Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൈജീരിയ്‌ക്ക് കൈമാറുന്നതില്‍ നിന്നും തടഞ്ഞ കേന്ദ്ര വിദേശമന്ത്രാലയത്തിനും ഇന്ത്യന്‍ എംബസിക്കും നന്ദി പറഞ്ഞ് സനു ജോസ്

ഇക്വറ്റോറിയല്‍ ഗിനി തടവുകാരനാക്കിയ മലയാളി ഓഫീസര്‍ സനു ജോസിനെ നൈജീരിയയ്‌ക്ക് കൈമാറുന്നത് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച ഇടപെട്ട് ത‍ടഞ്ഞു. "വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ട് എന്റെ മോചനം സുരക്ഷിതമാക്കിയതില്‍ സന്തോഷം"- നൈജീരിയയ്‌ക്ക് കൈമാറുന്നത് തടഞ്ഞ കേന്ദ്രസര്‍ക്കാരിന് നന്ദിയായി സനു ജോസ് പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2022, 05:36 pm IST
in India

ന്യൂദല്‍ഹി: ഇക്വറ്റോറിയല്‍ ഗിനിയ നേവിക്കാര്‍ തടവുകാരനാക്കിയ മലയാളി ഓഫീസര്‍ സനു ജോസ് ഉള്‍പ്പെടെയുള്ളവരെ നൈജീരിയയ്‌ക്ക് കൈമാറുന്നത് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച ഇടപെട്ട് ത‍ടഞ്ഞു. കപ്പലില്‍ തടവുകാരായി വെച്ചിരുന്ന 15 ഇന്ത്യക്കാരെയും പഴയതുപോലെ ഹോട്ടലിലേക്ക് മാറ്റിത്താമസിപ്പിച്ചതായി ഇതിലെ ഒരു നാവകനായ മില്‍ട്ടന്റെ ഭാര്യ ശീതള്‍ അറിയിച്ചു.  ചീഫ് ഓഫീസറായ സനു ജോസിനെ വീണ്ടും എംടി ഹിറോയിക് ഇഡുന്‍ എന്ന കപ്പലിലേക്ക് തിരിച്ചെത്തിച്ചു. 

“വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ട് എന്റെ മോചനം സുരക്ഷിതമാക്കിയതില്‍ സന്തോഷം”- നൈജീരിയയ്‌ക്ക് കൈമാറുന്നത് തടഞ്ഞ കേന്ദ്രസര്‍ക്കാരിന് നന്ദിയായി സനു ജോസ് പ്രതികരിച്ചു. കപ്പല്‍ എണ്ണ കക്കാന്‍ വരുന്നതാണെന്ന സംശയത്തിലാണ് ഗിനിയ നേവി ഈ കപ്പല്‍ ജീവനക്കാരെ തടവുകരായി പിടിച്ചത്. കപ്പല്‍ അന്താരാഷ്‌ട്ര അതിര്‍ത്തി ലംഘിച്ച് സഞ്ചരിച്ചതായും പറയുന്നു.  

തിങ്കളാഴ്ചയാണ് മലയാളിയായ സനു ജോസ് ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഓഫീസര്‍മാരെ ഇക്വറ്റോറിയല്‍ ഗിനിയ തടവിലാക്കിയത്. രണ്ട് മലയാളികള്‍ ഇതില്‍ ഉണ്ട്. ഒരാള്‍ സനു ജോസും മറ്റൊരാള്‍ കൊല്ലം സ്വദേശി വിജിതും.  അതേ സമയം 15 പേരെ ഒരു ഹോട്ടല്‍ മുറിയില്‍ തടവുകാരായി വെച്ചതുപോലെയാണ് താമസിപ്പിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. കൊല്ലം സ്വദേശി വിജിത്താണ് ഇതേക്കുറിച്ച് വീഡിയോയില്‍ അറിയിച്ചത്. വേണ്ടത്ര ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും പറയുന്നു. 

കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെട്ട് ഉദ്യോഗസ്ഥരുടെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചിരുന്നു. എംടി ഹെറോയിക് ഇഡുന്‍ എന്ന കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസ് വീണ്ടും ഹോട്ടലില്‍ മടങ്ങിയെത്തിയതായി പറയുന്നു.  

അറസ്റ്റിന് ശേഷം ഇക്വറ്റോറിയില്‍ ഗനിയയിലെ ഒരു നാവികകപ്പലിലേക്ക് മാറ്റിയ സനു ജോസിനെ നൈജീരിയന്‍ നാവികസേനയ്‌ക്ക് കൈമാറാന്‍ ഇരുന്നതായിരുന്നു. അതിനിടെയാണ് വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ട് നീക്കം തടഞ്ഞത്. “വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ട് എന്റെ മോചനം സുരക്ഷിതമാക്കിയതില്‍ സന്തോഷം. വീട്ടിലെത്തിയാല്‍ മാത്രമേ പൂര്‍ണ്ണസമാധാനുണ്ടാകൂ സനു ജോസ് പറയുന്നു. ആഗസ്ത് പകുതി മുതല്‍ 16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 പേര്‍ കപ്പലില്‍ തടവിലാണ്. അതിര്‍ത്തി ലംഘിച്ച് കപ്പലോടിച്ചതിന് ശിക്ഷയായാണ് അറസ്റ്റും തടവും. 

Tags: transferജയശങ്കര്‍ഡോ. എസ്. ജയശങ്കര്‍ഇന്ത്യന്‍ എംബസിഎംബസിNigeriaസനു ജോസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലി: പാലക്കാട്ടെ 15 ജി എസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

Kerala

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടപെടല്‍

Kerala

സംസ്ഥാനത്തെ പൊലീസ് എസ്എച്ച്ഒമാര്‍ക്ക് സ്ഥലം മാറ്റം, സര്‍ക്കാര്‍ തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

Kerala

എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റി,ദിലീപിനെ കുറ്റമുക്തനാക്കി വിധി പറഞ്ഞ ജഡ്ജി

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.