Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മഴവില്‍ കിക്ക് പോലെ കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന ലുസൈല്‍ സ്റ്റേഡിയം; രൂപഭംഗിയിലും നിര്‍മാണ സാങ്കേതികത്വത്തിലും അത്ഭുതമാണ് ഈ കളിമുറ്റം

കാഴ്ചകള്‍ അവസാനിക്കുന്നില്ല. രാത്രി 12 കഴിഞ്ഞും ആഘോഷം തുടരുന്നു... ഡിസംബര്‍ 18 വരെ ഇതു തുടരും.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Nov 18, 2022, 11:44 am IST
in Football

ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തിന്റെ രാത്രി ഭംഗി ആസ്വദിക്കാനാണ് ദോഹയിലെ തിരക്കേറിയ നഗരപ്രാന്തമായ ലുസൈല്‍ ബൊലെവാര്‍ഡിലേക്ക് യാത്ര തിരിച്ചത്. പ്രാദേശിക സമയം രാത്രി ഏകദേശം ഒന്‍പതു മണിയോടെ അവിടെയെത്തി. ലുസൈല്‍ ഐഎകോണിക് സ്റ്റേഡിയത്തിലെ അവസാന മിനുക്കുപണികളുടെ അന്നത്തെ ജോലി അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങുന്നതിന്റെ തിരക്കിലായിരുന്നു  ജോലിക്കാര്‍. ഏറെ ദൂരെ നിന്നേ പ്രകാശപൂരിതമായ ലുസൈല്‍ സ്റ്റേഡിയം കാണാം. ഒരു മഴവില്‍ കിക്ക് പോലെ കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന ലുസൈല്‍ സ്റ്റേഡിയം ഈ ലോകകപ്പിലെ ഏറ്റവും സുന്ദരമായ അനുഭവം.

ഈ ലോകകപ്പിന് ഖത്തര്‍ ഒരുക്കിയ വലിയ സ്റ്റേഡിയമാണിത്. 80,000മാണ് കപ്പാസിറ്റി. രൂപഭംഗിയിലും നിര്‍മാണ സാങ്കേതികത്വത്തിലും എഞ്ചിനീയറിങ് വൈദഗ്ധ്യത്തിലും അത്ഭുതമാണ് ഈ കളിമുറ്റം. അറബ് പൈതൃകവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം. ചരിത്രപാരമ്പര്യത്തിന്റെ പ്രതിഫലനമായ ഫാനര്‍ റാന്തല്‍ വിളക്കും മധുരസ്മരണകളുയര്‍ത്തുന്ന അതിന്റെ നേര്‍ത്ത നിഴലും വെളിച്ചവും സമന്വയിപ്പിച്ച്, ഒരു പുരാതന യാനപാത്രത്തിന്റെ ആകൃതിയാണ് സ്റ്റേഡിയത്തിന്.  

ലുസൈല്‍ ബൊലേവാര്‍ഡ് ദൂരത്തേക്ക് നീണ്ടുകിടക്കുന്ന രാജവീഥിയാണ്. ഖത്തറികളും ടുണീഷ്യ, അര്‍ജന്റീന, ബ്രസീല്‍, സ്പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആരാധകരും ഈ രാജവീഥിയെ ഉത്സവപ്പറമ്പാക്കി മാറ്റുകയാണ് അക്ഷരാര്‍ത്ഥത്തില്‍. വീഥിയിലുടനീളം ലോകകപ്പ് ഗാനം മുഴങ്ങുന്നു. വെള്ള നിറത്തില്‍ നീളമുള്ള പരമ്പരാഗത അറബ് വേഷമണിഞ്ഞ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും കുട്ടികളുമൊക്കെ ആവേശത്തോടെ തെരുവിലൂടെ നടക്കുന്നു. ലോകകപ്പിന്റെ ഭാഗ്യചിഹ്നമായ ല ഈബിനു മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാനുള്ള ആരാധകരുടെ തിരക്ക് ഏറെയാണ്. പാട്ടും നൃത്തവുമായി വീഥിയിലുടനീളം നിരവധി അര്‍ജന്റീന, ടുണീഷ്യന്‍ ആരാധകര്‍. ഫിലിപ്പീന്‍സില്‍ നിന്നുള്ള ആരാധകരും ഇക്കൂട്ടത്തിലുണ്ട്. പത്തിലേറെ പേരുള്ള ആ സംഘമെത്തിയത് സൈക്കിളില്‍. ഖത്തറിലെത്തിയശേഷം സൈക്കിളും വാങ്ങി സ്റ്റേഡിയങ്ങള്‍ തോറും കറങ്ങുകയാണ് അവര്‍. ലോകകപ്പ് കാണാനുള്ള ടിക്കറ്റൊന്നും കിട്ടിയിട്ടില്ലെങ്കിലും അവരുടെ ആഘോഷത്തിന് കുറവില്ല.  

കാഴ്ചകള്‍ അവസാനിക്കുന്നില്ല. രാത്രി 12 കഴിഞ്ഞും ആഘോഷം തുടരുന്നു… ഡിസംബര്‍ 18 വരെ ഇതു തുടരും.

Tags: footballQatarഫിഫ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.