Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള വര്‍മ്മ കോളേജില്‍ സഖാക്കളെ തിരുകി കയറ്റാന്‍ നീക്കം; മുന്‍ എസ്എഫ്‌ഐ നേതാവിനായി ജോലിയില്‍നിന്ന് പിന്മാറാന്‍ ഒന്നാംറാങ്കുകാരിക്കുമേല്‍ സമ്മര്‍ദ്ദം

ഗസ്റ്റ് അധ്യാപക ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് ഈ മുന്‍ എസ്എഫ്‌ഐക്കാരനുള്ളത്. ഇയാളെ നിയമിക്കുന്നതിനായി മുന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഉള്‍പ്പടെയുള്ള പ്രത്യേകസംഘം ഇടപെടലുകള്‍ നടത്തിയെന്നും ആരോപണമു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2022, 11:32 am IST
in Kerala

തൃശൂര്‍: പാര്‍ട്ടി സഖാക്കളെ കേരള വര്‍മ്മ കോളേജിലും തിരുകി കയറ്റാന്‍ ശ്രമം നടത്തിയതായി ആരോപണം. കേരള വര്‍മ്മ കോളേജിലെ  പൊളിറ്റിക്കല്‍ സയന്‍സിലെ ഗസ്റ്റ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. മുന്‍ എസ്എഫ്‌ഐ നേതാവിന് വേണ്ടി ഇടപെടലുകളുണ്ടായെന്നതാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്.  

ഗസ്റ്റ് അധ്യാപക നിയമനത്തിനായി ചട്ടങ്ങള്‍ പാലിച്ച് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒന്നാം സ്ഥാനത്തിയ യുവതിക്കുമേല്‍ ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായാണ് പുതിയ ആരോപണം. ഒന്നാം റാങ്കുകാരി കോളെജിലെ അധ്യാപികയ്‌ക്ക് അയച്ച ചാറ്റ് പുറത്തായതോടെയാണ് സംഭവം പുറത്തറിയുന്നത്. മുന്‍ എസ്എഫ്‌ഐ നേതാവിന് വേണ്ടിയാണ് ഈ സമ്മര്‍ദ്ദ തന്ത്രമെന്നാണ് അറിയാന്‍ സാധിക്കുന്നത്.  

ഗസ്റ്റ് അധ്യാപക ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് ഈ മുന്‍ എസ്എഫ്‌ഐക്കാരനുള്ളത്. ഇയാളെ നിയമിക്കുന്നതിനായി മുന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഉള്‍പ്പടെയുള്ള പ്രത്യേകസംഘം ഇടപെടലുകള്‍ നടത്തിയെന്നും ആരോപണമുണ്ട്. സംഭവത്തില്‍ സബ്ജറ്റ് എക്‌സ്പര്‍ട്ടായ ഡോ. ജൂവല്‍ ജോണ്‍ ആലപ്പാട്ട് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.  

കഴിഞ്ഞ മെയ്‌മാസത്തിലായിരുന്നു നിയമനത്തിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇന്റര്‍വ്യൂ പാനലില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. പ്രിന്‍സിപ്പല്‍, പൊളിറ്റിക്കല്‍ സയന്‍സിലെ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ്, സബ്ജക്ട് എക്‌സ്പര്‍ട് ആയ അധ്യാപിക ജുവല്‍ ജോണ്‍ ആലപ്പാട്ട്, മറ്റൊരു അധ്യാപകന്‍ എന്നിവരടങ്ങുന്നതായിരുന്നു പാനല്‍. അഭിമുഖത്തില്‍ പാലക്കാട് സ്വദേശിയായ യുവതിയാണ് മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തത്. രണ്ട് വര്‍ഷമായി ഗസ്റ്റ് അധ്യാപകനായി കേരള വര്‍മ്മയില്‍ പഠിപ്പിക്കുന്ന മുന്‍ എസ്എഫ്‌ഐ നേതാവ് റാങ്ക് പട്ടികയില്‍ രണ്ടാമതും ഇടംപിടിച്ചു.  

എന്നാല്‍ ഒന്നാം റാങ്കുകാരിയായ യുവതി അധ്യാപികയ്‌ക്ക് അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തനിക്ക് നിരന്തരമായി ഫോണ്‍ വിളികള്‍ ലഭിക്കുന്നുണ്ടെന്നും തനിക്ക് പിന്മാറാന്‍ സമ്മര്‍ദ്ദമുണ്ട്. ജോലിയില്‍ നിന്നും താന്‍ ജോലിയില്‍ നിന്നും പിന്മാറുകയാണെന്നും, ഒന്നാം റാങ്ക് ഇടതു നേതാവായ ഗസ്റ്റ് അധ്യാപകന് ലഭിക്കാതെ വന്നപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് അതില്‍ ഒപ്പിടാന്‍ വിസമ്മതിച്ചെന്നും യുവതി അധ്യാപികയോട് വാട്സ്ആപ്പ് ചാറ്റിലൂടെ പരാതി പറഞ്ഞിരുന്നു.  

അതേസമയം മേയ് മാസത്തില്‍ അഭിമുഖം നടത്തിയതാണെങ്കിലും റാങ്ക് പട്ടിക ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. നിയമനം സംബന്ധിച്ച് കേരള വര്‍മ്മ കോളേജ് ഔദ്യോഗികമായ അറിയിപ്പുകളും യുവതിക്ക് ഇതുവരെ നല്‍കിയിട്ടില്ല. യുവതി ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയവരേയും ഇക്കാര്യം അവര്‍ അറിയിച്ചിരുന്നു. എന്നിട്ടും സമ്മര്‍ദ്ദം തുടരുകയായിരുന്നു. യുവതി നിലവില്‍ പാലക്കാട്ടെ മറ്റൊരു കോളേജില്‍ ഗസ്റ്റ് അധ്യാപികയാണ്. ഇതോടെ കോളേജിലെ അധ്യാപികയായ ജുവലാണ് പരാതി ഉന്നയിച്ചത്.  

Tags: അഭിമുഖംകേരള വര്‍മ്മ കോളേജ്keralaThrissurകോളേജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

Kerala

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ‘രണ്ടുവർഷക്കാർക്ക്’ ഇനിമുതൽ പെൻഷനില്ല

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ൽ; വി​ധി ന​ട​പ്പാ​ക്കി​യേ പ​റ്റൂ​വെ​ന്ന് സ​ർ​ക്കാരിനോട് ഹൈ​ക്കോ​ട​തി

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.