Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൈക്ക്കാരനെതിരെ പരസ്യമായി തട്ടിക്കയറി ഗോവിന്ദന്‍ മാസ്റ്റര്‍; നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദിയെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

ജനകീയപ്രതിരോധ ജാഥയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് ശരിയാക്കാന്‍ വന്ന പയ്യനോട് കയര്‍ത്ത് എം.വി. ഗോവിന്ദന്‍മാസ്റ്റര്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്, സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ബഹളമാണ്..

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2023, 07:19 pm IST
in Kerala

തിരുവനന്തപുരം:  ജനകീയപ്രതിരോധ ജാഥയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് ശരിയാക്കാന്‍ വന്ന പയ്യനോട് കയര്‍ത്ത് എം.വി. ഗോവിന്ദന്‍മാസ്റ്റര്‍.  ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്, സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ബഹളമാണ്..  

മൈക്കിനടുത്ത് നിന്ന് സംസാരിക്കാന്‍ പറഞ്ഞതിനായിരുന്നു ഗോവിന്ദന്‍മാസ്റ്റര്‍ മൈക്ക് ഒപ്പറേറ്ററായ പയ്യനോട് അനാവശ്യമായി തട്ടിക്കയറിയത്. ഏഷ്യാനെറ്റ് ന്യൂസിലെ റെയ്ഡിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെയാണ് മൈക്ക് ഓപ്പറേറ്റര്‍ എത്തിയത്. ശബ്ദം കേള്‍ക്കാത്തതിനെ തുടര്‍ന്നാണ് പയ്യന്‍ മൈക്കിനടുത്ത് നിന്ന് സംസാരിക്കാന്‍ ഗോവിന്ദന്‍ മാസ്റ്ററെ  ഉപദേശിച്ചത്. ഇതോടെ ഗോവിന്ദന്‍ മാഷ് നിയന്ത്രണം വിട്ട് പയ്യനോട് സുദീര്‍ഘമായി പൊട്ടിത്തെറിക്കുകയായിരുന്നു.  

തൃശൂരിലെ മാളയിലാണ് സംഭവം. “അങ്ങോട്ട് പൊയ്‌ക്കോ…നിന്റെ മൈക്കിന്റെ തകറാറിന് ഞാനാണോ ഉത്തരവാദി. മൈക്കിന്റെ അടുത്ത് നിന്ന് പറയണമെന്നാണ്  ഈ ചെങ്ങായി പറയുന്നത്. ആദ്യായിട്ട് മൈക്കിന്റെ മുന്‍പില്‍ പ്രസംഗിക്കുന്നയാളോട് വിശദീകരിക്കുന്നത്പോലെയാണ്. കുറേ സാധനമുണ്ടായിട്ടും കൈകാര്യംചെയ്യാനറിയില്ല. മൈക്ക് ചെറുതായതല്ല പ്രശ്നം. ഏറ്റവും ആധുനികമായ ടെക്നോളജി ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ടഉപകരണമാണ്  മൈക്ക്. കൊറേ ഉപകരണങ്ങള്‍ വാരിവലിച്ചുകൊണ്ടുവന്നതുകൊണ്ടൊന്നും കാര്യമില്ല”. – ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.  

പൊതുവേ യാത്രയുമായി ബന്ധപ്പെട്ട് ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ വിശദീകരണങ്ങള്‍ ഫലിക്കുന്നില്ല എന്ന ചില വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളിലും ഉയരുന്നതായി പറയുന്നു. ഷൊര്‍ണൂരില്‍ നിന്നും അപ്പമുണ്ടാക്കി എറണാകുളത്ത്കൊണ്ടു പോയി വിറ്റ് ലാഭമുണ്ടാക്കാമെന്ന് കെ-റെയിലിന്റെ നേട്ടങ്ങള്‍ നിരത്തിയതിനെതിരെ  ട്രോളുകളുടെ ബഹളമാണ്. ഒരിയ്‌ക്കുലം ഷൊര്‍ണ്ണൂരിലെ ആള്‍ക്ക് കെ റെയിലില്‍ പോയി  അപ്പം വിറ്റ് ലാഭമുണ്ടാക്കാനാവില്ലെന്ന് വിശദമായ മറുപടികള്‍ വന്നുകൊണ്ടിരിക്കുന്നതിനെ ചെറുക്കാന്‍ ഗോവിന്ദന്‍മാസ്റ്റര്‍ക്ക് ആവുന്നില്ല. ഗോവിന്ദന്‍ മാസ്റ്ററുടെ ഇത്തരം വിവരക്കേടിനെ പിന്തുണയ്‌ക്കാന്‍ പാര്‍ട്ടിയില്‍ ആരും കൂട്ടിനെത്തുന്നതുമില്ല.  

