Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മഴവില്‍ കിക്ക് പോലെ കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന ലുസൈല്‍ സ്റ്റേഡിയം; രൂപഭംഗിയിലും നിര്‍മാണ സാങ്കേതികത്വത്തിലും അത്ഭുതമാണ് ഈ കളിമുറ്റം

കാഴ്ചകള്‍ അവസാനിക്കുന്നില്ല. രാത്രി 12 കഴിഞ്ഞും ആഘോഷം തുടരുന്നു... ഡിസംബര്‍ 18 വരെ ഇതു തുടരും.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Nov 18, 2022, 11:44 am IST
in Football

ഫൈനല്‍ വേദിയായ ലുസൈല്‍ സ്റ്റേഡിയത്തിന്റെ രാത്രി ഭംഗി ആസ്വദിക്കാനാണ് ദോഹയിലെ തിരക്കേറിയ നഗരപ്രാന്തമായ ലുസൈല്‍ ബൊലെവാര്‍ഡിലേക്ക് യാത്ര തിരിച്ചത്. പ്രാദേശിക സമയം രാത്രി ഏകദേശം ഒന്‍പതു മണിയോടെ അവിടെയെത്തി. ലുസൈല്‍ ഐഎകോണിക് സ്റ്റേഡിയത്തിലെ അവസാന മിനുക്കുപണികളുടെ അന്നത്തെ ജോലി അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങുന്നതിന്റെ തിരക്കിലായിരുന്നു  ജോലിക്കാര്‍. ഏറെ ദൂരെ നിന്നേ പ്രകാശപൂരിതമായ ലുസൈല്‍ സ്റ്റേഡിയം കാണാം. ഒരു മഴവില്‍ കിക്ക് പോലെ കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന ലുസൈല്‍ സ്റ്റേഡിയം ഈ ലോകകപ്പിലെ ഏറ്റവും സുന്ദരമായ അനുഭവം.

ഈ ലോകകപ്പിന് ഖത്തര്‍ ഒരുക്കിയ വലിയ സ്റ്റേഡിയമാണിത്. 80,000മാണ് കപ്പാസിറ്റി. രൂപഭംഗിയിലും നിര്‍മാണ സാങ്കേതികത്വത്തിലും എഞ്ചിനീയറിങ് വൈദഗ്ധ്യത്തിലും അത്ഭുതമാണ് ഈ കളിമുറ്റം. അറബ് പൈതൃകവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം. ചരിത്രപാരമ്പര്യത്തിന്റെ പ്രതിഫലനമായ ഫാനര്‍ റാന്തല്‍ വിളക്കും മധുരസ്മരണകളുയര്‍ത്തുന്ന അതിന്റെ നേര്‍ത്ത നിഴലും വെളിച്ചവും സമന്വയിപ്പിച്ച്, ഒരു പുരാതന യാനപാത്രത്തിന്റെ ആകൃതിയാണ് സ്റ്റേഡിയത്തിന്.  

ലുസൈല്‍ ബൊലേവാര്‍ഡ് ദൂരത്തേക്ക് നീണ്ടുകിടക്കുന്ന രാജവീഥിയാണ്. ഖത്തറികളും ടുണീഷ്യ, അര്‍ജന്റീന, ബ്രസീല്‍, സ്പെയ്ന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആരാധകരും ഈ രാജവീഥിയെ ഉത്സവപ്പറമ്പാക്കി മാറ്റുകയാണ് അക്ഷരാര്‍ത്ഥത്തില്‍. വീഥിയിലുടനീളം ലോകകപ്പ് ഗാനം മുഴങ്ങുന്നു. വെള്ള നിറത്തില്‍ നീളമുള്ള പരമ്പരാഗത അറബ് വേഷമണിഞ്ഞ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും കുട്ടികളുമൊക്കെ ആവേശത്തോടെ തെരുവിലൂടെ നടക്കുന്നു. ലോകകപ്പിന്റെ ഭാഗ്യചിഹ്നമായ ല ഈബിനു മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാനുള്ള ആരാധകരുടെ തിരക്ക് ഏറെയാണ്. പാട്ടും നൃത്തവുമായി വീഥിയിലുടനീളം നിരവധി അര്‍ജന്റീന, ടുണീഷ്യന്‍ ആരാധകര്‍. ഫിലിപ്പീന്‍സില്‍ നിന്നുള്ള ആരാധകരും ഇക്കൂട്ടത്തിലുണ്ട്. പത്തിലേറെ പേരുള്ള ആ സംഘമെത്തിയത് സൈക്കിളില്‍. ഖത്തറിലെത്തിയശേഷം സൈക്കിളും വാങ്ങി സ്റ്റേഡിയങ്ങള്‍ തോറും കറങ്ങുകയാണ് അവര്‍. ലോകകപ്പ് കാണാനുള്ള ടിക്കറ്റൊന്നും കിട്ടിയിട്ടില്ലെങ്കിലും അവരുടെ ആഘോഷത്തിന് കുറവില്ല.  

കാഴ്ചകള്‍ അവസാനിക്കുന്നില്ല. രാത്രി 12 കഴിഞ്ഞും ആഘോഷം തുടരുന്നു… ഡിസംബര്‍ 18 വരെ ഇതു തുടരും.

Tags: Qatarഫിഫ ലോകകപ്പ്football
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)
Football

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)
Football

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

പുതിയ വാര്‍ത്തകള്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

മനസ്സ് ശാന്തമാകാനും വിഷമങ്ങളും ദുഖങ്ങളും അകലാനും ഈ അത്ഭുത മന്ത്രം പതിവാക്കൂ

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായിയും ലവ്‌ലിനയും പതാകയേന്തും

ലോകകപ്പ് പടിയിറങ്ങുമ്പോള്‍ പണം കൊയ്ത് ഫിഫ

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.