Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത കെ.വി. മാത്യുവിനും ജോസഫ് കുര്യനും എതിരെ പാലക്കാട് ജില്ലാ കളക്ടര്‍

ആദിവാസി ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി കോടതി ഉത്തരവ് വഴി തട്ടിയെടുക്കുന്നത് അട്ടപ്പാടിയിലെ ഭൂമാഫിയ സംഘത്തിന്റെ സ്ഥിരം തന്ത്രമാണ്. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പൊലീസ് സംരക്ഷണയില്‍ ഭൂമി പിടിച്ചെടുക്കും. ന‌‌ഞ്ചിയമ്മയുടെ കുടുംബഭൂമിയുടെ കാര്യത്തിലും ഇതേ തന്ത്രം പയറ്റാന്‍ ശ്രമിച്ച തട്ടിപ്പുകാരുടെ നീക്കത്തിനാണ് കലക്ഠറുടെ റിപ്പോര്‍ട്ട് തിരിച്ചടിയായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2023, 07:10 pm IST
in Kerala

കോഴിക്കോട് : ന‌ഞ്ചിയമ്മയുടെ കുടുംബഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കെ.വി. മാത്യുവും ജോസഫ് കുര്യനും എതിരെ കളക്ടറുടെ റിപ്പോര്ട്ട്. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് കെ.വി. മാത്യു ഭൂമി കൈമാറ്റം ചെയ്യാന്‍ കോടതിയില്‍ ഹാജരാക്കിയത് മാരിമുത്തുവിന്റെ പേരിലുള്ള വ്യാജ നികുതി രസീതാണെന്ന വാദം കളക്ടര്‍ സ്വീകരിച്ചു. ഇതോടെ ഈ വ്യാജഭൂമികൈമാറ്റം കുരുക്കിലായി.  

കോടതിയില്‍ മാരിമുത്തു ആദിവാസിയാണെന്നത് മറച്ചുവെച്ചാണ് കെ.വി. മാത്യു ഭൂമി തീറ് നല്‍കുന്നതിന് ഉത്തരവ് വാങ്ങിയത്. 1999ലെ പട്ടികവര്‍ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനസ്ഥാപനവും നിയമപ്രകാരം ആദിവാസിയില്‍ നിന്നും ആദിവാസി ഇതര വിഭാഗത്തില്‍പ്പെട്ട ഒരാള്‍  ഭൂമി വാങ്ങുന്നത് നിയമവിരുദ്ധമാണ്. സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ മാരിമുത്തു ആദിവാസിയാണ്. മാരിമുത്തുവിന്റെ അച്ഛനായ രാമിയും ആദിവാസിയാണെന്നും കളക്ടര്‍ റിപ്പോര്‍ട്ടി പറഞ്ഞിട്ടുണ്ട്.  

നഞ്ചിമ്മയുടെ കുടുംബസ്വത്തിന് പുറമെ അഗളി വില്ലേജില്‍ മറ്റൊരു 40 സെന്‍റ് ഭൂമിയും കെ.വി. മാത്യു ആധാരപ്രകാരം തട്ടിയെടുത്തതായി മാരിമുത്തു പറയുന്നു.  

നഞ്ചിയമ്മയുടെ കുടുംബ ഭൂമി സംബന്ധിച്ച് കളക്ടര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കിയിട്ടും അട്ടപ്പാടിയിലെ ട്രൈബര്‍ താലൂക്ക് തഹസില്‍ദാര്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടും മറികടന്നാണ് ജോസഫ് കുര്യന് കൈവശസര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ തഹസില്‍ദാര്‍ അഗളി വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതും പാലക്കാട് ജില്ലാ കളക്ടറുടെ അന്വേഷണ പരിധിയിലാണ്. കെ.വി. മാത്യുവിന് അവകാശമില്ലാത്ത ഭൂമിയില്‍ നിന്നും ജോസഫ് കുര്യന് നല്‍കിയ 50 സെന്‍റ് ഭൂമിയില്‍ അദ്ദേഹം പെട്രോള്‍ പമ്പ് തുടങ്ങാന്‍ അനുമതി വാങ്ങുകയും ചെയ്തു. കെ.വി. മാത്യുവിന്റെ ആധാരം മിക്കവാറും അസാധുവാകും. അതോടെ ജോസഫ് കുര്യന്റെ ആധാരവും അസാധുവാകും.  

ആദിവാസി ഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി കോടതി ഉത്തരവ് വഴി തട്ടിയെടുക്കുന്നത് അട്ടപ്പാടിയിലെ ഭൂമാഫിയ സംഘത്തിന്റെ സ്ഥിരം തന്ത്രമാണ്. കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പൊലീസ് സംരക്ഷണയില്‍ ഭൂമി പിടിച്ചെടുക്കും. ന‌‌ഞ്ചിയമ്മയുടെ കുടുംബഭൂമിയുടെ കാര്യത്തിലും ഇതേ തന്ത്രം പയറ്റാന്‍ ശ്രമിച്ച തട്ടിപ്പുകാരുടെ നീക്കത്തിനാണ് കലക്ഠറുടെ റിപ്പോര്‍ട്ട് തിരിച്ചടിയായത്. 

Tags: പാലക്കാട്landtribalപാലക്കാട് ജില്ലാ കളക്ടര്‍വയനാട് ആദിവാസികള്‍നഞ്ചിയമ്മആദിവാസി ഭൂമിഅഗളി വില്ലേജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഭൂനിയമങ്ങള്‍ ലംഘിച്ചു: ഇടപാടുകള്‍ റദ്ദാക്കി ലാന്‍ഡ് ബോര്‍ഡ്

പഞ്ചായത്ത് പ്രസിഡന്റ് സാമ്പു പുതുപ്പറമ്പില്‍, വാര്‍ഡ് മെമ്പര്‍ സിജി വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ജെസിബിയുമായി വെന്നിമല ക്ഷേത്ര ഭൂമി കയ്യേറാന്‍ എത്തിയ സംഘത്തെ വിശ്വാസികള്‍ തടയുന്നു
Kerala

വെന്നിമല ക്ഷേത്രഭൂമി കയ്യേറാന്‍ സിപിഎമ്മും കോണ്‍ഗ്രസും; പ്രതിഷേധം വ്യാപകം

Kerala

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

Thiruvananthapuram

ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

Kerala

കൃഷിക്കായി സ്ഥലം ഒരുക്കുന്നതിനിടെ കരിയിലയ്‌ക്ക് ഇട്ട തീ പടര്‍ന്ന് പൊള്ളലേറ്റ് റിട്ട. അധ്യാപകന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.