Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

രണ്ടാമനും മൂന്നാമനും…

ഗ്രൂപ്പിലെ കരുത്തര്‍ ക്രൊയേഷ്യയും ബെല്‍ജിയവുമാണെങ്കിലും പോരാട്ടവീര്യത്തിന് പേരുകേട്ടവരാണ് മറ്റ് രണ്ട് ടീമുകളും. ഗ്രൂപ്പിലെ സൂപ്പര്‍ പോരാട്ടം ഡിസംബര്‍ ഒന്നിന്, ക്രൊയേഷ്യയും ബെല്‍ജിയവും തമ്മില്‍.

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Nov 10, 2022, 11:05 am IST
in Football

2018 ലോകകപ്പിലെ റണ്ണേഴ്സപ്പുകളായ ക്രൊയേഷ്യയും മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയവും ഉള്‍പ്പെടുന്നതാണ് ഗ്രൂപ്പ് എഫ്. ഇവര്‍ക്കു പുറമെ കോണ്‍കകാഫ് മേഖലയില്‍ നിന്ന് കാനഡയും ആഫ്രിക്കയില്‍ നിന്ന് മൊറോക്കയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പിലെ കരുത്തര്‍ ക്രൊയേഷ്യയും ബെല്‍ജിയവുമാണെങ്കിലും പോരാട്ടവീര്യത്തിന് പേരുകേട്ടവരാണ് മറ്റ് രണ്ട് ടീമുകളും. ഗ്രൂപ്പിലെ സൂപ്പര്‍ പോരാട്ടം ഡിസംബര്‍ ഒന്നിന്, ക്രൊയേഷ്യയും ബെല്‍ജിയവും തമ്മില്‍.

ക്രൊയേഷ്യ

റഷ്യയില്‍ റണ്ണേഴ്സപ്പായ ക്രൊയേഷ്യയുടെ ആറാം ലോകകപ്പാണിത്. 1998-ല്‍ അവരുടെ ആദ്യ ലോകകപ്പില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു. യോഗ്യതാ റൗണ്ടില്‍ കളിച്ച പത്തില്‍ 7 വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമടക്കം 23 പോയിന്റുമായി ഗ്രുപ്പ് ജേതാക്കളായാണ് ക്രൊയേഷ്യ ഖത്തറിലേക്കെത്തുന്നത്.

മികച്ച താരനിരയാണ് അവരുടെ കരുത്ത്. ലോക ഫുട്ബോളറായ ലൂക്ക മോഡ്രിച്ച് എന്ന മിഡ്ഫീല്‍ഡ് മാന്ത്രികന്റെ ചിറകിലേറി കിരീടം ലക്ഷ്യമിട്ടാണ് അവരുടെ വരവ്. ഒരുപിടി മികച്ച താരങ്ങളും അവര്‍ക്കുണ്ട്. ഇവാന്‍ പെരിസിച്ച്, ആന്‍ഡ്രെ കര്‍മാറിച്ച്, മാഴ്‌സെലോ ബ്രോസോവിച്ച്, മാത്തേയു കൊവാസിച്ച് തുടങ്ങി യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന താരനിര. ഡാല്‍കോ ഡാലിച്ചാണ് പരിശീലകന്‍.

ബെല്‍ജിയം

ഫിഫ റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയം സൂപ്പര്‍ താരങ്ങളുള്ളവര്‍. ലോകകപ്പില്‍ കളിക്കാനിറങ്ങുന്നത് 14-ാം തവണ. റഷ്യന്‍ ലോകകപ്പിലെ മൂന്നാം സ്ഥാനം മികച്ച പ്രകടനം. 1986-ലെ മെക്സിക്കോ ലോകകപ്പില്‍ നാലാം സ്ഥാനവുമുണ്ട്. യോഗ്യതാ റൗണ്ടില്‍ എട്ടില്‍ ആറ് വിജയവും രണ്ട് സമനിലയും നേടിയാണ് ഗ്രൂപ്പ് ഇയില്‍ നിന്ന് കെവിന്‍ ഡി ബ്രൂയന്റെ ബെല്‍ജിയം ഖത്തറിലേക്ക് വരുന്നത്.  

ഈഡന്‍ ഹസാര്‍ഡ്, റൊമേലു ലുകാകു, ഡ്രൈസ് മെര്‍ട്ടന്‍സ്, തിബോട്ട് കുര്‍ട്ടോയിസ്,  യാന്‍ വെര്‍ട്ടോഗന്‍, യാനിക് കരാസ്‌കോ തുടങ്ങി ലോക ഫുട്ബോളിലെ ഒരുപിടി സൂപ്പര്‍ താരങ്ങളുമായി എത്തുന്ന ബെല്‍ജിയം ഇത്തവണ ലക്ഷ്യമിടുന്നത് കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനമാണ്. സ്പെയ്ന്‍കാരന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസാണ് പരിശീലകന്‍.  

മൊറാക്കോ

ആഫ്രിക്കന്‍ കരുത്തുമായെത്തുന്ന മൊറാക്കോയുടെ ആറാം ലോകകപ്പാണിത്. 1986ലെ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നതാണ് മികച്ച നേട്ടം. ആഫ്രിക്കന്‍ യോഗ്യതാ മത്സരത്തിന്റെ മൂന്നാം റൗണ്ടില്‍ കോംഗോയെ തകര്‍ത്താണ് ഖത്തറിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്.  

മൊറോക്കോക്കാരന്‍ തന്നെയായ വാലിഡ് റെഗ്രാഗ്യുവാണ് പരിശീലകന്‍. ഹാകിം ഹിയെച്ച്, മുനിര്‍ എല്‍ ഹദാദി, യൂസഫ് എന്‍ നെസ്രി, യാസിനെ ബൗനൗ, യൂനസ് ബല്‍ഹാന്‍ഡ തുടങ്ങിയവരാണ് ടീമിലെ പ്രമുഖര്‍.

കാനഡ

ചരിത്രത്തില്‍ രണ്ടാം തവണയാണ് കാനഡ ലോകകപ്പ് കളിക്കാനെത്തുന്നത്. ആദ്യം കളിച്ചത് 1986-ല്‍. അതിനുശേഷം 36 വര്‍ഷം കാത്തിരുന്നു. ഇത്തവണ കോണ്‍കകാഫ് മേഖലയില്‍ നിന്ന് മെക്സിക്കോയെയും അമേരിക്കയെയും പിന്തള്ളി ഒന്നാം സ്ഥാനക്കാരായാണ് കാനഡ ഖത്തര്‍ ടിക്കറ്റ് നേടിയത്. യോഗ്യതാ റൗണ്ടില്‍ 14 മത്സരങ്ങളില്‍ എട്ട് ജയവും നാല് സമനിലയും രണ്ട് തോല്‍വിയും. ഇംഗ്ലണ്ടുകാരനായ ജോണ്‍ ഹെര്‍ഡ്മാനാണ് പരിശീലകന്‍. ലൂക്കാസ് കവാല്ലിനി, ജൂനിയര്‍ ഹോയിലറ്റ്, സാമുവല്‍ പെയ്റ്റെ, ജോനാഥന്‍ ഒസാറിയോ, ലിയാം ഫ്രേസര്‍, ഡാനിയേല്‍ ഹെന്റി എന്നിവരാണ് ടീമിലെ പ്രമുഖര്‍.

Tags: footballQuaterഫിഫ ലോകകപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടറില്‍ ബയേണ്‍-റയല്‍ മത്സരത്തില്‍ നിന്ന്‌
Football

ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പ്: ബയേണ്‍-പിഎസ്ജി, ആഴ്‌സണല്‍-അത്‌ലറ്റിക്കോ

ആഴ്‌സണലിന്റെ കായി ഹാവേര്‍ട്‌സ് ആദ്യപാദത്തില്‍ ഗോള്‍ നേടിയപ്പോള്‍
Football

ചാമ്പ്യന്‍സ് ലീഗ്: മുന്നേറ്റം ഉറപ്പിക്കാന്‍ ആഴ്‌സണല്‍

ഹാരി കെയ്ന്‍, വിനീഷ്യസ് ജൂനിയര്‍
Football

ആവേശപ്പോരിന് റയല്‍-ബയേണ്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.