Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവായൂര്‍ ഏകാദശി മൂന്നിനല്ല,നാലിനെന്ന് കാണിപ്പയ്യൂര്‍; പഞ്ചാംഗം തിരുത്തിയ ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കി വാര്‍ത്താകുറിപ്പ്

താന്‍ ഗണിച്ചുനല്‍കിയ ദിനത്തില്‍ മാറ്റം വരുത്തിയും, പഞ്ചാംഗത്തില്‍ തിരുത്തലുണ്ടാക്കിയും ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3-ന് ആക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഇന്നലെ വാര്‍ത്താകുറിപ്പിറക്കിയത്.

കെ. വിജയന്‍ മേനോന്‍ by കെ. വിജയന്‍ മേനോന്‍
Nov 22, 2022, 11:00 am IST
in Kerala

ഗുരുവായൂര്‍: ഏകാദശിയുടെ ദിവസം ഗണിച്ചു തയ്യാറാക്കി ദേവസ്വത്തിന് നല്‍കിയ പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്, ഗുരുവായൂര്‍ ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കി വാര്‍ത്താകുറിപ്പിറക്കി. ഈ വര്‍ഷത്തെ ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ ഗുരുവായൂര്‍ ഏകാദശി വൃശ്ചികം 17-ാം തിയതിയായ ഡിസംബര്‍ മൂന്നിനാണ്. ഏകാദശി ഡിസംബര്‍ മൂന്നിന് ആക്കിയതില്‍ തനിയ്‌ക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

മൂന്നാം തിയ്യതിയാക്കിയത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാരമ്പര്യ നിയമ പ്രകാരം തെറ്റാണെന്നും, ആനന്ദന്‍ എന്ന ഋഷിയുടെ ഗണിത പദ്ധതിയാണ് സ്വീകരിയ്‌ക്കേണ്ടതെന്നും, അതുപ്രകാരം വൃഴ്ചികം 18-ാം തിയ്യതിയായ ഡിസംബര്‍ 4-നാണ് ഗുരുവായൂര്‍ ഏകാദശിയായി ആചരിയ്‌ക്കേണ്ടതെന്നുമാണ് താന്‍ ഗണിച്ച് നല്‍കിയത്. താന്‍ ഗണിച്ചുനല്‍കിയ ദിനത്തില്‍ മാറ്റം വരുത്തിയും, പഞ്ചാംഗത്തില്‍ തിരുത്തലുണ്ടാക്കിയും ഗുരുവായൂര്‍ ഏകാദശി  ഡിസംബര്‍ 3-ന് ആക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഇന്നലെ വാര്‍ത്താകുറിപ്പിറക്കിയത്.

തെറ്റ് യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും,മന:പൂര്‍വ്വം വരുത്തിയതാണെന്നും സംശയിയ്‌ക്കേണ്ടിയിരിയ്‌ക്കുന്നതായും കാണിപ്പയ്യൂര്‍ അറിയിച്ചു. താന്‍തന്നെ ഗണിച്ച് തയ്യാറാക്കി തങ്ങളുടെ പഞ്ചാംഗം പ്രസ്സ് അച്ചടിച്ച വിവിധ പ്രമുഖ പഞ്ചാംഗങ്ങളിലും, ഉത്തര മലബാര്‍ പഞ്ചാംഗത്തിലും, ബാലകൃഷ്ണ വാര്യര്‍ തയ്യാറാക്കിയ സര്‍ക്കാര്‍ കലണ്ടറിലും ഈ തെറ്റ് കാണുന്നില്ല.  

വിവിധ ഭാഗങ്ങളില്‍നിന്നും ഉയരുന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജ്യോതിഷ പണ്ഡിതന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് ഇന്നലെ പ്രതികരണവുമായി രംഗത്ത് വന്നത്. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ച് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് റജിസ്റ്റേര്‍ഡായും, പിന്നാലെ ഇക്കാര്യങ്ങളൊം ദേവസ്വം ചെയര്‍മാനേയും താന്‍ അറിയിച്ചായി കാണിപ്പയൂര്‍ അറിയിച്ചു. കൂടാതെ ഈമാസം മൂന്നിന് വൈകീട്ട് ചെയര്‍മാനേയും, ക്ഷേത്രം ഊരാളനേയും, അഡ്മിനിസ്ട്രേറ്ററേയും, പിന്നീട് ക്ഷേത്രം തന്ത്രിയേയും നേരില്‍കണ്ട് ഇക്കാര്യങ്ങളെല്ലാം എഴുതികൊടുത്ത് ബോധ്യപ്പെടുത്തി. എന്നാല്‍ ഒന്നിനും മറുപടി ലഭിച്ചില്ലെന്നുമാത്രമല്ല, അവരുടെ ഭാഗത്തുനിന്ന് തെറ്റുതിരുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍, അവര്‍ എന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുമില്ല. അതിനുകൂടിയാണ് ഈ വാര്‍ത്താകുറിപ്പെന്നും അദ്ദേഹം അറിയിച്ചു.

വിദഗ്ധരുമായി കൂടിയാലോചിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍

ഭക്തരോടൊപ്പം ചേര്‍ന്ന്  നല്ലരീതിയില്‍ നടത്തപ്പെടേണ്ട അതി വിശേഷമായ ആഘോഷങ്ങളിലൊന്നാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ പറഞ്ഞു. തങ്ങളാരും അപ്രമാദിത്വമുള്ളവരല്ല. ഗുരുവായൂര്‍ ദേവസ്വം ഈ വിഷയത്തില്‍ തുറന്ന മനോസ്സോടെ ചര്‍ച്ച ചെയ്യാനാണ് ആഗ്രഹിയ്‌ക്കുന്നത്. തര്‍ക്കത്തിനോ, വിവാദങ്ങള്‍ക്കോ ഒരിയ്‌ക്കലും ദേവസ്വം മുതിരില്ല. പല അഭിപ്രായങ്ങള്‍ ഉയരുമ്പോള്‍, വിദഗ്ദന്മാരുമായി കൂടി ആലോചിച്ച്, അഭിപ്രായം ഒന്നുകൂടി കേള്‍ക്കാന്‍ തയ്യാറാണെന്നും ചെയര്‍മാന്‍ ”ജന്മഭൂമി” യോട് പറഞ്ഞു. 

Tags: GuruvayoorfestivalEkadashi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Kerala

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.