Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രേഖകള്‍ പുതുതലമുറയ്‌ക്ക് കൈമാറേണ്ട ബാധ്യത നമുക്കുണ്ട്; അടിയന്തരാവസ്ഥയില്‍ വേട്ടയാടപ്പെട്ടവരുടെ ചരിത്രം പഠന വിഷയമാക്കണം: പി.എസ്. ശ്രീധരന്‍ പിള്ള

ഓര്‍മയും ഓര്‍മപ്പെടുത്തലുമാണ് അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍. പാര്‍ലമെന്റ് അംഗീകരിച്ച് പൊതു രേഖയായി മാറിയ അടിയന്തരാവസ്ഥയില്‍ നടന്ന എല്ലാ അതിക്രമങ്ങളെയും കുറിച്ച് അന്വേഷിച്ച് തയാറാക്കി അവതരിപ്പിക്കപ്പെട്ട ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടും ഗാന്ധിജിയുടെ വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് തെളിയിക്കപ്പെട്ട കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഇന്ന് കാണാനില്ല. ഈ റിപ്പോര്‍ട്ടുകളും കോപ്പികളും നശിപ്പിച്ചവരെ കണ്ടെത്താന്‍ ഇന്നുവരെ സാധിച്ചിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2022, 10:28 pm IST
in Kerala
അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍ എന്ന പുസ്തകം ആര്‍എസ്എസ് പ്രാന്ത സഹ കാര്യവാഹ് കെ.പി. രാധാകൃഷ്ണന് നല്കി ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിളള പ്രകാശനം ചെയ്യുന്നു

അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍ എന്ന പുസ്തകം ആര്‍എസ്എസ് പ്രാന്ത സഹ കാര്യവാഹ് കെ.പി. രാധാകൃഷ്ണന് നല്കി ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിളള പ്രകാശനം ചെയ്യുന്നു

കാസര്‍കോട്: അടിയന്തരാവസ്ഥക്കാലത്ത് വേട്ടയാടപ്പെട്ടവരുടെ ചരിത്രം പഠനവിഷയമാക്കേണ്ടതിന്റെ കാലം അതിക്രമിച്ചിരിക്കുകയാണെന്ന് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള. ബിജെപി കാസര്‍കോട് മുന്‍ ജില്ലാ പ്രസിഡന്റും അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി. രവീന്ദ്രന്‍ രചിച്ച ‘അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകള്‍’ എന്ന പുസ്തകം ആര്‍എസ്എസ് പ്രാന്ത സഹ കാര്യവാഹ് കെ.പി. രാധാകൃഷ്ണന് നല്കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓര്‍മയും ഓര്‍മപ്പെടുത്തലുമാണ് അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍. പാര്‍ലമെന്റ് അംഗീകരിച്ച് പൊതു രേഖയായി മാറിയ  അടിയന്തരാവസ്ഥയില്‍ നടന്ന എല്ലാ അതിക്രമങ്ങളെയും കുറിച്ച് അന്വേഷിച്ച് തയാറാക്കി അവതരിപ്പിക്കപ്പെട്ട ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടും ഗാന്ധിജിയുടെ വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് തെളിയിക്കപ്പെട്ട കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഇന്ന് കാണാനില്ല. ഈ റിപ്പോര്‍ട്ടുകളും കോപ്പികളും നശിപ്പിച്ചവരെ കണ്ടെത്താന്‍ ഇന്നുവരെ സാധിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ കാണാതെ പോയതില്‍ പ്രതികരിക്കാന്‍ നാവ് പൊന്താതെ പോയത് വീഴ്ചയാണ്. കോപ്പികള്‍ നശിപ്പിക്കാന്‍ കാരണക്കാരായവരെക്കുറിച്ച് ഒരു അന്വേഷണം പോലും ഉണ്ടായില്ല. അന്ന് നടന്ന സംഭവങ്ങളുടെ ചരിത്രരേഖകള്‍ പുതുതലമുറയ്‌ക്ക് കൈമാറേണ്ട ബാധ്യത നമുക്കുണ്ട്.

അടിയന്തരാവസ്ഥ എന്ന ഏകാധിപത്യത്തെ അരിയിട്ട് വാഴിച്ച മൂന്ന് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമായിരുന്നു. സ്വന്തം മകന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയെ കാണാന്‍ പോയ ഈച്ചരവാര്യരോട് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹത്തെയാണ് പില്‍കാലത്ത് എറ്റവും നല്ല മുഖ്യമന്ത്രിയെന്ന പട്ടം ചാര്‍ത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് പത്ത് സംസ്ഥാനങ്ങളെ പശുസംസ്ഥാനമെന്ന് അധിക്ഷേപിച്ചവര്‍ക്കുതന്നെ തിരുത്തിപ്പറയേണ്ടി വന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിലൂടെ 200 ല്‍ കൂടുതല്‍സീറ്റ് നേടിക്കൊണ്ട് അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രതിഷേധം തീര്‍ത്ത ചരിത്രമാണ് ഭാരതത്തില്‍ ഉണ്ടായിട്ടുള്ളത്. വഴിമാറുന്ന യഥാര്‍ത്ഥ ചരിത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കണമെന്ന് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.എം. ഹെര്‍ള അധ്യക്ഷനായി.

Tags: indiaemergencyപിഎസ് ശ്രീധരന്‍പിള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.