Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കോഹ്ലി നടത്തിയത് വ്യാജ ത്രോ; അഞ്ചു പെനാല്‍റ്റി റണ്‍സ് ലഭിച്ചില്ല; ആരോപണവുമായി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നൂറുല്‍ ഹസന്‍ (വീഡിയോ)

ഐസിസി പ്ലേയിംഗ് റൂള്‍ പ്രകാരം ബാറ്റ്‌സ്മാന്‍മാരെ മനപ്പൂര്‍വ്വം ശ്രദ്ധ വ്യതിചലിപ്പിക്കാനോ വഞ്ചനയിലൂടെ ബാറ്റര്‍ക്കു തടസം സൃഷ്ടിക്കുകയോ ചെയ്താല്‍ ഡെഡ് ബോള്‍ വിളിക്കുകയും അഞ്ച് പെനാല്‍റ്റി റണ്ണുകള്‍ നല്‍കുകയും ചെയ്യാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2022, 01:40 pm IST
in Cricket

മെല്‍ബെണ്‍: ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിക്കെതിരേ ‘വ്യാജ ഫീല്‍ഡിംഗ്’ ആരോപണം ഉന്നയിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ബാറ്റര്‍ നൂറുല്‍ ഹസന്‍. വിരാട് കോഹ്ലിയുടെ വ്യാജ ത്രോ അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോയതിനാല്‍ ഇന്ത്യക്കെതിരായ സുപ്രധാന മത്സരത്തില്‍ തന്റെ ടീമിന് അഞ്ച് സുപ്രധാന പെനാല്‍റ്റി റണ്‍സ് നഷ്ടമായെന്നും ഹസന്‍ പറഞ്ഞു. മഴയെ തുടര്‍ന്ന് 16 ഓവറില്‍ 151 റണ്‍സ് എന്ന പുതുക്കിയ വിജയലക്ഷ്യം കാണാതെ ബംഗ്ലാദേശ് അഞ്ച് റണ്‍സിനു തന്നെയാണ് തോറ്റത്.  തോല്‍വി അംഗീകരിച്ച് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ രംഗത്തെത്തിയപ്പോള്‍ അവസാന ഓവറില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ഒരു സിക്‌സും ബൗണ്ടറിയും പറത്തി ബംഗ്ലാദേശിനെ കളിയില്‍ തിരികെ എത്തിച്ച കളിക്കാരാനായിരുന്നു നൂറുല്‍.  

മഴയ്‌ക്കു ശേഷം കളി പുനരാരംഭിക്കുമ്പോള്‍ നനഞ്ഞ ഔട്ട്ഫീല്‍ഡ് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.. പക്ഷേ ഞങ്ങള്‍ക്ക് അഞ്ച് റണ്‍സ് ലഭിക്കുമായിരുന്ന ഒരു വ്യാജ ത്രോയും ഉണ്ടായിരുന്നു. അമ്പയര്‍മാരായ ക്രിസ് ബ്രൗണും മറെയ്‌സ് ഇറാസ്മസും സംഭവത്തെ അവഗണിച്ചുവെുന്നും ഹസന്‍ ആരോപിച്ചു.

ഏഴാം ഓവറിലായിരുന്നു നൂറുല്‍ പറഞ്ഞ സംഭവം. ബൗണ്ടറിയില്‍ നിന്ന് അര്‍ഷ്ദീപ് പന്ത് ഫീല്‍ഡ് ചെയ്ത് ബൗളര്‍ക്കു നേരേ എറിഞ്ഞു. എന്നാല്‍, ഇരുവര്‍ക്കും മധ്യേ നിന്നിരുന്ന കോഹ്‌ലി പന്ത് തന്റെ കൈയില്‍ ലഭിച്ചെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ബാറ്റിങ് എന്‍ഡിലേക്ക് ത്രോ ചെയ്യുന്നതായി ആക്ഷന്‍ കാണിച്ചു.  ബാറ്റര്‍മാരായ ലിറ്റണ്‍ ദാസും നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും  കോഹ്‌ലിയെ ശ്രദ്ധിച്ച പോലുമുണ്ടായിരുന്നില്ല.

