Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വിഭജനക്കാലത്ത് ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോയ മുത്തച്ഛന്റെ തീരുമാനത്തില്‍ പശ്ചാത്തപിച്ച് പാകിസ്ഥാന്‍ ജേണലിസ്റ്റ് അര്‍സു കസ്മി

ഇന്ന് പാകിസ്ഥാനിലെ മികച്ച ജേണലിസ്റ്റായ അര്‍സു കസ്മിയ്‌ക്ക് ഇപ്പോള്‍ മുത്തച്ഛനോട് കടുത്ത നീരസമാണ്. ഇന്ത്യ വിഭജനക്കാലത്ത് അദ്ദേഹം ഭാരതം വിട്ട് പാകിസ്ഥാനില്‍ കുടിയേറിയതാണ് ഈ നീരസത്തിന് കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2023, 09:43 pm IST
in World

ഇസ്ലാമബാദ് : ഇന്ന് പാകിസ്ഥാനിലെ മികച്ച ജേണലിസ്റ്റായ അര്‍സു കസ്മിയ്‌ക്ക് ഇപ്പോള്‍ മുത്തച്ഛനോട് കടുത്ത നീരസമാണ്.  ഇന്ത്യ വിഭജനക്കാലത്ത് അദ്ദേഹം ഭാരതം വിട്ട് പാകിസ്ഥാനില്‍ കുടിയേറിയതാണ് ഈ നീരസത്തിന് കാരണം.  

1947ല്‍ ഭാരതത്തെ ഇന്ത്യയും പാകിസ്ഥാനുമായി വെട്ടിമുറിച്ചപ്പോള്‍ പാകിസ്ഥാനിലേക്ക് പോയ മുത്തച്ഛന്റെ തീരുമാനത്തില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുകയാണ്  അര്‍സു കസ്മി. “പ്രയാഗ് രാജില്‍ നിന്നും ദല്‍ഹിയില്‍ നിന്നും മുത്തച്ഛനും കുടുംബാംഗങ്ങളും പാകിസ്ഥാനിലേക്ക് പോയത് ഒരു മെച്ചപ്പെട്ട ഭാവി പ്രതീക്ഷിച്ചാണ്. പക്ഷെ എന്റെ മുത്തച്ഛന്‍ ഞങ്ങളുടെ ജീവിതം തകിടം മറിച്ചു. പാകിസ്ഥാനില്‍ ഒരു ഭാവിയും തങ്ങള്‍ക്കില്ലെന്ന് എന്റെ സഹോദരന്മാരും കുടുംബാംഗങ്ങളും കരുതുന്നു.”- അര്‍സു കസ്മി പറയുന്നു.  

പാകിസ്ഥാനില്‍ ഒരു ഭാവിയുമില്ലെന്ന് എന്റെ സഹോദരന്മാരും കുടുംബാംഗങ്ങളും കരുതുന്നു എന്ന അര്‍സു കസ്മിയുടെ വൈറലായ ട്വീറ്റ്:

ശ്രീലങ്കയ്‌ക്ക് പിന്നാലെ പാകിസ്ഥാന്‍ എന്ന രാജ്യം സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ദാരിദ്ര്യവും സാമ്പത്തിക പ്രശ്നങ്ങളും പാകിസ്ഥാനെ കുഴക്കുകയാണ്. 50 വര്‍ഷത്തില്‍ വെച്ചേറ്റവും കടുത്ത പണപ്പെരുപ്പം അനുഭവപ്പെടുന്നത് മൂലം ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയാണ്.  

ധാന്യത്തിന്റെ ക്ഷാമവും പ്രശ്നമാണ്. എന്നാല്‍ ഭരണാധികാരികളാകട്ടെ ജനങ്ങളുടെ ഈ ദുരിതം കേട്ട മട്ടില്ല. മാത്രമല്ല, പാകിസ്ഥാന് ധനസഹായം നല്‍കാന്‍ ഐഎംഎഫ് തയ്യാറാകുന്നുമില്ല. ഐഎംഎഫ് മുന്നോട്ട് വെയ്‌ക്കുന്ന കടുത്ത വ്യവസ്ഥകള്‍ പാലിക്കാന്‍ പാകിസ്ഥാന്‍ ഭരണാധികാരികള്‍ തയ്യാറാകാത്തതാണ് കാരണം.  

