Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ ശരണം വിളി കേട്ട് അന്തം വിട്ട് അയ്യപ്പഭക്തര്‍; ഗുരുസ്വാമിമാര്‍ക്കേ ഇത്രയും ശരണങ്ങള്‍ അറിയൂവെന്ന് അയ്യപ്പന്മാര്‍

പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ ശരണം വിളി കേട്ട് അന്തം വിട്ട് അയ്യപ്പഭക്തര്‍. തപ്പും തടയും ഇല്ലാതെ അനായാസമാണ് ദിവ്യ എസ് അയ്യര്‍ പമ്പയില്‍ ശരണം വിളിച്ചത്. അയ്യപ്പന്മാര്‍ വിളിക്കുന്ന സദാ കേട്ടുവരുന്ന ശരണങ്ങളല്ല, അയ്യപ്പനെക്കുറിച്ച് അറിവുള്ള ഗുരുസ്വാമിമാര്‍ വിളിക്കുന്ന ശരണങ്ങളാണ് ദിവ്യ പമ്പയില്‍ വിളിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2023, 06:00 pm IST
in Kerala
ദിവ്യ എസ് അയ്യര്‍ പമ്പയില്‍ ശരണം വിളിക്കുന്നു (വലത്ത്)

ദിവ്യ എസ് അയ്യര്‍ പമ്പയില്‍ ശരണം വിളിക്കുന്നു (വലത്ത്)

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ ശരണം വിളി കേട്ട് അന്തം വിട്ട് അയ്യപ്പഭക്തര്‍. തപ്പും തടയും ഇല്ലാതെ അനായാസമാണ് ദിവ്യ എസ് അയ്യര്‍ പമ്പയില്‍ ശരണം വിളിച്ചത്.  അയ്യപ്പന്മാര്‍ വിളിക്കുന്ന സദാ കേട്ടുവരുന്ന ശരണങ്ങളല്ല, അയ്യപ്പനെക്കുറിച്ച് അറിവുള്ള ഗുരുസ്വാമിമാര്‍ വിളിക്കുന്ന ശരണങ്ങളാണ് ദിവ്യ പമ്പയില്‍ വിളിച്ചത്.  

കടുവരസേവ്യാ ശരണമെന്‍റയ്യപ്പാ

തുരംഗസംസ്ഥിത ശരണമെന്‍റയ്യപ്പാ

താരകബ്രഹ്മമേ ശരണമെന്‍റയ്യപ്പാ

ലീലാ ലോലാ ശരണമെന്‍റയ്യപ്പാ

യാഗഫലപ്രദ ശരണമെന്‍റയ്യപ്പാ

ജ്യോതിര്‍മയനേ ശരണമെന്‍റയ്യപ്പാ

നിത്യപ്രകാശാ ശരണമെന്‍റയ്യപ്പാ

ക്ഷുരികായുധധര ശരണമെന്‍റയ്യപ്പാ

സര്‍വ്വായുധനേ ശരണമെന്‍റയ്യപ്പാ

നീലാംബരധര ശരണമെന്‍റയ്യപ്പാ

കനകസമാനാ ശരണമെന്‍റയ്യപ്പാ

അമരപ്രഭുവേ ശരണമെന്‍റയ്യപ്പാ

അമിതഗുണാലയ ശരണമെന്‍റയ്യപ്പാ

തുടങ്ങി അയ്യപ്പന്റെ 108 ശരണങ്ങളിലെ ചിരപരിചിതമല്ലാത്ത ശരണങ്ങളാണ് ദിവ്യ എസ് അയ്യര്‍ വിളിച്ചിരുന്നത്. 

