Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കണ്ണീര്‍ വാര്‍ത്ത് നെയ്‌മറും കൂട്ടരും കളം വിട്ടു

1-1 സമനിലയിലായതോടെ പെന‍ാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ ക്രൊയേഷ്യ 4-2ന് ബ്രസീലിനെ തോല്‍പിച്ചു. ക്രൊയേഷ്യ നാല് പെനാല്‍റ്റി കിക്കുകളും ഗോളാക്കിയപ്പോള്‍ ബ്രസീല്‍ രണ്ട് പെനാല്‍റ്റി തുലച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2022, 11:58 pm IST
in Football
കണ്ണീര്‍ വാര്‍ത്ത് നെയ്മര്‍; ക്രൊയേഷ്യയുടെ ആഹ്ളാദം

കണ്ണീര്‍ വാര്‍ത്ത് നെയ്മര്‍; ക്രൊയേഷ്യയുടെ ആഹ്ളാദം

ദോഹ: ലോകകപ്പില്‍ നിന്നും ക്രൊയേഷ്യയോട് 5-3 ന്റെ തോല്‍വി ഏറ്റുവാങ്ങിയതോടെ ബ്രസീലിന്റെ നെയ്‌മറും കൂട്ടരും കണ്ണീരോടെ ഖത്തറിലെ സ്റ്റേഡിയം വിട്ടു. ബ്രസീല്‍ ആരാധകര്‍ മുഴുവന്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. 105ാം മിനിറ്റില്‍ മാജിക് ഗോളിന് ബ്രസീലിനെ മുന്നിലെത്തിച്ചപ്പോള്‍ കൈവന്നുവെന്ന് കരുതിയ വിജയം കൈവിട്ടുപോയതാണ് നെയ്‌മറെ സങ്കടപ്പെടുത്തിയത്. 

നെയ്‌മറുടെ മാജിക് ഗോള്‍ കാണാം

വെറം 40 ലക്ഷം പേരുള്ള ക്രൊയേഷ്യ എന്ന രാജ്യം വീണ്ടും ലോകത്തെ ഞെട്ടിച്ച് സെമിയിലേക്ക് കടന്നിരിക്കുന്നു. 2018ലെ ലോകകപ്പില്‍ റണ്ണറപ്പായ ക്രൊയേഷ്യന്‍ ടീമിനെ നയിച്ച ലുകാ മോഡ്രിക് തന്നെ ഇക്കുറിയും ക്രൊയേഷ്യന്‍ പോരാട്ടത്തിന്റെ കപ്പിത്താനായി നിന്നും ബ്രസീല്‍ പോരാട്ടത്തിന്റെ മുനയൊടിച്ചു. ഇതോടെ കഴിഞ്ഞ ലോകകപ്പിലെ റണ്ണര്‍ അപായിരുന്ന ക്രൊയേഷ്യ സെമിയില്‍ കടന്നിരിക്കുകയാണ്. ക്രൊയേഷ്യ തുടര്‍ച്ചയായി രണ്ടാം തവണയാണ് സെമിയില്‍ കടക്കുന്നത്. 

1-1 സമനിലയിലായതോടെ പെന‍ാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ ക്രൊയേഷ്യ 4-2ന് ബ്രസീലിനെ തോല്‍പിച്ചു. ക്രൊയേഷ്യ നാല് പെനാല്‍റ്റി കിക്കുകളും ഗോളാക്കിയപ്പോള്‍ ബ്രസീല്‍ രണ്ട് പെനാല്‍റ്റി തുലച്ചു. ആദ്യം പെനാല്‍റ്റി കിക്കെടുത്ത റൊഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യല്‍ ഗോളി ഡൊമിനി് ലിവാകോവിച്ച് തടഞ്ഞു. നാലാമത്തെ പെനാല്‍റ്റി കിക്കെടുത്ത മാര്‍ഗിനോസും പോസ്റ്റിലടിച്ച് തുലച്ചു.  അതേ സമയം ക്രൊയേഷ്യയുടെ നിക്കോള വ്ലാസിക്, ലൊവ്റോ മാജെര്‍, ലുക മൊഡ്രിക്, മിസ്ലാവ് ഒര്‍സിക് എന്നിവര്‍ പെനാല്‍റ്റി കിക്കുകള്‍ ഗോളാക്കി.  

ആദ്യ 90 മിനിറ്റ് കളിച്ച ശേഷം ആരുംഗോളടിക്കാത്തതിനെ തുടര്‍ന്ന് എക്സ്ട്രാ ടൈം കളിക്കുന്നതിനിടിയിലാണ് 105ാം മിനിറ്റില്‍ ബ്രസീലിന്റെ മാജിക് ലോകം കണ്ടത്.  ബ്രസീല്‍ സ്വതസിദ്ധമായ സാംബ ചുവടുകളിലൂടെ ഒരു കൊടുങ്കാറ്റു പോലെയായിരുന്നു ആ ഗോള്‍. നെയ്‌മറുടെ മാജിക്കിലൂടെ പിറന്ന ഗോള്‍. ക്രൊയേഷ്യയുടെ മികവാര്‍ന്ന ഗോളിയെക്കൂടി വെട്ടിച്ചാണ് നെയ്‌മര്‍ ആ ഗോള്‍ നേടിയത്. പക്ഷെ പോരാളികളായ ക്രൊയേഷ്യയുടെ പെക്ടോവിച് 117 മിനിറ്റില്‍ ഗോള്‍ മടക്കി. പിന്നീടാണ് പെനാല്‍റ്റി കിക്കില്‍ ക്രൊയേഷ്യ ബ്രസീലിന്റെ കുതിപ്പ് അവസാനിപ്പിച്ചത്.  നെയ്‌മറും കൂട്ടരും കണ്ണീരോടെയാണ് ദോഹയിലെ സ്റ്റേഡിയം വിട്ടത്. 

Tags: footballബ്രസില്‍Dohaനെയ്മര്‍ലോകകപ്പ് ഫുട്ബാള്‍ഖത്തര്‍ 2022ബ്രസീല്‍ ആരാധകര്‍ക്രൊയേഷ്യഖത്തര്‍ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

ഫ്രഞ്ച് കപ്പ് കിരീട ജേതാക്കളായ ലെന്‍സ് ടീമിന്റെ ആഹ്ലാദം
Football

ഫ്രഞ്ച് കപ്പ് ലെന്‍സ് നേടി

Kerala

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

Football

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

പുതിയ വാര്‍ത്തകള്‍

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.