കറാച്ചിയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച റേഷന്‍ വിതരണം ചെയ്യുന്നതിനിടയിലെ തിക്കിലും തിരക്കിലും പെട്ട് 9 സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യ വിട്ട്പാകിസ്ഥാനിലേക്ക് പോയ മുത്തച്ഛന്റെ തീരുമാനത്തില്‍ പശ്ചാത്തപിക്കുന്ന അര്‍സൂ കസ്മിയുടെ ട്വീറ്റ് വൈറലാവുകയാണ്. 

നിരവധി ഇന്ത്യക്കാര്‍ അര്‍സു കസ്മിയുടെ ഈ ദുഖത്തോട് പ്രതികരിക്കുന്നുണ്ട്. അച്ഛന്‍ വികാരപരമായ ഒരു തീരുമാനമെടുത്ത് പാകിസ്ഥാനില്‍ പോയില്ലായിരുന്നെങ്കില്‍ ഇന്നത്തെ പ്രയാഗ് രാജില്‍ ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കാമായിരുന്നു എന്നാണ് അഭിഷേക് സാകേത് ഇന്ത്യയില്‍ നിന്നും പ്രതികരിച്ചത്. യോഗി ആദിത്യനാഥിന്റെ ഘര്‍ വാപസി പദ്ധതി പ്രകാരം വീണ്ടും പ്രയാഗ് രാജിലേക്ക് സ്വാഗതം എന്നും മറ്റൊരു ഇന്ത്യക്കാരന്‍ പ്രതികരിക്കുന്നു. 

Tags: പാകിസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിപാക് സാമ്പത്തിക പ്രതിസന്ധിജേണലിസ്റ്റ് അര്‍സു കസ്മിindiaപാകിസ്ഥാന്‍ ജേണലിസ്റ്റ് അര്‍സു കസ്മിpakistanവിലക്കയറ്റംഐഎംഎഫ്മാധ്യമപ്രവര്‍ത്തകര്‍ട്വിറ്റര്‍ട്വീറ്റ്വിഭജനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഗുരുദ്വാരയിൽ സിഖ് ദമ്പതികളെ തീവ്രവാദികൾ വെടിവച്ചു കൊന്നു ; ആശങ്കയോടെ സിഖ് സമൂഹം

India

കൊളോണിയൽ പൈതൃകങ്ങൾ വേണ്ട ; ബ്രിട്ടീഷ് കാലഘട്ടത്തിലെ 21 റോഡുകൾക്ക് ഇന്ത്യൻ വീരന്മാരുടെ പേരുകൾ നൽകി സെക്കന്തരാബാദ് കന്റോൺമെന്റ് ബോർഡ്

Entertainment

‘രാജ്യവിരുദ്ധം ? ഭീകരവാദികളില്ലാതെ പാകിസ്ഥാനെ കാണിക്കാനുള്ള ധൈര്യം;എ ആർ റഹ്മാൻ

India

അമേരിക്കയ്‌ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ വിശ്വസിക്കില്ലെന്ന് ഇസ്രായേൽ

India

‘ പ്രവാചകനെ നിന്ദിച്ചാൽ ശിരച്ഛേദം ചെയ്യണം ‘ എന്ന പാകിസ്ഥാൻ പാട്ടിന് നൃത്തം ; മുംതാസ് ഖദ്രിയുടെ ചിത്രവും ; കോൺഗ്രസ് നേതാവിന്റെ സ്കൂളിനെതിരെ അന്വേഷണം

പുതിയ വാര്‍ത്തകള്‍

സിറിയയിലെ പ്രസിഡന്‍റിനെ ഓടിച്ചതുപോലെ മോദിയെ ഇന്ത്യയില്‍ നിന്നും ഓടിക്കുമെന്ന് സഞ്ജയ് റാവുത്ത്; ഇന്ത്യാസഖ്യത്തിന്റെ പദ്ധതി ആഭ്യന്തരകലാപം തന്നെ

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫാന്റ് ജീസസ് പളളിയിലെ കല്ലറയില്‍ 2 മൃതദേഹം? പൊലീസ് അന്വേഷണം

നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ കാട്ടി തട്ടിപ്പ് : മുഖ്യപ്രതി സല്‍മാനുല്‍ ഫാരിസ് പിടിയില്‍, യുവതിയെ ചോദ്യം ചെയ്യുന്നു

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.