉപദേശം നല്‍കിയെന്നാണ് മഹാരാഷ്‌ട്രാ എടിഎസിന് പ്രതി മൊഴി നല്‍കിയത്. എന്നാല്‍ ഇതാരാണെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ല. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഷാരുഖ് സെയ്ഫിയെ കോഴിക്കോട് എആര്‍ ക്യാമ്പില്‍ എത്തിച്ചത്.  

അതേസമയം വൈദ്യപരിശോധനയ്‌ക്കായി ഷാരുഖിനെ പോലീസ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത് നാടകീയമായി. പ്രതിയെ പാര്‍പ്പിച്ചിരുന്ന മാലൂര്‍ക്കുന്ന് പോലീസ് ക്യാമ്പില്‍ നിന്നും ആദ്യം ഒരു വാന്‍ പ്രതിയുമായി എത്തിയെന്ന് മാധ്യമങ്ങളെ ഉള്‍പ്പടെ തെറ്റിദ്ധരിപ്പിച്ച് എത്തിയിരുന്നു. അതിനുശേഷം അത് പുറത്തേയ്‌ക്ക് പോവുകയും മറ്റൊരു വാഹനത്തില്‍ ഷാരുഖിനെ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് സമീപത്തുള്ള പോലീസ് സര്‍ജന്റെ ഓഫീസില്‍ എത്തിക്കുകയുമായിരുന്നു.  

അതിനിടെ ഷാരുഖിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി കേരള പോലീസ് ദല്‍ഹിയിലെത്തി ഇയാളുമായി അടുത്ത ആളുകളെ ചോദ്യം ചെയ്തു. ആറ് മാസത്തിനിടെ ഷാരൂഖ് ബന്ധപ്പെട്ടവരെ തിരിച്ചറിയാനാണ് പോലീസിന്റെ ശ്രമം. ഇതിനായി ഇയാളുടെ കോള്‍ റെക്കോര്‍ഡ് ഡേറ്റ പരിശോധിച്ച് വിവരം എടുത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതുവരെ എട്ട് പേരെയാണ് പോലീസ് ചോദ്യം ചെയ്തത്.  

Tags: kozhikode medical collegeഷാരുഖ് സൈഫി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക ; അട്ടിമറിയില്ലെന്ന് പൊലീസ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക: സുരക്ഷാ പരിശോധനക്കിടെ രോഗികളെ കയറ്റിയതില്‍ വിശദീകരണം തേടി

Kerala

മെഡിക്കല്‍ കോളജിലെ തീപിടിത്തം: അഞ്ചുപേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്തത; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Kerala

‘സഹോദരി മരിച്ചത് ആശുപത്രിയില്‍ തീപിടുത്തമുണ്ടായതിനാൽ ’; ആരോപണവുമായി മരിച്ച നസീറയുടെ കുടുംബം

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടിത്തം: മെഡിക്കല്‍ ബോര്‍ഡ് യോഗം ഉടന്‍, കെട്ടിടം സീല്‍ ചെയ്തു

പുതിയ വാര്‍ത്തകള്‍

ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയ സംഭവം: മാതാവും അറസ്റ്റില്‍

കുട്ടികള്‍ക്ക് സൂംബ പരിശീലനം: വിമര്‍ശിച്ച മുജാഹിദ് വിസ്ഡം വിഭാഗം നേതാവ് ടികെ അഷ്‌റഫിന് സസ്പന്‍ഷന്‍

മുഖ്യമന്ത്രി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും അപകടസ്ഥലം സന്ദര്‍ശിക്കാതെ മടങ്ങി, കരിങ്കൊടി പ്രതിഷേധം

കേരളത്തില്‍ വീണ്ടും നിപ, യുവതി ആശുപത്രിയില്‍

വീണ്ടും പ്രകോപനനീക്കവുമായി പാകിസ്ഥാൻ : ഇന്ത്യ തടഞ്ഞ ഡാം നിർമ്മാണം ആരംഭിക്കുന്നു ; ജലസംഭരണ ​​ശേഷി വർദ്ധിപ്പിക്കാനാണ് നീക്കം

ഏതെങ്കിലും മുസ്ലീങ്ങൾക്കെതിരെ കൈ ഉയർത്തുമോ ; അതിനുള്ള ധൈര്യമുണ്ടോ : ഇനി ഹിന്ദുക്കൾക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ അവർ വെറുതെ പോകില്ല : നിതീഷ് റാണ

8,000 വർഷം പഴക്കമുള്ള പുരാതന നഗരത്തിന്റെയും, ക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങൾ : മുസ്ലീം രാഷ്‌ട്രമായ സൗദിയിലെ മരുഭൂമിയിൽ മറഞ്ഞ് കിടന്ന അത്ഭുതം

ലൗ ജിഹാദിൽപ്പെട്ട് മതം മാറേണ്ടി വന്നു : ഇസ്ലാം ഉപേക്ഷിച്ച് 12 ഓളം പേർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

അതിർത്തിയിലെ ഓരോ ഇഞ്ചിലും ഇന്ത്യയ്‌ക്ക് ചാരക്കണ്ണുകൾ ; വിക്ഷേപിക്കുന്നത് 52 പ്രത്യേക പ്രതിരോധ ഉപഗ്രഹങ്ങൾ

N0.1 ആരോഗ്യം എന്നത് ഊതിവീർപ്പിച്ച ബലൂൺ; ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies