Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരുവില്‍ തെരുവുനായ്‌ക്കള്‍ക്ക് ഭക്ഷണം കൊടുക്കരുതെന്ന നാഗ്പൂര്‍ ബെഞ്ചിന്റെ വിധിയ്‌ക്കെതിരെ സുപ്രീംകോടതി; വീണ്ടും ആശയക്കുഴപ്പം

തെരുവിലോ പൊതു ഇടങ്ങളിലോ ഗാര്‍ഡനുകളിലോ തെരുവ് നായ്‌ക്കള്‍ക്ക് ഭക്ഷണം കൊടുക്കരുതെന്ന ബൊംബെ ഹൈക്കോടതിയുടെ നാഗ് പൂര്‍ ‍ബെഞ്ചിന്റെ വിധിയ്‌ക്കതിരെ സുപ്രീംകോടതി. ആര്‍ക്കും തെരുവ് നായ്‌ക്കള്‍ക്ക് ഭക്ഷണം നല്‍കാമെന്നും ഭക്ഷണം നല്‍കിയില്ലെങ്കില്‍ തെരുവുനായ്‌ക്കള്‍ കൂടുതല്‍ അക്രമകാരികളാകുമെന്നും സുപ്രിംകോടതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2022, 07:03 pm IST
in India

ന്യൂദല്‍ഹി: തെരുവിലോ പൊതു ഇടങ്ങളിലോ ഗാര്‍ഡനുകളിലോ തെരുവ് നായ്‌ക്കള്‍ക്ക് ഭക്ഷണം കൊടുക്കരുതെന്ന ബൊംബെ ഹൈക്കോടതിയുടെ നാഗ് പൂര്‍ ‍ബെഞ്ചിന്റെ വിധിയ്‌ക്കതിരെ സുപ്രീംകോടതി. ആര്‍ക്കും തെരുവ് നായ്‌ക്കള്‍ക്ക് ഭക്ഷണം നല്‍കാമെന്നും ഭക്ഷണം നല്‍കിയില്ലെങ്കില്‍ തെരുവുനായ്‌ക്കള്‍ കൂടുതല്‍ അക്രമകാരികളാകുമെന്നും സുപ്രിംകോടതി പറഞ്ഞു.  തെരുവുനായ്‌ക്കള്‍ക്ക് തെരുവിലോ പൊതു ഇടങ്ങളിലൊ ഭക്ഷണം കൊടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനോട് സുപ്രിംകോടതി നിര്‍ദേശിച്ചു. 

ഒക്ടോബര്‍ 20നാണ് നാഗ്പൂര്‍ ബെഞ്ചിന്റെ വിധി പുറത്തുവന്നത്. തെരുവുനായ്‌ക്കളുടെ കടിയേറ്റ് ഒരു പാട് പേര്‍ക്ക് പരിക്കുപറ്റിയ സാഹചര്യത്തില്‍ വന്ന ഹര്‍ജികളുടെ അടിസ്ഥാനത്തിലായിരുന്നു നാഗ്പൂര്‍ ബെഞ്ചിന്റെ വിധി വന്നത്. വര്‍ധിച്ചുവരുന്ന തെരുവ് നായ്‌ക്കളുടെ ഭീതിയില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമായും രണ്ട് വ്യക്തികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നാഗ്പൂര്‍ ബെഞ്ചിന്റെ വിധി വന്നത്. നാഗ് പൂര്‍ സ്വദേശിയായ ഒരാളും പൊതു ഇടങ്ങളിലോ ഗാര്‍ഡനുകളിലോ തെരുവുകളിലോ തെരുവുനായ്‌ക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്നതായിരുന്നു ഈ വിധി. തെരുവ് നായ്‌ക്കള്‍ക്ക് ഭക്ഷണം കൊടുക്കണമെങ്കില്‍ സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി കൊടുക്കണമെന്നും അല്ലെങ്കില്‍ അത് പാടില്ലെന്നും വിലക്കുന്ന വിധിയായിരുന്നു ഇത്. അതായത് തെരുവുനായ്‌ക്കള്‍ക്ക് ഭക്ഷണം കൊടുത്തേ തീരു എന്നുണ്ടെങ്കില്‍ ആദ്യം ആ വ്യക്തി തെരുവുനായയെ ദത്തെടുക്കണം. ഈ നിയമം ലംഘിച്ച് നായ്‌ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നവര്‍ക്ക് 200 രൂപ പിഴയും വിധിച്ചു നാഗ്പൂര്‍ ബെഞ്ച്.  

അന്താരാഷ്‌ട്ര രീതികളോട് ഇണങ്ങുന്ന വിധിയായിരുന്നു ഇത്. ജര്‍മ്മനി പോലുള്ള വികസിത രാജ്യങ്ങളിലെ മൃഗ ക്ഷേമ നിയമത്തിലും തെരുവുകളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെ വിലക്കുന്നു. സ്വിറ്റ്സര്‍ലാന്‍റും ആസ്ത്രിയയും പൊതുശല്യനിയമം പാസാക്കിയിട്ടുണ്ട്. അത് പ്രകാരം തെരുവുകളില്‍ നായ്‌ക്കള്‍ക്ക് ഇഷ്ടം പോലെ ചുറ്റിയടിക്കുന്നതിനെ വിലക്കുന്നു. ഇതേ നിയന്ത്രണങ്ങള്‍ യുഎസിലും യുകെയിലും നിലനില്‍ക്കുന്നു. സുരക്ഷിതമായ പൊതു ഇടങ്ങളായിരുന്നു പേപ്പട്ടികളുടെ ആക്രമണം മൂലം ഇല്ലാതായത്. ഇതിനെതിരെ ആയിരുന്നു നാഗപൂര്‍ ബെഞ്ചിന്റെ വിധി.  

