Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടക-മഹാരാഷ്‌ട്ര അതിര്‍ത്തിപ്രശ്നം ആളിക്കത്തിച്ച് എന്‍സിപി-കോണ്‍ഗ്രസ്-ഉദ്ധവ് ശിവസേന സംഘം; കലാപം സൃഷ്ടിക്കാന്‍ നീക്കം

മഹാരാഷ്‌ട്രയിലെ അധികാരത്തില്‍ നിന്നും ഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും പുറത്താക്കിയതിന് ശേഷം ബിജെപിയുടെയും ഏക്നാഥ് ഷിന്‍ഡേ ശിവസേനയുടെയും ഉറക്കം കെടുത്താന്‍ അവര്‍ അവസരം നോക്കിയിരിക്കുകയായിരുന്നു. മഹാവികാസ് അഘാഡി മഹാരാഷ്‌ട്ര ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിരന്തരമായി അവര്‍ തണുപ്പിക്കാന്‍ ശ്രമിച്ച പ്രശ്നമാണ് ഇപ്പോള്‍ ആളിക്കത്തിക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. ലക്ഷ്യം ഒന്നേയുള്ളൂ- ബിജെപി-ഷിന്‍ഡേ സര്‍ക്കാരിനെ അട്ടിമറിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2022, 08:25 pm IST
in India

മുംബൈ: മഹാരാഷ്‌ട്രയിലെ അധികാരത്തില്‍ നിന്നും ഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും പുറത്താക്കിയതിന് ശേഷം ബിജെപിയുടെയും ഏക്നാഥ് ഷിന്‍ഡേ ശിവസേനയുടെയും ഉറക്കം കെടുത്താന്‍ അവര്‍ അവസരം നോക്കിയിരിക്കുകയായിരുന്നു. മഹാവികാസ് അഘാഡി മഹാരാഷ്‌ട്ര ഭരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിരന്തരമായി അവര്‍ തണുപ്പിക്കാന്‍ ശ്രമിച്ച പ്രശ്നമാണ് ഇപ്പോള്‍ ആളിക്കത്തിക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. ലക്ഷ്യം ഒന്നേയുള്ളൂ- ബിജെപി-ഷിന്‍ഡേ സര്‍ക്കാരിനെ അട്ടിമറിക്കുക.  

കര്‍ണ്ണാടകയിലെ ബെല്‍ഗാവി-നിപാനി പ്രദേശത്ത് മറാത്തി സംസാരിക്കുന്നവര്‍ ധാരാളമുണ്ട്. ഇതുപോലെ കര്‍ണ്ണാടകയിലെ കോലാപൂര്‍-സംഗ്ലി പ്രദേശത്ത് കന്നട ഭാഷ സംസാരിക്കുന്നവരും ധാരാളമുണ്ട്. രണ്ടു ഭാഷകളും ഒരുപോലെകൈകാര്യം ചെയ്യുന്നവരാണ് മഹാരാഷ്‌ട്ര-കര്‍ണ്ണാടക അതിര്‍ത്തിപ്രദേശങ്ങളില്‍ ഉള്ളവര്‍. ഇവിടെ ഈ പ്രദേശം ഏതെങ്കിലും ഒരു സംസ്ഥാനത്തിന്‍റേത് മാത്രമാണ് എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പ്രയാസമാണ്. പക്ഷെ ഇവിടുത്തെ ജനങ്ങളുടെ ഭാഷാഭ്രാന്തിന് തീകൊളുത്തിയുള്ള അപകടകരമായ കളിക്കാണ് ഉദ്ധവ് ശിവസേന പക്ഷവും പവാറിന്റെ എന്‍സിപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തികളിലെയും വിവിധ ജാതി-സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് ഇരുഅതിര്‍ത്തികളിലും ധാരാളം ബന്ധുക്കളുണ്ട്. അതായത് ഇതിന്റെ പേരില്‍ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടാല്‍ അത് എവിടെച്ചെന്ന് അവസാനിക്കുമെന്ന് പറയാനാവില്ലെന്ന് ഉദ്ധവ് താക്കറെയ്‌ക്കറിയാം. ശരത് പവാറിനറിയാം.  അതുവഴി ബിജെപി അധികാരത്തിലിരിക്കുന്ന കര്‍ണ്ണാടകത്തിലും മഹാരാഷ്‌ട്രയിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടല്‍ ശരത് പവാറിനും ഉദ്ധവ് താക്കറെയ്‌ക്കും കോണ്‍ഗ്രസിനുമുണ്ട്.  

