Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരുവില്‍ തെരുവുനായ്‌ക്കള്‍ക്ക് ഭക്ഷണം കൊടുക്കരുതെന്ന നാഗ്പൂര്‍ ബെഞ്ചിന്റെ വിധിയ്‌ക്കെതിരെ സുപ്രീംകോടതി; വീണ്ടും ആശയക്കുഴപ്പം

തെരുവിലോ പൊതു ഇടങ്ങളിലോ ഗാര്‍ഡനുകളിലോ തെരുവ് നായ്‌ക്കള്‍ക്ക് ഭക്ഷണം കൊടുക്കരുതെന്ന ബൊംബെ ഹൈക്കോടതിയുടെ നാഗ് പൂര്‍ ‍ബെഞ്ചിന്റെ വിധിയ്‌ക്കതിരെ സുപ്രീംകോടതി. ആര്‍ക്കും തെരുവ് നായ്‌ക്കള്‍ക്ക് ഭക്ഷണം നല്‍കാമെന്നും ഭക്ഷണം നല്‍കിയില്ലെങ്കില്‍ തെരുവുനായ്‌ക്കള്‍ കൂടുതല്‍ അക്രമകാരികളാകുമെന്നും സുപ്രിംകോടതി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2022, 07:03 pm IST
in India

ന്യൂദല്‍ഹി: തെരുവിലോ പൊതു ഇടങ്ങളിലോ ഗാര്‍ഡനുകളിലോ തെരുവ് നായ്‌ക്കള്‍ക്ക് ഭക്ഷണം കൊടുക്കരുതെന്ന ബൊംബെ ഹൈക്കോടതിയുടെ നാഗ് പൂര്‍ ‍ബെഞ്ചിന്റെ വിധിയ്‌ക്കതിരെ സുപ്രീംകോടതി. ആര്‍ക്കും തെരുവ് നായ്‌ക്കള്‍ക്ക് ഭക്ഷണം നല്‍കാമെന്നും ഭക്ഷണം നല്‍കിയില്ലെങ്കില്‍ തെരുവുനായ്‌ക്കള്‍ കൂടുതല്‍ അക്രമകാരികളാകുമെന്നും സുപ്രിംകോടതി പറഞ്ഞു.  തെരുവുനായ്‌ക്കള്‍ക്ക് തെരുവിലോ പൊതു ഇടങ്ങളിലൊ ഭക്ഷണം കൊടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും നാഗ് പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനോട് സുപ്രിംകോടതി നിര്‍ദേശിച്ചു. 

ഒക്ടോബര്‍ 20നാണ് നാഗ്പൂര്‍ ബെഞ്ചിന്റെ വിധി പുറത്തുവന്നത്. തെരുവുനായ്‌ക്കളുടെ കടിയേറ്റ് ഒരു പാട് പേര്‍ക്ക് പരിക്കുപറ്റിയ സാഹചര്യത്തില്‍ വന്ന ഹര്‍ജികളുടെ അടിസ്ഥാനത്തിലായിരുന്നു നാഗ്പൂര്‍ ബെഞ്ചിന്റെ വിധി വന്നത്. വര്‍ധിച്ചുവരുന്ന തെരുവ് നായ്‌ക്കളുടെ ഭീതിയില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമായും രണ്ട് വ്യക്തികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു നാഗ്പൂര്‍ ബെഞ്ചിന്റെ വിധി വന്നത്. നാഗ് പൂര്‍ സ്വദേശിയായ ഒരാളും പൊതു ഇടങ്ങളിലോ ഗാര്‍ഡനുകളിലോ തെരുവുകളിലോ തെരുവുനായ്‌ക്കള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്നതായിരുന്നു ഈ വിധി. തെരുവ് നായ്‌ക്കള്‍ക്ക് ഭക്ഷണം കൊടുക്കണമെങ്കില്‍ സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ടുപോയി കൊടുക്കണമെന്നും അല്ലെങ്കില്‍ അത് പാടില്ലെന്നും വിലക്കുന്ന വിധിയായിരുന്നു ഇത്. അതായത് തെരുവുനായ്‌ക്കള്‍ക്ക് ഭക്ഷണം കൊടുത്തേ തീരു എന്നുണ്ടെങ്കില്‍ ആദ്യം ആ വ്യക്തി തെരുവുനായയെ ദത്തെടുക്കണം. ഈ നിയമം ലംഘിച്ച് നായ്‌ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നവര്‍ക്ക് 200 രൂപ പിഴയും വിധിച്ചു നാഗ്പൂര്‍ ബെഞ്ച്.  

