Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ചൈനയുടെ വ്യോമാക്രമണ നീക്കവും ഇന്ത്യ പൊളിച്ചു; ഇന്ത്യ വ്യോമസേനയെ വിന്യസിക്കുന്നു; ആറു ചൈനീസ് സൈനികരെ പിടിച്ചു

എന്നാല്‍ ഇന്ത്യ സമര്‍ഥമായി സുഖോയ് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ചൈനീസ് ഡ്രോണുകളെ തുരുത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2022, 08:50 am IST
inDefence

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായ അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താനും ചൈന ശ്രമിച്ചിരുന്നു. എന്നാല്‍ ഇന്ത്യ സമര്‍ഥമായി സുഖോയ് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ചൈനീസ് ഡ്രോണുകളെ  തുരുത്തുകയായിരുന്നു.കഴിഞ്ഞയാഴ്ചയായിരുന്നു വ്യോമഗതാഗത നിരോധനമുള്ള അതിര്‍ത്തിയില്‍ ചൈനീസ് ഡ്രോണുകള്‍ കണ്ടത്. തുടര്‍ന്ന് ഇന്ത്യ സുഖോയ് 30 വിമാനങ്ങള്‍  അയച്ച് ഡ്രോണുകളെ ചൈനയിലേക്ക് തുരത്തി.ഡിസംബര്‍ 15,16 തീയതികളില്‍ മേഖലയില്‍ ഇന്ത്യന്‍ വ്യോമസേന പ്രത്യേക പരിശീലന പരിപാടി പ്രഖ്യാപിച്ചു. കൂടുതല്‍ യുദ്ധവിമാനങ്ങളെ വിന്യസിച്ചുകൊണ്ടുള്ള നീക്കമാണിത്. ചൈനയുടെ വ്യോമ നീക്കങ്ങളും ഇന്ത്യന്‍ റഡാറുകള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണ്.ആസാമില്‍ എസ്-400 വ്യോമ പ്രതിരോധ സംവിധാനം സ്ഥാപിച്ചും ബംഗാളിലെ ഹാഷിമാര വ്യോമത്താവളത്തില്‍ റഫാല്‍ യുദ്ധവിമാനങ്ങളെ വിന്യസിച്ചും ചൈനീസ് ഭീഷണി നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്.

വെള്ളിയാഴ്ച തവാങ്ങിലെ നിയന്ത്രണ രേഖയില്‍  ചൈനീസ് സൈന്യത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ തല്ലിയോടിക്കുകയായിരുന്നുവെന്ന വിവരം പുറത്തായിട്ടുണ്ട്. അമ്പതോളം ഇന്ത്യന്‍ സൈനികര്‍ ചൈനീസ് സൈനികരെ ഓടിക്കുകയും പിന്തുടര്‍ന്ന് ചെന്ന് ചൈനയുടെ അതിര്‍ത്തി പോസ്റ്റിന് അടുത്തുവരെയെത്തി നിലയുറപ്പിക്കുകയും ചെയ്തു. രണ്ട് റെജിമെന്റിലെ സൈനികരാണ് നിര്‍ണായക നടപടിയുടെ ഭാഗമായത്.

ഇന്ത്യന്‍ സൈന്യം ആറ് ചൈനീസ് സൈനികരെ പിടികൂടി കസ്റ്റഡിയില്‍ വച്ചെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം വിട്ടുനല്‍കി. ചൈനീസ് ആക്രമണമുണ്ടാകുമെന്ന് ഇന്ത്യന്‍ സൈന്യം മുന്‍കൂട്ടി അറിഞ്ഞിരുന്നു. മുന്നൂറോളം ചൈനീസ് സൈനികരെ അതിലധികം ഇന്ത്യന്‍ സൈനികരാണ് പ്രതിരോധിച്ചത്. വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്കും കല്ലേറിലേക്കും മാറിയതോടെ ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികരെ ആക്രമിച്ചു. 22ലധികം ചൈനീസ് സൈനികര്‍ക്ക് പരിക്കേറ്റു, ആറ് ഇന്ത്യന്‍ സൈനികര്‍ക്കും പരിക്കേറ്റു.

ചൈനീസ് പോസ്റ്റിന് സമീപത്ത് എത്തിയതോടെ  ചൈന മുന്നറിയിപ്പായി വെടിയുതിര്‍ത്തു, പോസ്റ്റില്‍ നിന്ന് മടങ്ങാന്‍ മൈക്കിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈനികരും മൈക്കിലൂടെ ചൈനീസ് സൈന്യത്തിനും മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഇന്ത്യന്‍ സൈനികരെ ചൈനീസ് പോസ്റ്റിന് സമീപത്തുനിന്ന് പിന്തിരിപ്പിച്ചത്. 25 മുതല്‍ 30 മിനിറ്റ് വരെ സംഘര്‍ഷം നീണ്ടു. അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ ശാന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.

Tags: indian armyഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

India

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.