Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദല്‍ഹി എക്സൈസ് നയം മദ്യനിര്‍മാതാക്കള്‍ക്ക് ചോര്‍ത്തി നല്‍കി; തെളിവുകള്‍ നശിപ്പിക്കാനായി സിസോദിയ ഉള്‍പ്പടെയുള്ളവര്‍ നശിപ്പിച്ചത് 140 ഫോണുകളെന്ന് ഇഡി

2021-22 ദല്‍ഹി എക്സൈസ് പോളിസിയില്‍ പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുത്ത ബിസിനസ് ഗ്രൂപ്പുകള്‍ക്ക് 100 കോടി രൂപ കൈക്കൂലി മുന്‍കൂറായി നല്‍കിയതായി നിരവധി പേര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2022, 02:38 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി എക്സൈസ് നയം പുറത്തിറങ്ങുന്നതിന് വളരെ മുമ്പുതന്നെ അത് ചില മദ്യനിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പടെയു്‌ളവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യ(പിഎംഎല്‍എ) കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനായി സിസോദിയ ഉള്‍പ്പെടുള്ള 34 ഓളം സംസ്ഥാനത്തെ വിഐപികള്‍ അവരുടെ പക്കലുണ്ടായിരുന്ന 140 ഓളം ഫോണുകളാണ് നശിപ്പിച്ചത്. ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കാനാണ് ഇതെന്നും ഇഡി വ്യാഴാഴ്ച കോടതിയെ അറിയിച്ചു. ഏകദേശം 1.20 കോടി രൂപ വിലമതിക്കുന്നതാണ് ഫോണുകളാണ് ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടത്.  

ഫ്രഞ്ച് വൈന്‍ കമ്പനിയായ പെര്‍നോഡ് റിക്കാര്‍ഡിന്റെ ദല്‍ഹി വിഭാഗം മേധാവി ബിനോയ് ബാബു, അരബിന്ദോ ഫാര്‍മ ലിമിറ്റഡിന്റെ ഡയറക്ടര്‍ പി ശരത് ചന്ദ്ര റെഡ്ഡി എന്നിവരെ ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് എക്‌സൈസ് നയം ചോര്‍ന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഇരുവരും ദല്‍ഹി സര്‍ക്കാരിലേയും എക്‌സൈസ് വകുപ്പിലേയും അംഗങ്ങള്‍ക്ക് കൈക്കൂലി നല്‍കി സ്വാധീനിച്ച് പല ആവശ്യങ്ങളും അവരാല്‍ നേടിയെടുത്തിട്ടുണ്ട്. ബിനോയിയുടെ ഇ മെയില്‍ അക്കൗണ്ടില്‍ നിന്നും ഇതുസംബന്ധിച്ച തെളിവുകളും ലഭിച്ചിട്ടുണ്ട്.  

2021-22 ദല്‍ഹി എക്സൈസ് പോളിസിയില്‍ പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുത്ത ബിസിനസ് ഗ്രൂപ്പുകള്‍ക്ക് 100 കോടി രൂപ കൈക്കൂലി മുന്‍കൂറായി നല്‍കിയതായി നിരവധി പേര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി ദല്‍ഹിയില്‍ ലിക്കറിന്റെ റീട്ടെയില്‍ ഷോപ്പുകള്‍ തുറക്കാനുള്ള സഹായങ്ങള്‍ ചെയ്തു നല്‍കിയിട്ടുണ്ട്. അഴിമതിയില്‍ ദല്‍ഹി എക്സൈസ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി സിസോദിയ, മദ്യവ്യവസായികള്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പങ്കാളിത്തമുണ്ട്.  

ശരത് ചന്ദ്ര റെഡ്ഡിയുടെ നേതൃത്വത്തിലാണ് ഇത്രയും വലിയ എക്‌സൈസ് അഴിമതിക്കായി ഗൂഢാലോചന നടത്തിയത്. റെഡ്ഡി വിവിധ ബിസിനസ്സ് ഉടമകളുമായും രാഷ്‌ട്രീയക്കാരുമായും ഇതുസംബന്ധിച്ച് സജീവമായി ആസൂത്രണം ചെയ്തിരുന്നെന്നും ഇഡി കുറ്റപ്പെടുത്തി.

ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരമാണ് എക്‌സൈസ് നയം സംബന്ധിച്ച് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എഫ്‌ഐആര്‍ ശ്രദ്ധയില്‍ പെട്ടതോടെ ഇഡിയും അന്വേഷണത്തിന് തുടക്കമിട്ടു. ഇതുമായി ബന്ധപ്പെട്ട് നിലവില്‍ 169 തെരച്ചിലുകളാണ് ഇഡി നടത്തിയിട്ടുള്ളത്.  

Tags: delhiഇഡിആം ആദ്മി മദ്യനയംഎക്‌സൈസ്aapഅരവിന്ദ് കേജരിവാള്‍ദല്‍ഹി എക്സൈസ് നയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)
India

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

India

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

Varadyam

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

അര്‍ജന്‍റീനയുടെ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ് നടത്തുന്ന അത്ഭുതകരമായ സേവ്

ആക്രമണപ്രത്യാക്രമണങ്ങളായി സ്പെയിനും അര്‍ജന്‍റീനയും; ആരും ഗോളടിക്കാതെ ആദ്യ പകുതി

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.