ഐസിസി പ്ലേയിംഗ്  റൂള്‍ പ്രകാരം ബാറ്റ്‌സ്മാന്‍മാരെ മനപ്പൂര്‍വ്വം ശ്രദ്ധ വ്യതിചലിപ്പിക്കാനോ  വഞ്ചനയിലൂടെ ബാറ്റര്‍ക്കു തടസം സൃഷ്ടിക്കുകയോ ചെയ്താല്‍ ഡെഡ് ബോള്‍ വിളിക്കുകയും അഞ്ച് പെനാല്‍റ്റി റണ്ണുകള്‍ നല്‍കുകയും ചെയ്യാം. കോഹ്‌ലി വ്യാജ ഫീല്‍ഡിംഗാണെന്ന് നൂറുല്‍ ആരോപിച്ചെങ്കിലും ബാറ്റര്‍മാരായ ഷാന്റോയോ ലിറ്റണോ കോഹ്‌ലിയെ നോക്കിയിരുന്നില്ല, അതിനാല്‍ അവരുടെ ശ്രദ്ധ തിരിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നു. .

Tags: ബംഗ്ലാദേശ്Virat Kohliവ്യാജഫീല്‍ഡിങ്ങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

Entertainment

വിരാട് കോഹ്ലിയുടെ ഭാര്യയും മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യയും തമ്മിൽ കലിപ്പിൽ.എന്താണ് കാരണം

Bollywood

അനുഷ്കയും സാക്ഷിയും തമ്മിൽ പിണക്കത്തിലോ ? ഇരുവരും ഒരുമിച്ച് പഠിച്ച സഹപാഠികൾ

Cricket

പ്ലെയർ ഓഫ് ദി മാച്ച്; സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനടുത്ത് വിരാട് കോഹ്‌ലി, ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനം

പുതിയ വാര്‍ത്തകള്‍

മലയ്ക്ക് പോകാന്‍ മലയിട്ട രാം ചരണ്‍ നഗ്നപാദനായി എസ്. എസ്. രാജമൗലിയോടൊപ്പം ഒരു പരിപാടിയില്‍ (ഇടത്ത്) രാം ചരണ്‍ പെഡ്ഡി എന്ന സിനിമയില്‍ (വലത്ത്)

മലയ്‌ക്ക് മാലയിടുമ്പോള്‍ ചെരിപ്പിടാതെ നടക്കുന്ന ഈ അയ്യപ്പഭക്തനാണോ ബോക്സോഫീസില്‍ 300 കോടി വാരിക്കൂട്ടിയ നായകനെന്ന് അത്ഭുതം

ഇന്ത്യൻ വ്യോമാതിർത്തി കടന്നാൽ ഇനി ചാമ്പലാകും ; ശത്രു വിമാനങ്ങൾക്കും , മിസൈലുകൾക്കും താക്കീത് ; കണ്ണിമയ്‌ക്കാത്ത ജാഗ്രതയുമായി വരുന്നു അവാക്സ് നേത്ര

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി; തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ചു

കൗൺസിലർ സുഗതൻ ജനകീയ നേതാവ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും: കരമന ജയൻ

യൂറോപ്യന്‍ രാജ്യങ്ങളുടെ വായടപ്പിച്ച് ജയശങ്കര്‍ ഫിന്‍ലാന്‍റില്‍ നടത്തിയ നയതന്ത്ര വിമര്‍ശനങ്ങള്‍ ഇന്ത്യയ്‌ക്ക് കയ്യടി നേടിക്കൊടുക്കുമ്പോള്‍

എൻ ഡി എ സർക്കാരിന്റെ 12വർഷം; മോദി ഭരണത്തിൽ കേരളത്തിൽ വികസനക്കുതിപ്പ്: രാജീവ് ചന്ദ്രശേഖർ

സിപിഐ വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന രാഹുല്‍ കുമാര്‍ എസ്.ആറിന്റെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം

തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ സിപിഐ പ്രവർത്തകർ ബിജെപിയിൽ ചേർന്നു

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഒരാള്‍ കൂടി അറസ്റ്റില്‍

തെന്മല പുനർജനി അഭയകേന്ദ്രത്തിൽ വയോധികർക്ക് ക്രൂര പീഡനം; ഉടമ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.