Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കോഹ്ലി നടത്തിയത് വ്യാജ ത്രോ; അഞ്ചു പെനാല്‍റ്റി റണ്‍സ് ലഭിച്ചില്ല; ആരോപണവുമായി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നൂറുല്‍ ഹസന്‍ (വീഡിയോ)

ഐസിസി പ്ലേയിംഗ് റൂള്‍ പ്രകാരം ബാറ്റ്‌സ്മാന്‍മാരെ മനപ്പൂര്‍വ്വം ശ്രദ്ധ വ്യതിചലിപ്പിക്കാനോ വഞ്ചനയിലൂടെ ബാറ്റര്‍ക്കു തടസം സൃഷ്ടിക്കുകയോ ചെയ്താല്‍ ഡെഡ് ബോള്‍ വിളിക്കുകയും അഞ്ച് പെനാല്‍റ്റി റണ്ണുകള്‍ നല്‍കുകയും ചെയ്യാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2022, 01:40 pm IST
in Cricket

മെല്‍ബെണ്‍: ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിക്കെതിരേ ‘വ്യാജ ഫീല്‍ഡിംഗ്’ ആരോപണം ഉന്നയിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ബാറ്റര്‍ നൂറുല്‍ ഹസന്‍. വിരാട് കോഹ്ലിയുടെ വ്യാജ ത്രോ അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ പോയതിനാല്‍ ഇന്ത്യക്കെതിരായ സുപ്രധാന മത്സരത്തില്‍ തന്റെ ടീമിന് അഞ്ച് സുപ്രധാന പെനാല്‍റ്റി റണ്‍സ് നഷ്ടമായെന്നും ഹസന്‍ പറഞ്ഞു. മഴയെ തുടര്‍ന്ന് 16 ഓവറില്‍ 151 റണ്‍സ് എന്ന പുതുക്കിയ വിജയലക്ഷ്യം കാണാതെ ബംഗ്ലാദേശ് അഞ്ച് റണ്‍സിനു തന്നെയാണ് തോറ്റത്.  തോല്‍വി അംഗീകരിച്ച് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ രംഗത്തെത്തിയപ്പോള്‍ അവസാന ഓവറില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ഒരു സിക്‌സും ബൗണ്ടറിയും പറത്തി ബംഗ്ലാദേശിനെ കളിയില്‍ തിരികെ എത്തിച്ച കളിക്കാരാനായിരുന്നു നൂറുല്‍.  

മഴയ്‌ക്കു ശേഷം കളി പുനരാരംഭിക്കുമ്പോള്‍ നനഞ്ഞ ഔട്ട്ഫീല്‍ഡ് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.. പക്ഷേ ഞങ്ങള്‍ക്ക് അഞ്ച് റണ്‍സ് ലഭിക്കുമായിരുന്ന ഒരു വ്യാജ ത്രോയും ഉണ്ടായിരുന്നു. അമ്പയര്‍മാരായ ക്രിസ് ബ്രൗണും മറെയ്‌സ് ഇറാസ്മസും സംഭവത്തെ അവഗണിച്ചുവെുന്നും ഹസന്‍ ആരോപിച്ചു.

ഏഴാം ഓവറിലായിരുന്നു നൂറുല്‍ പറഞ്ഞ സംഭവം. ബൗണ്ടറിയില്‍ നിന്ന് അര്‍ഷ്ദീപ് പന്ത് ഫീല്‍ഡ് ചെയ്ത് ബൗളര്‍ക്കു നേരേ എറിഞ്ഞു. എന്നാല്‍, ഇരുവര്‍ക്കും മധ്യേ നിന്നിരുന്ന കോഹ്‌ലി പന്ത് തന്റെ കൈയില്‍ ലഭിച്ചെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ബാറ്റിങ് എന്‍ഡിലേക്ക് ത്രോ ചെയ്യുന്നതായി ആക്ഷന്‍ കാണിച്ചു.  ബാറ്റര്‍മാരായ ലിറ്റണ്‍ ദാസും നജ്മുല്‍ ഹൊസൈന്‍ ഷാന്റോയും  കോഹ്‌ലിയെ ശ്രദ്ധിച്ച പോലുമുണ്ടായിരുന്നില്ല.

ഐസിസി പ്ലേയിംഗ്  റൂള്‍ പ്രകാരം ബാറ്റ്‌സ്മാന്‍മാരെ മനപ്പൂര്‍വ്വം ശ്രദ്ധ വ്യതിചലിപ്പിക്കാനോ  വഞ്ചനയിലൂടെ ബാറ്റര്‍ക്കു തടസം സൃഷ്ടിക്കുകയോ ചെയ്താല്‍ ഡെഡ് ബോള്‍ വിളിക്കുകയും അഞ്ച് പെനാല്‍റ്റി റണ്ണുകള്‍ നല്‍കുകയും ചെയ്യാം. കോഹ്‌ലി വ്യാജ ഫീല്‍ഡിംഗാണെന്ന് നൂറുല്‍ ആരോപിച്ചെങ്കിലും ബാറ്റര്‍മാരായ ഷാന്റോയോ ലിറ്റണോ കോഹ്‌ലിയെ നോക്കിയിരുന്നില്ല, അതിനാല്‍ അവരുടെ ശ്രദ്ധ തിരിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നു. .

Tags: ബംഗ്ലാദേശ്Virat Kohliവ്യാജഫീല്‍ഡിങ്ങ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

Entertainment

വിരാട് കോഹ്ലിയുടെ ഭാര്യയും മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യയും തമ്മിൽ കലിപ്പിൽ.എന്താണ് കാരണം

Bollywood

അനുഷ്കയും സാക്ഷിയും തമ്മിൽ പിണക്കത്തിലോ ? ഇരുവരും ഒരുമിച്ച് പഠിച്ച സഹപാഠികൾ

Cricket

പ്ലെയർ ഓഫ് ദി മാച്ച്; സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനടുത്ത് വിരാട് കോഹ്‌ലി, ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനം

പുതിയ വാര്‍ത്തകള്‍

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.