Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിഭജനക്കാലത്ത് ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോയ മുത്തച്ഛന്റെ തീരുമാനത്തില്‍ പശ്ചാത്തപിച്ച് പാകിസ്ഥാന്‍ ജേണലിസ്റ്റ് അര്‍സു കസ്മി

ഇന്ന് പാകിസ്ഥാനിലെ മികച്ച ജേണലിസ്റ്റായ അര്‍സു കസ്മിയ്‌ക്ക് ഇപ്പോള്‍ മുത്തച്ഛനോട് കടുത്ത നീരസമാണ്. ഇന്ത്യ വിഭജനക്കാലത്ത് അദ്ദേഹം ഭാരതം വിട്ട് പാകിസ്ഥാനില്‍ കുടിയേറിയതാണ് ഈ നീരസത്തിന് കാരണം.

Janmabhumi Online by Janmabhumi Online
Apr 3, 2023, 09:43 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ് : ഇന്ന് പാകിസ്ഥാനിലെ മികച്ച ജേണലിസ്റ്റായ അര്‍സു കസ്മിയ്‌ക്ക് ഇപ്പോള്‍ മുത്തച്ഛനോട് കടുത്ത നീരസമാണ്.  ഇന്ത്യ വിഭജനക്കാലത്ത് അദ്ദേഹം ഭാരതം വിട്ട് പാകിസ്ഥാനില്‍ കുടിയേറിയതാണ് ഈ നീരസത്തിന് കാരണം.  

1947ല്‍ ഭാരതത്തെ ഇന്ത്യയും പാകിസ്ഥാനുമായി വെട്ടിമുറിച്ചപ്പോള്‍ പാകിസ്ഥാനിലേക്ക് പോയ മുത്തച്ഛന്റെ തീരുമാനത്തില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുകയാണ്  അര്‍സു കസ്മി. “പ്രയാഗ് രാജില്‍ നിന്നും ദല്‍ഹിയില്‍ നിന്നും മുത്തച്ഛനും കുടുംബാംഗങ്ങളും പാകിസ്ഥാനിലേക്ക് പോയത് ഒരു മെച്ചപ്പെട്ട ഭാവി പ്രതീക്ഷിച്ചാണ്. പക്ഷെ എന്റെ മുത്തച്ഛന്‍ ഞങ്ങളുടെ ജീവിതം തകിടം മറിച്ചു. പാകിസ്ഥാനില്‍ ഒരു ഭാവിയും തങ്ങള്‍ക്കില്ലെന്ന് എന്റെ സഹോദരന്മാരും കുടുംബാംഗങ്ങളും കരുതുന്നു.”- അര്‍സു കസ്മി പറയുന്നു.  

പാകിസ്ഥാനില്‍ ഒരു ഭാവിയുമില്ലെന്ന് എന്റെ സഹോദരന്മാരും കുടുംബാംഗങ്ങളും കരുതുന്നു എന്ന അര്‍സു കസ്മിയുടെ വൈറലായ ട്വീറ്റ്:

ശ്രീലങ്കയ്‌ക്ക് പിന്നാലെ പാകിസ്ഥാന്‍ എന്ന രാജ്യം സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ദാരിദ്ര്യവും സാമ്പത്തിക പ്രശ്നങ്ങളും പാകിസ്ഥാനെ കുഴക്കുകയാണ്. 50 വര്‍ഷത്തില്‍ വെച്ചേറ്റവും കടുത്ത പണപ്പെരുപ്പം അനുഭവപ്പെടുന്നത് മൂലം ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയാണ്.  

ധാന്യത്തിന്റെ ക്ഷാമവും പ്രശ്നമാണ്. എന്നാല്‍ ഭരണാധികാരികളാകട്ടെ ജനങ്ങളുടെ ഈ ദുരിതം കേട്ട മട്ടില്ല. മാത്രമല്ല, പാകിസ്ഥാന് ധനസഹായം നല്‍കാന്‍ ഐഎംഎഫ് തയ്യാറാകുന്നുമില്ല. ഐഎംഎഫ് മുന്നോട്ട് വെയ്‌ക്കുന്ന കടുത്ത വ്യവസ്ഥകള്‍ പാലിക്കാന്‍ പാകിസ്ഥാന്‍ ഭരണാധികാരികള്‍ തയ്യാറാകാത്തതാണ് കാരണം.  

കറാച്ചിയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച റേഷന്‍ വിതരണം ചെയ്യുന്നതിനിടയിലെ തിക്കിലും തിരക്കിലും പെട്ട് 9 സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യ വിട്ട്പാകിസ്ഥാനിലേക്ക് പോയ മുത്തച്ഛന്റെ തീരുമാനത്തില്‍ പശ്ചാത്തപിക്കുന്ന അര്‍സൂ കസ്മിയുടെ ട്വീറ്റ് വൈറലാവുകയാണ്. 