അന്താരാഷ്‌ട്ര രീതികളോട് ഇണങ്ങുന്ന വിധിയായിരുന്നു ഇത്. ജര്‍മ്മനി പോലുള്ള വികസിത രാജ്യങ്ങളിലെ മൃഗ ക്ഷേമ നിയമത്തിലും തെരുവുകളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെ വിലക്കുന്നു. സ്വിറ്റ്സര്‍ലാന്‍റും ആസ്ത്രിയയും പൊതുശല്യനിയമം പാസാക്കിയിട്ടുണ്ട്. അത് പ്രകാരം തെരുവുകളില്‍ നായ്‌ക്കള്‍ക്ക് ഇഷ്ടം പോലെ ചുറ്റിയടിക്കുന്നതിനെ വിലക്കുന്നു. ഇതേ നിയന്ത്രണങ്ങള്‍ യുഎസിലും യുകെയിലും നിലനില്‍ക്കുന്നു. സുരക്ഷിതമായ പൊതു ഇടങ്ങളായിരുന്നു പേപ്പട്ടികളുടെ ആക്രമണം മൂലം ഇല്ലാതായത്. ഇതിനെതിരെ ആയിരുന്നു നാഗപൂര്‍ ബെഞ്ചിന്റെ വിധി.  

എന്നാല്‍ ഈ വിധിയ്‌ക്കെതിരെ സുപ്രിംകോടതി പുതിയ വിധിയുമായി എത്തിയിരിക്കുകയാണ്.  തെരുവുനായ്‌ക്കളുടെ ക്ഷേമത്തിനുള്ള സംഘടനകള്‍ക്ക്  സന്തേഷമുണ്ടാക്കുന്ന വിധിയാണ് സുപ്രീംകോടതിയുടേത്. ആര്‍ക്കും തെരുവില്‍ നായ്‌ക്കള്‍ക്ക് ഭക്ഷണം നല്‍കാം. ഭക്ഷണം നല്‍കിയില്ലെങ്കില്‍ നായ്‌ക്കള്‍ അക്രമകാരികളാകുമെന്നും സുപ്രീംകോടതി പറയുന്നു. നാഗ് പൂര്‍ ബെഞ്ചിന്റെ വിധി നടപ്പാക്കിയാല്‍ തെരുവുനായ്‌ക്കള്‍ എല്ലാം ചത്തുപോകുമെന്നായിരുന്നു മൃഗസ്നേഹികളുടെ വാദം. മാത്രമല്ല, മുറിവേറ്റ, ഗര്‍ഭിണികളായ പട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാനാകാത്തത് വലിയ ക്രൂരതയാണെന്നും മൃഗസ്നേഹികള്‍ വാദിച്ചു. ഈ വാദമുഖങ്ങള്‍ സുപ്രീംകോടതി കണക്കിലെടുക്കുകയായിരുന്നു. സ‍ഞ്ജീവ് ഖന്ന, ജെ.കെ. മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. നാഗ് പൂര്‍ ബെഞ്ചിന്റെ വിധി യുക്തിക്ക് നിരക്കാത്തതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഭക്ഷണം കൊടുക്കണമെങ്കില്‍ തെരുവ് നായ്‌ക്കളെ ദത്തെടുത്ത ശേഷം സ്വന്തം വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം നല്‍കണമെന്നുമുള്ള നാഗ്പൂര്‍ ബെഞ്ചിന്റെ വിധിയും സുപ്രീംകോടതി തിരുത്തി. തെരുവുനാക്കള്‍ക്ക് ഭക്ഷണം നല്‍കണമെങ്കില്‍ അവയെ ദത്തെടുക്കണമെന്ന് വാശിപിടിക്കുന്നത് ശരിയല്ലെന്നും സുപ്രീംകോടതി വിധിച്ചു. ഭരണഘടനയുടെ 51-എ വകുപ്പില്‍ ജീവികളോട് കരുണകാണിക്കണമെന്നുണ്ടെന്നും സുപ്രീംകോടതി പറയുന്നു. അതുപോലെ  ഓരോ മൃഗങ്ങള്‍ക്കും ഭക്ഷണവും അഭയവും നല്‍കണമെന്ന് അനുശാസിക്കുന്ന മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം 1960 ന്റെ ലംഘനം കൂടിയാണ് നാഗ് പൂര്‍ ബെഞ്ചിന്റെ വിധിയെന്നും സുപ്രീംകോടതി വാദിക്കുന്നു.  

നാഗ് പൂര്‍ ബെഞ്ചിന്റെ വിധി പ്രകാരം നഗാപൂര്‍ റൂറല്‍ എസ് പിയോട് തെരുവുനായശല്യം കര്‍ശനമായി നിയന്ത്രിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം പൊലീസ്  നിര്‍ദേശപ്രകാരം നാഗ്പൂര്‍ കോര്‍പറേഷന്‍ കൂട്ടത്തോടെ തെരുവുനായ്‌ക്കളെ പിടികൂടി കൊണ്ടുപോകാന്‍ തുടങ്ങിയിരുന്നു. ഇതിനിടെയാണ് സുപ്രീംകോടതിയില്‍ പരാതി എത്തിയതും ഇതിനെതിരെ പുതിയ വിധി വന്നതും. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ല.  

Tags: സുപ്രീംകോടതിപട്ടിക ജാതിതെരുവ് നായ്ക്കള്‍;ബോംബെ ഹൈക്കോടതിcorporationനാഗ്പൂര്‍തെരുവുനായ്നാഗ്പൂര്‍ ബെഞ്ചിന്‍റെ വിധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം
Kerala

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Thiruvananthapuram

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

Kerala

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.