Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ 400 കോടിയുടെ വികസനം; സ്‌റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം റെയില്‍വേസ്‌റ്റേഷന്‍ വിമാനത്താവളത്തിനു തുല്യമായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനായി കണ്‍സള്‍ട്ടന്‍സിയെ നിശ്ചയിച്ചു. ഏപ്രില്‍മാസത്തില്‍ കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ട് നല്‍കും. മെയ്ജൂണ്‍ മാസത്തില്‍ ടെണ്ടര്‍ പ്രക്രിയ നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2023, 04:42 pm IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേസ്‌റ്റേഷന്റെ മുഖഛായ മാറ്റുമെന്നും സ്‌റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തി വിമാനത്താവള സമാനമായി വികസിപ്പിക്കുമെന്നും റെയില്‍വെ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ് പറഞ്ഞു. തിരുവനന്തപുരം റെയില്‍വേസ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം റെയില്‍വേസ്‌റ്റേഷന്‍ വിമാനത്താവളത്തിനു തുല്യമായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനായി കണ്‍സള്‍ട്ടന്‍സിയെ നിശ്ചയിച്ചു. ഏപ്രില്‍മാസത്തില്‍ കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ട് നല്‍കും. മെയ്ജൂണ്‍ മാസത്തില്‍ ടെണ്ടര്‍ പ്രക്രിയ നടക്കും. ജൂലായ്‌മാസത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. 400 കോടിയോളം രൂപ സെന്‍ട്രല്‍ റെയില്‍വേസ്‌റ്റേഷന്റെ നവീകരണത്തിനും വികസനത്തിനുംവേണ്ടി ചെലവഴിക്കും. 2026 ആകുമ്പോള്‍ നവീകരണം പൂര്‍ത്തിയാകും.

ആദ്യഘട്ടത്തില്‍ കൊല്ലം, എറണാകുളം ജംഗ്ഷന്‍, എറണാകുളം നോര്‍ത്ത് എന്നിവയാണ് വികസിപ്പിക്കുക. രണ്ടാംഘട്ടത്തിലാണ് തിരുവനന്തപുരം, വര്‍ക്കല, ചെങ്ങന്നൂര്‍, തൃശൂര്‍, കോഴിക്കോട് എന്നിവ വികസിപ്പിക്കുന്നത്. കുടാതെ കേരളത്തിലെ 25 റെയില്‍വേസ്‌റ്റേഷനുകളെ അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഈ സ്‌റ്റേഷനുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 10 കോടിയുടെ വികസനം നടത്തും. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു. 2023 ഡിസംബര്‍ 31ന് മുമ്പ് ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. ഇതിന്റെ രണ്ടാംഘട്ടം 2024 ല്‍ ആദ്യത്തെ ആറുമാസക്കാലത്തിനുള്ളില്‍ പൂര്‍ത്തിയാകും. 2026 ആകുമ്പോഴും കേരളത്തില്‍ എല്ലാ റെയില്‍വേസ്‌റ്റേഷനുകളിലും ആധുനിക സൗകര്യങ്ങള്‍ ലഭിക്കുന്ന വിധത്തിലുള്ള വലിയ വികസനപ്രവര്‍ത്തനമാണ് പ്രധാമന്ത്രിയുടെയും റയില്‍വേമന്ത്രിയും നിര്‍ദ്ദേശാനുസരണം നടക്കുന്നതെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.

എക്‌സ്പ്രസ് വണ്ടികളുടെ വേഗം കൂട്ടുന്നതിനുവേണ്ടി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെ ലിഡാര്‍ സര്‍വെയ്‌ക്ക് ഏജന്‍സിയെ നിയമിച്ചു. ഈമാസം അവസാനം ഹെലികോപ്ടര്‍ മുഖേനെയാണ്‌ സര്‍വെ നടത്തുന്നത്‌. അതു കിട്ടിക്കഴിഞ്ഞാല്‍ ലൈനിലെ വളവുനികത്താനുള്ള നടപടികളും സിഗ്‌നല്‍ സിസ്റ്റത്തിന്റെ നവീകരണവും ഉണ്ടാകും. അതോടെ എക്‌സ്പ്രസ് വണ്ടികളുടെ വേഗം 160 കിലോമീറ്ററായി വര്‍ധിക്കും. നേമം ടെര്‍മിനലിന്റെ മാസ്റ്റര്‍പ്ലാനില്‍ മാറ്റംവരുത്തിയെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. നേമം ടെര്‍മിനല്‍ വികസനം ആദ്യം തീരുമാനിച്ച രൂപരേഖ അനുസരിച്ച് തന്നെ നടക്കും. നേമത്തുനിന്നും പാറശാലവരെ പാതവികസിപ്പിക്കുന്നതിനുള്ള ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുന്നില്ല. അതുകൊണ്ടാണ് പാറശാലവരെയുള്ള പാത ഇരട്ടിപ്പിക്കല്‍ നടക്കാത്തത്. അതിനാല്‍ പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ ഭൂമി എത്രയും പെട്ടെന്ന് ഏറ്റെടുത്ത് റെയില്‍വേയ്‌ക്ക് കൈമാറാനുള്ള നടപടി മുഖ്യമന്ത്രി കൈക്കൊള്ളണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

Tags: തിരുവനന്തപുരംറെയില്‍വേ സ്റ്റേഷന്‍developmentindian railwaypk krishnadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

India

ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും വന്ദേഭാരത് ഓടും; പത്തിലൊന്ന് വില;മോദി എന്ന ചായക്കാരന്റെ സ്വപ്നം ലോകം കീഴടക്കും

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

Kerala

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

India

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.