Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൈജീരിയ്‌ക്ക് കൈമാറുന്നതില്‍ നിന്നും തടഞ്ഞ കേന്ദ്ര വിദേശമന്ത്രാലയത്തിനും ഇന്ത്യന്‍ എംബസിക്കും നന്ദി പറഞ്ഞ് സനു ജോസ്

ഇക്വറ്റോറിയല്‍ ഗിനി തടവുകാരനാക്കിയ മലയാളി ഓഫീസര്‍ സനു ജോസിനെ നൈജീരിയയ്‌ക്ക് കൈമാറുന്നത് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച ഇടപെട്ട് ത‍ടഞ്ഞു. "വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ട് എന്റെ മോചനം സുരക്ഷിതമാക്കിയതില്‍ സന്തോഷം"- നൈജീരിയയ്‌ക്ക് കൈമാറുന്നത് തടഞ്ഞ കേന്ദ്രസര്‍ക്കാരിന് നന്ദിയായി സനു ജോസ് പ്രതികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2022, 05:36 pm IST
in India

ന്യൂദല്‍ഹി: ഇക്വറ്റോറിയല്‍ ഗിനിയ നേവിക്കാര്‍ തടവുകാരനാക്കിയ മലയാളി ഓഫീസര്‍ സനു ജോസ് ഉള്‍പ്പെടെയുള്ളവരെ നൈജീരിയയ്‌ക്ക് കൈമാറുന്നത് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച ഇടപെട്ട് ത‍ടഞ്ഞു. കപ്പലില്‍ തടവുകാരായി വെച്ചിരുന്ന 15 ഇന്ത്യക്കാരെയും പഴയതുപോലെ ഹോട്ടലിലേക്ക് മാറ്റിത്താമസിപ്പിച്ചതായി ഇതിലെ ഒരു നാവകനായ മില്‍ട്ടന്റെ ഭാര്യ ശീതള്‍ അറിയിച്ചു.  ചീഫ് ഓഫീസറായ സനു ജോസിനെ വീണ്ടും എംടി ഹിറോയിക് ഇഡുന്‍ എന്ന കപ്പലിലേക്ക് തിരിച്ചെത്തിച്ചു. 

“വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ട് എന്റെ മോചനം സുരക്ഷിതമാക്കിയതില്‍ സന്തോഷം”- നൈജീരിയയ്‌ക്ക് കൈമാറുന്നത് തടഞ്ഞ കേന്ദ്രസര്‍ക്കാരിന് നന്ദിയായി സനു ജോസ് പ്രതികരിച്ചു. കപ്പല്‍ എണ്ണ കക്കാന്‍ വരുന്നതാണെന്ന സംശയത്തിലാണ് ഗിനിയ നേവി ഈ കപ്പല്‍ ജീവനക്കാരെ തടവുകരായി പിടിച്ചത്. കപ്പല്‍ അന്താരാഷ്‌ട്ര അതിര്‍ത്തി ലംഘിച്ച് സഞ്ചരിച്ചതായും പറയുന്നു.  

തിങ്കളാഴ്ചയാണ് മലയാളിയായ സനു ജോസ് ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഓഫീസര്‍മാരെ ഇക്വറ്റോറിയല്‍ ഗിനിയ തടവിലാക്കിയത്. രണ്ട് മലയാളികള്‍ ഇതില്‍ ഉണ്ട്. ഒരാള്‍ സനു ജോസും മറ്റൊരാള്‍ കൊല്ലം സ്വദേശി വിജിതും.  അതേ സമയം 15 പേരെ ഒരു ഹോട്ടല്‍ മുറിയില്‍ തടവുകാരായി വെച്ചതുപോലെയാണ് താമസിപ്പിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. കൊല്ലം സ്വദേശി വിജിത്താണ് ഇതേക്കുറിച്ച് വീഡിയോയില്‍ അറിയിച്ചത്. വേണ്ടത്ര ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും പറയുന്നു. 

കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെട്ട് ഉദ്യോഗസ്ഥരുടെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചിരുന്നു. എംടി ഹെറോയിക് ഇഡുന്‍ എന്ന കപ്പലിലെ ചീഫ് ഓഫീസറായ സനു ജോസ് വീണ്ടും ഹോട്ടലില്‍ മടങ്ങിയെത്തിയതായി പറയുന്നു.  

അറസ്റ്റിന് ശേഷം ഇക്വറ്റോറിയില്‍ ഗനിയയിലെ ഒരു നാവികകപ്പലിലേക്ക് മാറ്റിയ സനു ജോസിനെ നൈജീരിയന്‍ നാവികസേനയ്‌ക്ക് കൈമാറാന്‍ ഇരുന്നതായിരുന്നു. അതിനിടെയാണ് വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ട് നീക്കം തടഞ്ഞത്. “വിദേശകാര്യമന്ത്രാലയവും ഇന്ത്യന്‍ എംബസിയും ഇടപെട്ട് എന്റെ മോചനം സുരക്ഷിതമാക്കിയതില്‍ സന്തോഷം. വീട്ടിലെത്തിയാല്‍ മാത്രമേ പൂര്‍ണ്ണസമാധാനുണ്ടാകൂ സനു ജോസ് പറയുന്നു. ആഗസ്ത് പകുതി മുതല്‍ 16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 പേര്‍ കപ്പലില്‍ തടവിലാണ്. അതിര്‍ത്തി ലംഘിച്ച് കപ്പലോടിച്ചതിന് ശിക്ഷയായാണ് അറസ്റ്റും തടവും. 

Tags: transferജയശങ്കര്‍ഡോ. എസ്. ജയശങ്കര്‍ഇന്ത്യന്‍ എംബസിഎംബസിNigeriaസനു ജോസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

Kerala

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്ത കേസിലെ പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം, മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെയോ?

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ റീനയെ സ്ഥലം മാറ്റിയ നടപടിക്ക് സ്‌റ്റേ

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

World

നൈജീരിയയിൽ 17 കർഷകരെ തോക്കുധാരികൾ കൊലപ്പെടുത്തി : അക്രമം നടന്നത് വയലിൽ പണിയെടുക്കുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.