മഹാവികാസ് അഘാഡി സംഘടിപ്പിച്ച ഹല്ലാ ബോല്‍ എന്ന പ്രതിഷേധ റാലി ശനിയാഴ്ച നടന്നിരുന്നു. ഇവിടെ ഏകദേശം 2500 പൊലീസുകാരാണ് ക്രമസമാധാനം സ്ഥാപിക്കാന്‍ നിലകൊളളുന്നത്. ഇതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ മാഫി മാംഗോ എന്ന പേരില്‍ മഹാവികാസ് അഘാഡിക്കെതിരെ വന്‍ റാലിയും നടക്കുന്നു.  

ജെജെ ആശുപത്രിയില്‍ നിന്നും ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് വരെയാണ് മഹാവികാസ് അഘാഡിയുടെ റാലി. മഹാരാഷ്‌ട്രയിലെ ചില സ്ഥലങ്ങള്‍ക്ക് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവകാശവാദം ഉന്നയിക്കുന്നു എന്ന വാദമാണ് ഉദ്ധവ് താക്കറെ പക്ഷം ഉയര്‍ത്തുന്നത്. മഹാരാഷ്‌ട്രയിലെ ജനങ്ങളെ ബിജെപിയ്‌ക്കും ഷിന്‍ഡേയ്‌ക്കും എതിരെ തിരിക്കാനാണ് ശ്രമം. പക്ഷെ ഇത് ആളിക്കത്തിയാല്‍ എവിടെ അവസാനിക്കും എന്നറിയില്ല. അത്രയ്‌ക്ക് അപകടകരമായ കളിക്കാണ് ഉദ്ധവ് താക്കറെയും പവാറും കോണ്‍ഗ്രസും ശ്രമിക്കുന്തത്. അതുപോലെ മഹാരാഷ്‌ട്ര ഗവര്‍ണര്‍ കോഷിയാരി ഛത്രപതി ശിവജിയെയും ഡോ. സാവിത്രിഭായ് ഫുലെയെയും അപമാനിച്ചു എന്നതാണ് മറ്റൊരു ആരോപണം. ഈ ഗവര്‍ണറെ പിരിച്ചുവിടണമെന്ന ആവശ്യമാണ് ഉദ്ധവ് താക്കറെ പക്ഷം ഉയര്‍ത്തുന്ന മറ്റൊരു ആവശ്യം.  

ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും നിലംപൊത്തിയ ശേഷം ഇതാദ്യമായാണ് ഉദ്ധവ് പക്ഷവും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്ന് വലിയൊരു പ്രതിഷേധ റാലി നടക്കുന്നത്.  

ബിജെപിയുടെ റാലി മഹാവികാസ് അഘാഡി നേതാക്കള്‍ അംബേദ്കറെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചതിനെതിരെ ആണ്. ഉദ്ധവ് പക്ഷത്തെ സഞ്ജയ് റാവത്ത് അംബേദ്കറുടെ ജന്മ സ്ഥലത്തെ അപമാനിച്ചെന്നും മറ്റൊരു ഉദ്ധവ് പക്ഷ നേതാവ് ശ്രീരാമനെയും ശ്രീകൃഷ്ണനെയും അപമാനിച്ചെന്നും ബിജെപി ആരോപിക്കുന്നു. ഇതിനെതിരെയാണ് മാഫി മാംഗോ റാലി.  

Tags: Uddhav Thackerayമഹാവികാസ് അഘാധിഹല്ലാ ബോല്‍കര്‍ണ്ണാടക-മഹാരാഷ്ട്ര അതിര്‍ത്തിപ്രശ്നംഅതിര്‍ത്തിപ്രശ്നംcongressഏക്നാഥ് ഷിന്‍‍ഡെശരദ് പവാര്‍Ncp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം
Kerala

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

India

മുസ്ലീങ്ങൾ സദാസമയവും രാഹുലിനെ വിളിച്ച് നടക്കുന്നു ; കോൺഗ്രസിന്റെ കാലത്താണ് കലാപങ്ങളും , ബാബറി മസ്ജിദ് തകർക്കലും ഉൾപ്പെടെ ഉണ്ടായത് 

India

കോണ്‍ഗ്രസിന്റെ ധിക്കാരം പിടിച്ചില്ല; ഇന്ത്യാമുന്നണിയോഗത്തില്‍ നിന്നും ശരത് പവാറും വിട്ടുനില്‍ക്കും

India

‘കോണ്‍ഗ്രസില്‍ ഞാന്‍ വീണ്ടും അപമാനിക്കപ്പെട്ടു, ഇനി സഹിക്കാന്‍ കഴിയില്ല,’ വികാരഭരിതനായി രാമലിംഗ റെഡ്ഡി

പുതിയ വാര്‍ത്തകള്‍

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.