പമ്പയില്‍ തങ്ക അങ്കി ദര്‍ശനത്തിനായി ഗണപതി ക്ഷേത്ര നടപ്പന്തലില്‍  തുറന്നുവെച്ചപ്പോഴാണ് ദിവ്യ എസ് അയ്യര്‍ തുടര്‍ച്ചയായി ശരണം വിളിച്ചത്. ഏകദേശം അഞ്ച് മിനിറ്റ് സമയത്തോളം കളക്ടര്‍ ശരണം വിളിച്ചു. ഒരു യഥാര്‍ത്ഥ അയ്യപ്പഭക്തയ്‌ക്കേ ഇത്രയ്‌ക്കധികം ശരണങ്ങള്‍ മനപാഠമാക്കാന്‍ സാധിക്കൂ.  

ആറന്മുള ക്ഷേത്രത്തില്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും തങ്ക അങ്കി പുറപ്പെട്ടപ്പോള്‍ അവിടെയും കളക്ടര്‍ എത്തി പ്രാര്‍ത്ഥിച്ചിരുന്നു.  

ശബരിമലയിലെ ആചാരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ദിവ്യയാണ്. എന്നാല്‍ ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ദിവ്യ ശബരിമലയില്‍ പോകാറില്ലെങ്കിലും പമ്പ ഗണപതി കോവില്‍വരെ പോകാറുണ്ട്.  

ദിവ്യ ശരണം വിളിച്ചത് ഒരു ആക്ഷേപമായി ഒരു പ്രത്യേക വിഭാഗം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. കുട്ടിയെയും ഒക്കത്തെടുത്ത് ദിവ്യ ഉറക്കെ ശരണം വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം വൈറലായി പ്രചരിപ്പിക്കുകയാണ്. ഇത് ഒരു വിഭാഗത്തെ പ്രകോപിതരാക്കുകയാണ്.  

ഒരു വ്യക്തിക്ക്  അയാള്‍  ഏത് പദവിയിലിരുന്നാലും സ്വന്തം മതത്തിലെ വിശ്വാസങ്ങള്‍ പുലര്‍ത്താനുള്ള അവകാശങ്ങള്‍ ഉണ്ടെന്നിരിക്കെ, ദിവ്യ എസ് അയ്യര്‍ക്കെതിരായ ട്രോളുകളും ആരോപണങ്ങളും അവരെയും ശബരിമലയെയും താറടിച്ചുകാണിക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നു. മന്ത്രി അബ്ദുള്‍ റഹ്മാന്‍ ഹജ്ജിന് പോയിട്ടുണ്ട്. കെ.കരുണാകരന്‍  ഗുരുവായൂരമ്പലത്തില്‍ പതിവായി പോകുന്നതും റോഷി അഗസ്റ്റിന്‍ കുരിശെടുത്ത് നടന്ന് മലയാറ്റൂര്‍ മലകയറാന്‍ പോകുന്നതിലും പരിഭവമില്ലാത്തവര്‍ ദിവ്യ എസ് നായരുടെ ശരണംവിളിയെ മാത്രം പ്രശ്നമാക്കുന്നത്  ദുഷ്ടലാക്കോടെയാണെന്ന് വിമര്‍ശിക്കപ്പെടുന്നു. 

“ശബരിമല ക്ഷേത്രം പൊതുസ്വത്താണ് എന്ന് ദേവസ്വം മന്ത്രി പറഞ്ഞിട്ട് ആഴ്ച ഒന്നായില്ല… ശബരിമലയും, അയ്യപ്പനുമൊക്കെ പൊതുസ്വത്താണെങ്കിൽപ്പിന്നെ ശരണം വിളി എങ്ങനെയാ ഏതെങ്കിലും മതത്തിന്റെതാകുന്നത് ? അതും പൊതുസ്വത്തല്ലേ ? –ഒരു ഭക്ത സമൂഹമാധ്യമത്തിലൂടെ ചോദിക്കുന്നു. 

Tags: pathanamthittaAyyappaSABARIMALAPambaശബരിമല ക്ഷേത്രംLord Ayyappaദിവ്യ എസ് അയ്യര്‍പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

Kerala

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.