എന്നാല്‍ ഈ വിധിയ്‌ക്കെതിരെ സുപ്രിംകോടതി പുതിയ വിധിയുമായി എത്തിയിരിക്കുകയാണ്.  തെരുവുനായ്‌ക്കളുടെ ക്ഷേമത്തിനുള്ള സംഘടനകള്‍ക്ക്  സന്തേഷമുണ്ടാക്കുന്ന വിധിയാണ് സുപ്രീംകോടതിയുടേത്. ആര്‍ക്കും തെരുവില്‍ നായ്‌ക്കള്‍ക്ക് ഭക്ഷണം നല്‍കാം. ഭക്ഷണം നല്‍കിയില്ലെങ്കില്‍ നായ്‌ക്കള്‍ അക്രമകാരികളാകുമെന്നും സുപ്രീംകോടതി പറയുന്നു. നാഗ് പൂര്‍ ബെഞ്ചിന്റെ വിധി നടപ്പാക്കിയാല്‍ തെരുവുനായ്‌ക്കള്‍ എല്ലാം ചത്തുപോകുമെന്നായിരുന്നു മൃഗസ്നേഹികളുടെ വാദം. മാത്രമല്ല, മുറിവേറ്റ, ഗര്‍ഭിണികളായ പട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാനാകാത്തത് വലിയ ക്രൂരതയാണെന്നും മൃഗസ്നേഹികള്‍ വാദിച്ചു. ഈ വാദമുഖങ്ങള്‍ സുപ്രീംകോടതി കണക്കിലെടുക്കുകയായിരുന്നു. സ‍ഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. നാഗ് പൂര്‍ ബെഞ്ചിന്റെ വിധി യുക്തിക്ക് നിരക്കാത്തതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഭക്ഷണം കൊടുക്കണമെങ്കില്‍ തെരുവ് നായ്‌ക്കളെ ദത്തെടുത്ത ശേഷം സ്വന്തം വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം നല്‍കണമെന്നുമുള്ള നാഗ്പൂര്‍ ബെഞ്ചിന്റെ വിധിയും സുപ്രീംകോടതി തിരുത്തി. തെരുവുനാക്കള്‍ക്ക് ഭക്ഷണം നല്‍കണമെങ്കില്‍ അവയെ ദത്തെടുക്കണമെന്ന് വാശിപിടിക്കുന്നത് ശരിയല്ലെന്നും സുപ്രീംകോടതി വിധിച്ചു. ഭരണഘടനയുടെ 51-എ വകുപ്പില്‍ ജീവികളോട് കരുണകാണിക്കണമെന്നുണ്ടെന്നും സുപ്രീംകോടതി പറയുന്നു. അതുപോലെ  ഓരോ മൃഗങ്ങള്‍ക്കും ഭക്ഷണവും അഭയവും നല്‍കണമെന്ന് അനുശാസിക്കുന്ന മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം 1960 ന്റെ ലംഘനം കൂടിയാണ് നാഗ് പൂര്‍ ബെഞ്ചിന്റെ വിധിയെന്നും സുപ്രീംകോടതി വാദിക്കുന്നു.  

നാഗ് പൂര്‍ ബെഞ്ചിന്റെ വിധി പ്രകാരം നഗാപൂര്‍ റൂറല്‍ എസ് പിയോട് തെരുവുനായശല്യം കര്‍ശനമായി നിയന്ത്രിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം പൊലീസ്  നിര്‍ദേശപ്രകാരം നാഗ്പൂര്‍ കോര്‍പറേഷന്‍ കൂട്ടത്തോടെ തെരുവുനായ്‌ക്കളെ പിടികൂടി കൊണ്ടുപോകാന്‍ തുടങ്ങിയിരുന്നു. ഇതിനിടെയാണ് സുപ്രീംകോടതിയില്‍ പരാതി എത്തിയതും ഇതിനെതിരെ പുതിയ വിധി വന്നതും. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ല.  

Tags: സുപ്രീംകോടതിപട്ടിക ജാതിതെരുവ് നായ്ക്കള്‍;ബോംബെ ഹൈക്കോടതിcorporationനാഗ്പൂര്‍തെരുവുനായ്നാഗ്പൂര്‍ ബെഞ്ചിന്‍റെ വിധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

Kerala

എസ്എംവി സ്‌കൂളിലെ കൊള്ളപ്പിരവ് വിദ്യാഭ്യാസ വകുപ്പിന്റെ ഒത്താശയോടെ; സ്‌കുളിലെ തേക്കുമരവും മുറിച്ച് കടത്തി

Thiruvananthapuram

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച; വകുപ്പ് മന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കും; രാജ്യത്തെ ആദ്യത്തെ വയോജന സൗഹൃദ നഗരമാക്കാൻ സൺറൈസ് പദ്ധതി

Kerala

മേയർ വി വി രാജേഷിന്റെ ഇടപെടൽ; പോലീസുകാരി വളര്‍ത്തിയിരുന്ന തെരുവു നായ്‌ക്കളെ പ്രത്യേക ഷെല്‍ട്ടറിലേക്കു മാറ്റി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.