Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വിഭജനക്കാലത്ത് ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോയ മുത്തച്ഛന്റെ തീരുമാനത്തില്‍ പശ്ചാത്തപിച്ച് പാകിസ്ഥാന്‍ ജേണലിസ്റ്റ് അര്‍സു കസ്മി

ഇന്ന് പാകിസ്ഥാനിലെ മികച്ച ജേണലിസ്റ്റായ അര്‍സു കസ്മിയ്‌ക്ക് ഇപ്പോള്‍ മുത്തച്ഛനോട് കടുത്ത നീരസമാണ്. ഇന്ത്യ വിഭജനക്കാലത്ത് അദ്ദേഹം ഭാരതം വിട്ട് പാകിസ്ഥാനില്‍ കുടിയേറിയതാണ് ഈ നീരസത്തിന് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2023, 09:43 pm IST
inWorld

ഇസ്ലാമബാദ് : ഇന്ന് പാകിസ്ഥാനിലെ മികച്ച ജേണലിസ്റ്റായ അര്‍സു കസ്മിയ്‌ക്ക് ഇപ്പോള്‍ മുത്തച്ഛനോട് കടുത്ത നീരസമാണ്.  ഇന്ത്യ വിഭജനക്കാലത്ത് അദ്ദേഹം ഭാരതം വിട്ട് പാകിസ്ഥാനില്‍ കുടിയേറിയതാണ് ഈ നീരസത്തിന് കാരണം.  

1947ല്‍ ഭാരതത്തെ ഇന്ത്യയും പാകിസ്ഥാനുമായി വെട്ടിമുറിച്ചപ്പോള്‍ പാകിസ്ഥാനിലേക്ക് പോയ മുത്തച്ഛന്റെ തീരുമാനത്തില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുകയാണ്  അര്‍സു കസ്മി. “പ്രയാഗ് രാജില്‍ നിന്നും ദല്‍ഹിയില്‍ നിന്നും മുത്തച്ഛനും കുടുംബാംഗങ്ങളും പാകിസ്ഥാനിലേക്ക് പോയത് ഒരു മെച്ചപ്പെട്ട ഭാവി പ്രതീക്ഷിച്ചാണ്. പക്ഷെ എന്റെ മുത്തച്ഛന്‍ ഞങ്ങളുടെ ജീവിതം തകിടം മറിച്ചു. പാകിസ്ഥാനില്‍ ഒരു ഭാവിയും തങ്ങള്‍ക്കില്ലെന്ന് എന്റെ സഹോദരന്മാരും കുടുംബാംഗങ്ങളും കരുതുന്നു.”- അര്‍സു കസ്മി പറയുന്നു.  

പാകിസ്ഥാനില്‍ ഒരു ഭാവിയുമില്ലെന്ന് എന്റെ സഹോദരന്മാരും കുടുംബാംഗങ്ങളും കരുതുന്നു എന്ന അര്‍സു കസ്മിയുടെ വൈറലായ ട്വീറ്റ്:

ശ്രീലങ്കയ്‌ക്ക് പിന്നാലെ പാകിസ്ഥാന്‍ എന്ന രാജ്യം സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ദാരിദ്ര്യവും സാമ്പത്തിക പ്രശ്നങ്ങളും പാകിസ്ഥാനെ കുഴക്കുകയാണ്. 50 വര്‍ഷത്തില്‍ വെച്ചേറ്റവും കടുത്ത പണപ്പെരുപ്പം അനുഭവപ്പെടുന്നത് മൂലം ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയാണ്.  

ധാന്യത്തിന്റെ ക്ഷാമവും പ്രശ്നമാണ്. എന്നാല്‍ ഭരണാധികാരികളാകട്ടെ ജനങ്ങളുടെ ഈ ദുരിതം കേട്ട മട്ടില്ല. മാത്രമല്ല, പാകിസ്ഥാന് ധനസഹായം നല്‍കാന്‍ ഐഎംഎഫ് തയ്യാറാകുന്നുമില്ല. ഐഎംഎഫ് മുന്നോട്ട് വെയ്‌ക്കുന്ന കടുത്ത വ്യവസ്ഥകള്‍ പാലിക്കാന്‍ പാകിസ്ഥാന്‍ ഭരണാധികാരികള്‍ തയ്യാറാകാത്തതാണ് കാരണം.  

കറാച്ചിയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച റേഷന്‍ വിതരണം ചെയ്യുന്നതിനിടയിലെ തിക്കിലും തിരക്കിലും പെട്ട് 9 സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യ വിട്ട്പാകിസ്ഥാനിലേക്ക് പോയ മുത്തച്ഛന്റെ തീരുമാനത്തില്‍ പശ്ചാത്തപിക്കുന്ന അര്‍സൂ കസ്മിയുടെ ട്വീറ്റ് വൈറലാവുകയാണ്. 

നിരവധി ഇന്ത്യക്കാര്‍ അര്‍സു കസ്മിയുടെ ഈ ദുഖത്തോട് പ്രതികരിക്കുന്നുണ്ട്. അച്ഛന്‍ വികാരപരമായ ഒരു തീരുമാനമെടുത്ത് പാകിസ്ഥാനില്‍ പോയില്ലായിരുന്നെങ്കില്‍ ഇന്നത്തെ പ്രയാഗ് രാജില്‍ ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കാമായിരുന്നു എന്നാണ് അഭിഷേക് സാകേത് ഇന്ത്യയില്‍ നിന്നും പ്രതികരിച്ചത്. യോഗി ആദിത്യനാഥിന്റെ ഘര്‍ വാപസി പദ്ധതി പ്രകാരം വീണ്ടും പ്രയാഗ് രാജിലേക്ക് സ്വാഗതം എന്നും മറ്റൊരു ഇന്ത്യക്കാരന്‍ പ്രതികരിക്കുന്നു. 

Tags: പാകിസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിപാക് സാമ്പത്തിക പ്രതിസന്ധിജേണലിസ്റ്റ് അര്‍സു കസ്മിindiaപാകിസ്ഥാന്‍ ജേണലിസ്റ്റ് അര്‍സു കസ്മിpakistanവിലക്കയറ്റംഐഎംഎഫ്മാധ്യമപ്രവര്‍ത്തകര്‍ട്വിറ്റര്‍ട്വീറ്റ്വിഭജനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.