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. അതിനിടയിലാണ് ഏഷ്യാനെറ്റിലെ റെയ്ഡ് വിവാദം. കടുത്തചൂടിനിടയില്‍ നടത്തുന്ന ഈ യാത്രയില്‍ പങ്കെടുക്കാനെത്തുന്നവര്‍ നന്നേചുരുക്കം. തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി കേള്‍വിക്കാരായി എത്തിക്കുന്നതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. എല്ലാം കൂടിനിയന്ത്രണം വിട്ടിരിക്കുന്ന ഗോവിന്ദന്‍മാസ്റ്ററുടെ ഈ പൊട്ടിത്തെറി സ്വാഭാവികം മാത്രമെന്ന് സമൂഹമാധ്യമങ്ങള്‍. 

Tags: mv govindanM.V GovindanMV Govindan Masterലോകാരോഗ്യ സംഘടനസ്റ്റേcpimTrollജനകീയപ്രതിരോധ ജാഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)
Kerala

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

Kerala

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

Kerala

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

Kerala

രണ്ടു പ്രാവശ്യം തെരഞ്ഞെടുപ്പില്‍ തോറ്റു, ഇക്കുറി സീറ്റും ഇല്ല…എന്നിട്ടും…അവസാനശ്വാസം വരെ പോരാടുന്നവരെ മോദി കണ്ടിട്ടില്ലെന്ന് സ്വരാജ്

പുതിയ വാര്‍ത്തകള്‍

ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി; ലോകകപ്പ് ഫുട്‌ബോള്‍ കാണാം സീ സ്‌പോര്‍ട്‌സില്‍

ലോകകപ്പ് 2026: ഏഷ്യന്‍ പ്രതീക്ഷയുടെ ഗ്രൂപ്പ് എ

തലസ്ഥാനത്ത് പത്ത് കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ; അറസ്റ്റ് ചെയ്ത് ഡാൻസാഫ് സംഘം

ഭാരതത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യണ്‍ ഡോളറിലെത്തി

രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

‘എന്റെ ഗര്‍ഭം അലസാന്‍ കാരണം വിജയ്, ആദ്യത്തെ കുഞ്ഞായിരുന്നു’; ഗുരുതര ആരോപണവുമായി മരിയ ജൂലിയാന

കഠിനമായി പ്രയത്നിച്ചിട്ടും തടസ്സപ്പെട്ടിരുന്ന പല കാര്യങ്ങളും അനായാസേന സഫലമാകും; വ്യാഴമാറ്റം കന്നി രാശിക്കാർക്ക് എങ്ങനെ?

നാലാമത്തെ വനിതാ ഡെപ്യൂട്ടിസ്പീക്കർ; ആലപ്പുഴയിൽനിന്നുള്ള മൂന്നാമത്തേതും

കർണാടകത്തിൽ സത്യപ്രതിജ്ഞ ജൂൺ മൂന്നിന്, മന്ത്രിസഭയിൽ ‘ജാതിസംവരണ’ത്തിനായി കൂടിയാലോചനകൾ

ഇനി ‘പല്ലക്കി’ല്‍ യാത്ര ചെയ്യാം; എറണാകുളത്തേക്കും കാസര്‍കോട്ടേക്കും പ്രതിദിന സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.