Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ മൂലകേന്ദ്രം എന്നല്ല, അതിനേക്കാള്‍ കുറെക്കൂടി കഠിനമായ വാക്ക് ഉപയോഗിക്കാമായിരുന്നുവെന്ന് ജയശങ്കര്‍

അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ പാകിസ്ഥാനെ തീവ്രവാദത്തിന്റെ മൂലകേന്ദ്രം എന്നല്ല, അതിനേക്കാള്‍ കഠിനമായ വാക്ക് തനിക്ക് ഉപയോഗിക്കാമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍. കാരണം ലോകം തീവ്രവാദത്തെക്കുറിച്ച് കൂടുതല്‍ ആശങ്ക പങ്കുവെയ്‌ക്കേണ്ടതുണ്ട്.- ജയശങ്കര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2023, 08:52 pm IST
in World

വിയന്ന: അതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ പാകിസ്ഥാനെ തീവ്രവാദത്തിന്റെ  മൂലകേന്ദ്രം എന്നല്ല, അതിനേക്കാള്‍ കഠിനമായ വാക്ക് തനിക്ക് ഉപയോഗിക്കാമായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍. കാരണം ലോകം തീവ്രവാദത്തെക്കുറിച്ച് കൂടുതല്‍ ആശങ്ക പങ്കുവെയ്‌ക്കേണ്ടതുണ്ട്.- ജയശങ്കര്‍ പറഞ്ഞു.  

ഓസ്ട്രിയയുടെ ദേശീയ ചാനലായ ഒആര്‍എഫിന് നല്‍കിയ അഭിമുഖത്തിലാണ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്. ദശകങ്ങളായി തുടരുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളെ  യൂറോപ്യന്‍ രാജ്യങ്ങള്‍ ഇനിയും അപലപിക്കാത്തതിനെയും ജയശങ്കര്‍ വിമര്‍ശിച്ചു.  

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ പാര്‍ലമെന്‍റിനെ ആക്രമിച്ച രാജ്യമാണ് പാകിസ്ഥാന്‍.  അത് പിന്നീട് മുംബൈ നഗരത്തെ ആക്രമിച്ച് ഹോട്ടലുകള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും എതിരെ നീങ്ങി. എല്ലാ ദിവസവും തീവ്രവാദികളെ പരിശീലിപ്പിച്ച് അതിര്‍ത്തിക്ക് കുറുകെ അയയ്‌ക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. – ജയശങ്കര്‍ പറഞ്ഞു.  

“നിങ്ങള്‍ ഒരു നയതന്ത്ര പ്രതിനിധി ആയതിനാല്‍, നിങ്ങള്‍ സത്യസന്ധനല്ലാതെ ഇരിക്കുക എന്നല്ല. തീവ്രവാദത്തിന്റെ മൂലകേന്ദ്രം എന്നതിനേക്കാള്‍ കഠിനമായ വാക്ക് പാകിസ്ഥാനെതിെ ഉപയോഗിക്കാമായിരുന്നു.  പക്ഷെ നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന  കാര്യങ്ങള്‍ കണക്കിലെടുത്താല്‍  തീവ്രവാദത്തിന്റെ  മൂലകേന്ദ്രം എന്ന് പറയുന്നതായിരിക്കും  ഉചിതമായ  നയതന്ത്ര പദം”-  ജയശങ്കര്‍  പറഞ്ഞു.  

ഓസ്ട്രിയയുടെ വിദേശകാര്യമന്ത്രി അലക്സാണ്ടര്‍ സ്കാലെന്‍ബെര്‍ഗുമായി നടത്തിയ സംയുക്ത  വാര്‍ത്താസമ്മേളനത്തില്‍ തീവ്രവാദത്തെ ഒരു പ്രദേശത്ത് മാത്രമായി ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ജയശങ്കര്‍ പറഞ്ഞു. കാരണം തീവ്രവാദം മയക്കമരുന്നും ആയുധകള്ളക്കടത്തും മറ്റ് അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. –  ജയശങ്കര്‍  വിശദമാക്കി. 

വിവിധ നഗരങ്ങളില്‍ പകല്‍വെളിച്ചത്തില്‍ തീവ്രവാദക്യാമ്പുകള്‍ പ്രവര്‍ത്തിക്കുകയാണ്.  അവര്‍  റിക്രൂട്ട്മെന്‍റുകളും ധനസഹായങ്ങളും ചെയ്യുന്നു. അങ്ങിനെയിരിക്കെ പാകിസ്ഥാന് എന്താണ് നടക്കുന്നത് അറിയില്ലെന്ന് പറയാന്‍കഴിയുമോ? പ്രത്യേകിച്ചും തീവ്രവാദികള്‍ക്ക് സൈനിക തലത്തിലുള്ള  യുദ്ധതന്ത്രങ്ങള്‍  പരിശീലിക്കുമ്പോള്‍”- ജയശങ്കര്‍ പറഞ്ഞു.

“ദശകങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുമ്പോഴും ഇതിനെ യൂറോപ്യന്‍രാജ്യങ്ങള്‍ ഒട്ടും അപലപിക്കുന്നില്ല. ലോകം തീവ്രവാദത്തിനെതിരെ കൂടുതല്‍ ആശങ്ക പ്രകടിപ്പിക്കേണ്ടതുണ്ട്. എന്തായാലും തീവ്രവാദത്തിന്റെ മൂലകേന്ദ്രം ഇന്ത്യയ്‌ക്കടുത്തായതിനാല്‍ ഇന്ത്യയുടെഅനുഭവങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കും ഗുണകരമാവും.” – ജയശങ്കര്‍ പറഞ്ഞു.

Tags: വിയന്നpakistan26/11 മുംബൈ തീവ്രവാദ ആക്രമണംജയശങ്കര്‍Diplomatനയതന്ത്രംഅതിര്‍ത്തിക്ക് കുറുകെയുള്ള തീവ്രവാദംതീവ്രവാദത്തിന്‍റെ മൂലകേന്ദ്രംഓസ്ട്രിയ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനില്‍ വീണ്ടും അജ്ഞാതന്റെ വിളയാട്ടം; ലഷ്കര്‍ നേതാവ് ഹാഫിസ് സയിദിന്റെ അനുയായി മിര്‍ ഷുക്ര്‍ ഖാന്‍ റൈസാനി വെടിയേറ്റ് മരിച്ചു

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു : നിരവധി പേർക്ക്

India

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനെ സഹായിക്കാന്‍ യുദ്ധവിമാനം നല്‍കിയെന്ന് സമ്മതിച്ച് ചൈനയുടെ എഞ്ചിനീയര്‍

Entertainment

നിങ്ങള്‍ക്ക് ഇന്ത്യ വിട്ട് പോകാം,പാക്കിസ്ഥാനില്‍ പോയി പൗരത്വമെടുക്കാം’മുസ്ലീങ്ങളെയല്ല പാക്കിസ്ഥാനെയാണ് ഉദ്ദേശിച്ചത്;ഷമ മുഹമ്മദ്

News

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.