Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജഡ്ജി ലോയ മരണത്തില്‍ വിധി പറഞ്ഞത് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡെന്ന് ഓര്‍മ്മിപ്പിച്ച് ശ്രീജിത് പണിക്കര്‍; ഉത്തരം മുട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ബിജെപിയെ വിമര്‍ശിക്കാന്‍ ജഡ്ജ് ലോയ സംഭവം എടുത്തിട്ട രാഹുല്‍ മാങ്കൂട്ടത്തിനെ ഉത്തരം മുട്ടിച്ച് ശ്രീജിത് പണിയ്‌ക്കര്‍. ജഡ്ജ് ലോയയുടെ മരണത്തിന് പിന്നില്‍ അമിത് ഷായാണെന്ന ദുര്‍ബ്ബല വാദം കുറെക്കാലം കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തുകയും ക്ലച്ച് പിടിക്കാതെ അത് കെട്ടടങ്ങുകയും ചെയ്ത വിഷയമാണ്. അത് കഴിഞ്ഞ ദിവസം വീണ്ടും ചര്‍ച്ചയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2023, 06:50 pm IST
in Kerala

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ബിജെപിയെ വിമര്‍ശിക്കാന്‍ ജഡ്ജ് ലോയ സംഭവം എടുത്തിട്ട രാഹുല്‍ മാങ്കൂട്ടത്തിനെ ഉത്തരം മുട്ടിച്ച് ശ്രീജിത് പണിയ്‌ക്കര്‍. ജഡ്ജ് ലോയയുടെ മരണത്തിന് പിന്നില്‍ അമിത് ഷായാണെന്ന ദുര്‍ബ്ബല വാദം കുറെക്കാലം  കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തുകയും ക്ലച്ച് പിടിക്കാതെ അത് കെട്ടടങ്ങുകയും ചെയ്ത വിഷയമാണ്. അത് കഴിഞ്ഞ ദിവസം വീണ്ടും ചര്‍ച്ചയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉയര്‍ത്തിയത്.  

“മോദിമാരെ അപമാനിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ കേസ് കൊടുത്ത പൂര്‍ണേഷ് മോദി രാഹുല്‍ഗാന്ധിയ്‌ക്കെതിരെ കേസുമായി ആദ്യം സൂറത്തിലെ ഒരു ജഡ്ജിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ജഡ്ജി അനകൂലമായ നിലപാട് എടുത്തില്ല. ഒരു പെന്‍ ഡ്രൈവിലും പോര്‍ട്ടബിള്‍ ഡിസ്കിലും രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തെളിവായി പൂര്‍ണേഷ് മോദി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് പരിശോധിച്ച ആദ്യത്തെ ജഡ്ജി  ഈ തെളിവുകള്‍ കണക്കിലെടുത്തില്ല.”- ശ്രീജിത് പണിയ്‌ക്കര്‍ ഇത് പറഞ്ഞു തീര്‍ക്കുന്നതിന് മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജഡ്ജി ലോയയുടെ കാര്യം എടുത്തിട്ടു.  

“നിങ്ങള്‍ ഹാജരാക്കിയ ഇലക്ട്രോണിക് തെളിവുകളേക്കാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹാജരാക്കിയ തെളിവിനെയാണ് എനിക്ക് കൂടുതല്‍ വിശ്വാസം എന്ന് പറഞ്ഞ ആ ജഡ്ജി ഇപ്പോഴും ജീവിച്ചിരുക്കുന്നത് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഭാഗ്യമാണ്. അല്ലെങ്കില്‍ ഏതെങ്കിലും ഒരു തെരുവില്‍ ജസ്റ്റിസ് ലോയയെപ്പോലെ ഒരു മൃതശരീരമായി അദ്ദേഹം മാറിയേനെ. “- ശ്രീജിത് പണിയ്‌ക്കരെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പറ‍ഞ്ഞു.  

ഇതിന് കൃത്യമായ മറുപടിയുമായി ശ്രീജിത് പണിയ്‌ക്കര്‍ എത്തി. “രാഹുല്‍ മാങ്കൂട്ടത്തില്‍ ഇവിടെ ജസ്റ്റിസ് ലോയ കേസിനെപ്പറ്റി പറഞ്ഞു. ജസ്റ്റിസ്  എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം ജസ്റ്റിസല്ല. ജഡ്ജിയാണ്. ജഡ്ജി ലോയയുടേത് സ്വാഭാവിക മരണമാണ് എന്ന് വിധി പ്രസ്താവിച്ചത് ഇന്ന് ചീഫ് ജസ്റ്റിസായ ചന്ദ്രചൂഡായിരുന്നു. അതിന് മേലുള്ള അപ്പീല്‍ തള്ളിയതും ചന്ദ്രചൂഡാണ്. നിങ്ങള്‍ക്ക് രാഷ്‌ട്രീയം കളിക്കാനുള്ള ഇടമല്ല കോടതിയെന്ന് അന്ന് പറഞ്ഞതും ചന്ദ്രചൂഡാണ്. കോടതി പറയുന്ന ഒരു കാര്യവും ഞങ്ങള്‍ക്ക് ബാധകമല്ല എന്ന നിലപാട് കോണ്‍ഗ്രസുകാരുടെ എടുക്കുന്നത്  ശരിയല്ല. നിയമവിദ്യാഭ്യാസമുണ്ടാവുക എന്നത് രാഷ്‌ട്രീയക്കാര്‍ക്ക് അത്യാവശ്യമാണ്.” – ശ്രീജിത് പണിയ്‌ക്കരുടെ ഈ ഉത്തരത്തിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിന് മറുപടിയില്ലായിരുന്നു.  

Tags: ജഡ്ജി ലോയ മരണRahul Gandhiകൊലപാതകംകേസ്Sreejithഡി.വൈ. ചന്ദ്രചൂഡ്ജസ്റ്റിസ് ചന്ദ്രചൂഡ്രാഹുല്‍ മാങ്കൂട്ടത്തില്‍ശ്രീജിത് പണിക്കരു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.