Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗജന്യറേഷന്‍ കൊടുത്താലും മോദിക്ക് കുറ്റം; ഇന്ത്യയില്‍ പട്ടിണിയുണ്ടെന്ന് മോദി തുറന്നു സമ്മതിക്കുകയാണെന്ന വിചിത്ര വാദവുമായി സിപിഎം

സൗജന്യ റേഷന്‍ കൊടുത്തില്ലെങ്കില്‍ ഇന്ത്യയിലെ പാവങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നുവെന്ന് മുറവിളി കൂട്ടുമായിരുന്ന സിപിഎം സൗജന്യ റേഷന്‍ ഒരു വര്‍ഷം കൂടിയ നീട്ടിയ മോദി സര്‍ക്കാരിനെതിരെ വിചിത്രവാദവുമായി രംഗത്ത്. സൗജന്യമായി റേഷന്‍ കൊടുക്കുക വഴി ഇന്ത്യയില്‍ പട്ടിണിയുണ്ടെന്ന് മോദി സര്‍ക്കാര്‍ തുറന്നുസമ്മതിക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2022, 05:26 pm IST
in India

ന്യൂദല്‍ഹി: സൗജന്യ റേഷന്‍ കൊടുത്തില്ലെങ്കില്‍ ഇന്ത്യയിലെ പാവങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നുവെന്ന് മുറവിളി കൂട്ടുമായിരുന്ന സിപിഎം സൗജന്യ റേഷന്‍ ഒരു വര്‍ഷം കൂടിയ നീട്ടിയ മോദി സര്‍ക്കാരിനെതിരെ വിചിത്രവാദവുമായി രംഗത്ത്. സൗജന്യമായി റേഷന്‍ കൊടുക്കുക വഴി ഇന്ത്യയില്‍ പട്ടിണിയുണ്ടെന്ന് മോദി സര്‍ക്കാര്‍ തുറന്നുസമ്മതിക്കുകയാണ് ചെയ്യുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ.  

രണ്ടു ദിവസം നീണ്ട പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം സിപിഎം കണ്ടുപിടിച്ചതാണ് ഈ പുതിയ വാദം. സൗജന്യ റേഷന്‍ കൊടുക്കുക വഴി പട്ടിണിയെ വേറെ രീതിയില്‍ ഒന്നും പരിഹരിക്കാന്‍ കഴിയില്ലെന്ന് സിപിഎം സമ്മതിക്കുകയാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു.  

കഴിഞ്ഞ ദിവസമാണ് പുതിയ കോവിഡ് ഭീതി കൂടി കണക്കിലെടുത്ത് സൗജന്യ റേഷന്‍ ഒരു വര്‍ഷം കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് വഴി രാജ്യത്തെ 81 ശതമാനത്തിലധികം ജനങ്ങള്‍ക്ക് നേട്ടമുണ്ടാകും. അഞ്ച് കിലോ അരിവീതം സൗജന്യമായി നല്‍കാനാണ് മോദി  സര്‍ക്കാരിന്റെ തീരുമാനം.  

എന്നാല്‍ ഇത് പോരെന്ന്  ഒരു അഞ്ച് കിലോ അരി ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം സൗജന്യ നിരക്കില്‍ നല്‍കണമെന്നും  അതേ സമയം സിപിഎം വാദിക്കുന്നു. ഈ വൈരുദ്ധ്യം എന്തെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. സൗജന്യ റേഷന്‍ അനുവദിക്കുന്നത് ഇന്ത്യയിലെ ദാരിദ്ര്യം അംഗീകരിക്കുന്നതിന് തുല്ല്യമാണെന്ന് പറയുന്ന സിപിഎം അതേ സമയം സൗജന്യ നിരക്കില്‍ ഒരു അഞ്ചു കിലോ റേഷന്‍ കൂടി അനുവദിക്കണമെന്നും വാദിക്കുന്നുണ്ട്.   

സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആഗോള വിശപ്പുപട്ടികയെക്കുറിച്ചും സൂചനയുണ്ട്. ഈ വര്‍ഷം പ്രസിദ്ധീകരിച്ച 121 രാജ്യങ്ങളുള്ള ആഗോള വിശപ്പ് പട്ടികയില്‍ 109ാം സ്ഥാനത്താണ് ഇന്ത്യയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പട്ടിണിയില്‍ നിന്നും രക്ഷിക്കാന്‍ ഇന്ത്യ ഭക്ഷ്യധാന്യം നല്‍കുന്ന അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഇന്ത്യയേക്കാള്‍ ഏറെ മുകളിലായാണ് ഈ പട്ടികയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. വാസ്തവത്തില്‍ ഇത് ഒരു രാജ്യത്തിന്റെ പട്ടിണിയോ വിശപ്പോ അളക്കുന്ന സൂചികയല്ല. പകരം കുട്ടികളിലെ പോഷകാഹാരക്കുറവ്, ശിശു മരണനിരക്ക്, കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പ്, കുട്ടികളിലെ പ്രായത്തിനൊപ്പിച്ചുള്ള ഭാരക്കുറവ് എന്നിവയാണ് അളക്കുന്നത്. ആഗോള വിശപ്പ് പട്ടിക എന്ന അങ്ങേയറ്റം തെറ്റിദ്ധാരണജനിപ്പിക്കുന്ന പേരാണ് ഈ പട്ടികയ്‌ക്ക് നല്‍കിയിരിക്കുന്നത്. ഈ ആഗോള വിശപ്പ് പട്ടിക തയ്യാറാക്കിയ ജര്‍മ്മനിയിലെ വെല്‍റ്റ് ഹംഗര്‍ ഹില്‍ഫേ എന്ന എന്‍ജിഒയ്‌ക്കെതിരെ ഇന്ത്യയെ അപമാനിച്ചതിനെതിരെ ശക്തമായ വിമര്‍ശനം അന്ന് ഉയര്‍ന്നിരുന്നു. 

സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആഗോള വിശപ്പ് പട്ടിക വെച്ചും മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നുണ്ട്. സൗജന്യ റേഷന്‍ കൊടുക്കുക വഴി ആഗോള വിശപ്പ് പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം മോദി അംഗീകരിക്കുകയാണെന്നും സിപിഎം പറയുമ്പോള്‍  ആഗോള വിശപ്പ് പട്ടികയെക്കുറിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ വീണ്ടും പുകമറ സൃഷ്ടിക്കുകയാണ്. . 

Tags: സിപിഎം പൊളിറ്റ് ബ്യൂറോ.cpmrationനരേന്ദ്രമോദിmodi governmentസൗജന്യ റേഷന്‍ദാരിദ്ര്യംsitaram yechuryആഗോള വിശപ്പ് സൂചിക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Thiruvananthapuram

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.