Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അര്‍ജുന്‍ ആയങ്കിയും കുടുംബവും പീഢിപ്പിക്കുന്നു; ഇഷ്ടമല്ലാതെ ഗര്‍ഭഛിദ്രം, 3 വര്‍ഷമായി ലൈംഗികാതിക്രമം: പൊട്ടിത്തെറിച്ച് ഫേസ് ബുക്ക് ലൈവില്‍ ഭാര്യ അമല

അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ അര്‍ജുന്റെ കുടുംബം ആയിരിക്കുമെന്നും അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2023, 10:15 pm IST
in Kerala

കണ്ണൂര്‍: വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുകയും സ്വര്‍ണ്ണം കടത്തുന്നവരില്‍ നിന്നും അത് തട്ടിയെടുക്കുകയും ചെയ്യുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച അര്‍ജുന്‍ ആയങ്കിക്കെതിരെ പരസ്യമായി പീഡനാരോപണവുമായി ഭാര്യ അമല. അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നും അമല ആരോപിച്ചു.  

ഭയം കാരണം പൊലീസില്‍ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ അര്‍ജുന്റെ കുടുംബം ആയിരിക്കുമെന്നും അമല പറഞ്ഞു. ഫേസ്ബുക്ക് ലൈവില്‍ വന്നാണ് അമല ഈ വെളിപ്പെടുത്തല്‍ നടത്തിയത്.  

തന്നെ മൂന്ന് വര്‍ഷത്തോളം അര്‍ജുന്‍ ആയങ്കിയുടെ ലൈംഗിക, ശാരീരിക, മാനസിക അതിക്രമം സഹിതച്ചെന്നും  അമല പറയുന്നു.  നഷ്ടപരിഹാരം വാങ്ങിക്കാന്‍ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അതിനടുത്ത് നിന്നും ഫേസ്ബുക്ക് ലൈവില്‍ അമല വന്നത്. 

2019  ആഗസ്തിലാണ് അര്‍ജുന്‍ ആയങ്കിയെ പരിചയപ്പെട്ടത്. പിന്നീട് ഒന്നര വര്‍ഷം കഴിഞ്ഞ് 2021 ഏപ്രില്‍  എട്ടിനായിരുന്നു വിവാഹം. വിവാഹത്തിന് മുന്‍പ് നാല് മാസത്തോളം പ്രേമത്തിലായി ഒന്നിച്ച് താമസിച്ചപ്പോല്‍ ഗര്‍ഭിണിയായെന്നും എന്നാല്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നും അമല ആരോപിക്കുന്നു. പിന്നീടാണ് വിവാഹം കഴഞ്ഞത്. ഇപ്പോള്‍ തനിക്ക് ഭാന്ത്രായതുകൊണ്ട് കുട്ടിയെ കൊന്നു കളഞ്ഞു എന്നാണ് അര്‍ജുന്‍ പ്രചരിപ്പിക്കുന്നത്. അര്‍ജുനും സുഹൃത്തുക്കളും സുഹൃത്തിന്റെ ഭാര്യയും ചേര്‍ന്ന് തന്നെ ഭ്രാന്താശുപത്രിയില്‍ കൊണ്ടുപോയി പൂട്ടിയിട്ടെന്നും തന്റെ വിദ്യാഭ്യാസം നിര‍്ത്തിച്ചെന്നും അമല ആരോപിക്കുന്നു.  

പ്രണയത്തിലാകുന്ന സമയത്ത് അര്‍ജുന്‍ ആയങ്കിയുടെ കൈയില്‍ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. ആത്മാര്‍ത്ഥമായ പ്രണയമാണെന്നാണ് വിശ്വസിച്ചത്.  സ്വര്‍ണ്മം വരെ വിറ്റ് വാഹനവായ്‌പ അടക്കാന്‍ പണം നല്‍കി. പല തവണ പണം നല്‍കി സഹായിച്ചു. എന്നാല്‍ താന്‍ ഇപ്പോള്‍ ഒരു ഭീകരജീവിയാണെന്ന് ഭര്‍ത്താവ് ഫെയ്സ്ബുക്കില്‍ പ്രചരിപ്പിക്കുകയാണെന്നും അമല പറയുന്നു.  

എന്റെ നിറത്തെതച്ചൊല്ലി അര്‍ജുന്‍ ആയങ്കിയുടെ അമ്മ നിരന്തരം പരിഹസിച്ചു.വെളുക്കാന്‍ വേണ്ടി ചികിത്സ തേടി. ഗര്‍ഭഛിദ്രം സമ്മതപ്രകാരമല്ലായിരുന്നു. – അമല പറയുന്നു.  

കഴിഞ്ഞ ദിവസം അര്‍ജുന്‍ ആയങ്കി ഭാര്യ അമലയ്‌ക്കെതിരെ ആരോപണങ്ങളുമായി ഫെയ്സ് ബുക്കില്‍ എത്തിയിരുന്നു.  ജീവിതത്തില്‍ പ്രേമിക്കാതെ ഒരുവളെ വിവാഹം ചെയ്തതാണ് താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് ആ ഫെയ്സ് ബുക്ക് പോസ്റ്റില്‍ അര്‍ജുന‍് ആയങ്കി കുറ്റപ്പെടുത്തിയതോടെയാണ് ഭാര്യയും ആരോപണവുമായി ഇറങ്ങിയത്. 

സിപിഎം നേതാക്കളുമായുള്ള വഴിവിട്ടുള്ള ബന്ധമാണ് അര്‍ജുന്‍ ആയങ്കിയ്‌ക്ക് കുറ്റകൃത്യങ്ങള്‍ മറയ്‌ക്കുന്നതിനും കേസുകളില്‍ അറസ്റ്റിലാകാതിരിക്കാനും സഹായകരമാവുന്നതെന്ന് ആരോപണമുണ്ട്. കരിപ്പൂര്‍ വിമാനത്തവാളവുമായി ബന്ധപ്പെട്ടുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയാണ് അര്‍ജുന‍് ആയങ്കിയെങ്കിലും ഈ കേസ് മുന്നോട്ട് നീങ്ങാത്ത അവസ്ഥയാണ്. 

Tags: സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ഫേസ് ബുക്ക് ലൈവ്കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്അമല.harassmentwifeഫെയ്സ്ബുക്ക്cpimസ്വര്‍ക്കടത്തുകേസ്അര്‍ജുന്‍ ആയങ്കി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

Kerala

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

Kerala

അയാം എ ബോണ്‍ ക്രിമിനല്‍,തമിഴ്നാട്ടില്‍ ഞാന്‍ കാരണം ഒരുത്തന്‍ ചത്തിട്ടുണ്ട്നീയൊക്കെ സൂക്ഷിച്ചോ”; അധ്യാപകന്‍ റാമിനെതിരെ ആരോപണങ്ങള്‍

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

മണിമലയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

ഹര്‍ത്താല്‍ : 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡി ജി പി

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.