നിരവധി ഇന്ത്യക്കാര്‍ അര്‍സു കസ്മിയുടെ ഈ ദുഖത്തോട് പ്രതികരിക്കുന്നുണ്ട്. അച്ഛന്‍ വികാരപരമായ ഒരു തീരുമാനമെടുത്ത് പാകിസ്ഥാനില്‍ പോയില്ലായിരുന്നെങ്കില്‍ ഇന്നത്തെ പ്രയാഗ് രാജില്‍ ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കാമായിരുന്നു എന്നാണ് അഭിഷേക് സാകേത് ഇന്ത്യയില്‍ നിന്നും പ്രതികരിച്ചത്. യോഗി ആദിത്യനാഥിന്റെ ഘര്‍ വാപസി പദ്ധതി പ്രകാരം വീണ്ടും പ്രയാഗ് രാജിലേക്ക് സ്വാഗതം എന്നും മറ്റൊരു ഇന്ത്യക്കാരന്‍ പ്രതികരിക്കുന്നു. 

Tags: pakistanവിലക്കയറ്റംഐഎംഎഫ്മാധ്യമപ്രവര്‍ത്തകര്‍ട്വിറ്റര്‍ട്വീറ്റ്വിഭജനംപാകിസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിപാക് സാമ്പത്തിക പ്രതിസന്ധിജേണലിസ്റ്റ് അര്‍സു കസ്മിindiaപാകിസ്ഥാന്‍ ജേണലിസ്റ്റ് അര്‍സു കസ്മി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഡ്രോൺ വഴി ബോംബ് വിക്ഷേപിക്കാനുള്ള ശ്രമത്തിനിടെ സ്ഫോടനം ; തെഹ്രീക്-ഇ-താലിബാൻ കമാൻഡർ യാസിൻ കൊല്ലപ്പെട്ടു 

World

പാകിസ്ഥാനിൽ പെൺകുട്ടികളുടെ സ്കൂൾ ബോംബ് വച്ച് തകർത്ത് തീവ്രവാദികൾ ; ഗോത്രമേഖലകളിൽ ഇതുവരെ നശിപ്പിച്ചത് ആയിരത്തിലധികം സ്കൂളുകൾ

World

പിതാവിനെ കാണാൻ വന്നാൽ മതി, കലാപത്തിനിറങ്ങിയാൽ അടിച്ച് നിരത്തും ; ഇമ്രാൻ ഖാന്റെ മക്കൾക്കും പാകിസ്ഥാനിൽ രക്ഷയില്ല

India

ഞങ്ങളെ തകർക്കാൻ ശ്രമിക്കുകയാണ് : അജിത് ഡോവൽ കാരണമാണ് പാകിസ്ഥാനിൽ ആക്രമണങ്ങൾ നടക്കുന്നത് ; അസിം മുനീർ

India

റഡാറുകൾക്ക് തൊടാൻ പോലുമാകില്ല ; ഇന്ത്യയ്‌ക്കായി ഇസ്രായേൽ നൽകുന്നു ലക്ഷ്യം പിഴയ്‌ക്കാത്ത ബാലിസ്റ്റിക് മിസൈൽ ‘ ലോറ ‘

പുതിയ വാര്‍ത്തകള്‍

വികസിത കേരളത്തിനായി പുതിയ തുടക്കം: രാജീവ് ചന്ദ്രശേഖര്‍

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണ ജയന്തി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന നിര്‍വാഹക സമിതി ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

നേതാക്കളുടെ നിര, ഭവ്യമായ ചടങ്ങ്, പുതിയ ഊർജ്ജം; ആഘോഷമാക്കി പാർട്ടി പ്രവർത്തകർ

തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമലനട തുറക്കുന്നു, നിര്‍മാണം പൂര്‍ത്തീകരിച്ച നവഗ്രഹ ശ്രീകോവിലില്‍

ശബരിമല നട തുറന്നു; നവഗ്രഹ പ്രതിഷ്ഠ നാളെ

കുറിച്ചി ആതുരാശ്രമത്തില്‍ നടന്ന ആതുരദാസ് സ്വാമിയുടെ 112-ാം ജയന്തി ആഘോഷം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

സ്വാമി ആതുരദാസ് ദുര്‍ബലവിഭാഗങ്ങളുടെ ഉന്നതിക്ക് പ്രവര്‍ത്തിച്ച വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

കുഞ്ഞുമായി യുവതി ജീവനൊടുക്കിയ സംഭവം; വിപഞ്ചിക മണിയന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ഓരോ നിലയിലും കയറിയിറങ്ങി, എല്ലാം ഉറപ്പുവരുത്തി അമിത് ഷാ

ക്ഷേത്രസംരക്ഷണസമിതി അരലക്ഷം വീടുകളില്‍ രാമായണ പാരായണം നടത്തും

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് സിപിഎം നിഴല്‍ യുദ്ധം നടത്തുന്നു: ബിജെപി

ദുബായില്‍ നടക്കുന്ന ആലുവ സര്‍വ്വമതസമ്മേളനശതാബ്ദി ആഘോഷത്തിന്റെ ബ്രോഷര്‍ സ്വാമി വീരേശ്വരാനന്ദയില്‍ നിന്നും ദുബായ് പോലീസ് മേധാവി മേജര്‍ ഡോ. ഒമര്‍ അല്‍ മസ്‌റൂക്കി ഏറ്റുവാങ്ങി പ്രകാശനം ചെയ്യുന്നു. അഹമ്മദ് മുഹമ്മദ് സലേ, ജാഫര്‍ അബൂബക്കര്‍ അഹ് മദി എന്നിവര്‍ സമീപം

ദുബായ്‌യില്‍ ആലുവ സര്‍വമതസമ്മേളനശതാബ്ദി ആഘോഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies