Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അടിയന്തിരമായി ഉക്രൈന്‍ വിടാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍; ഉക്രൈന്‍ വിടാന്‍ കഴിയുന്ന അഞ്ച് അതിര്‍ത്തികള്‍ നിര്‍ദേശിച്ച് കേന്ദ്രം

റഷ്യ ഉക്രൈന്റെ വൈദ്യുതി പ്ലാന്‍റുകളില്‍ ആക്രമണം ശക്തമാക്കിയതോടെ ഇന്ത്യക്കാരോടും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോടും ഉടന്‍ ഉക്രൈന്‍ വിടാന്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍. ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍വിദ്യാര്‍ത്ഥികള്‍ക്കും രക്ഷപ്പെടാന്‍ കഴിയുന്ന അഞ്ച് അതിര്‍ത്തികളും അവ മുറിച്ചു കടക്കാന്‍വേണ്ട മുന്‍കരുതല്‍, രേഖകള്‍ എന്തൊക്കെ എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമായി വിവരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2022, 03:42 pm IST
in India

ന്യൂദല്‍ഹി: റഷ്യ ഉക്രൈന്റെ വൈദ്യുതി പ്ലാന്‍റുകളില്‍  ആക്രമണം ശക്തമാക്കിയതോടെ ഇന്ത്യക്കാരോടും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോടും ഉടന്‍ ഉക്രൈന്‍ വിടാന്‍ വീണ്ടും കേന്ദ്രസര്‍ക്കാര്‍. ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍വിദ്യാര്‍ത്ഥികള്‍ക്കും രക്ഷപ്പെടാന്‍ കഴിയുന്ന അഞ്ച് അതിര്‍ത്തികളും അവ മുറിച്ചു കടക്കാന്‍വേണ്ട മുന്‍കരുതല്‍, രേഖകള്‍ എന്തൊക്കെ എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.  പ്രാണരക്ഷാര്‍ത്ഥം എത്രയും വേഗം രാജ്യം വിട്ടുവരാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. റഷ്യയുടെ ആക്രമണം വരും മണിക്കൂറുകളില്‍ കൂടുതല്‍ ശക്തമായേക്കുമെന്ന സൂചനയാണ് ഉടനെ ഉക്രൈന്‍ വിടാനുള്ള നിര്‍ദേശത്തിന് പിന്നില്‍.  

ആരും ഉക്രൈനിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ഇക്കുറി സുരക്ഷിതമായി ഉക്രൈന്‍ വിടാന്‍ സഹായിക്കുന്ന മുറിച്ചുകടക്കേണ്ട അഞ്ച് അതിര്‍ത്തികളും വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി നല്‍കിയിട്ടുണ്ട്. ഉക്രൈന്‍-ഹംഗറി, ഉക്രൈന്‍-സ്ലൊവാക്യ, ഉക്രൈന്‍- മോള്‍ഡോവ, ഉക്രൈന്‍-പോളണ്ട്, ഉക്രൈന്‍-റൊമാനിയ എന്നീ അതിര്‍ത്തികള്‍ മുറിച്ചുകടക്കാനാണ് നിര്‍ദേശം. യാത്ര ചെയ്യുമ്പോള്‍ മുന്‍കരുതലെടുക്കാനും നിര‍്ദേശിച്ചിട്ടുണ്ട്.  

1. ഉക്രന്‍ -ഹംഗറി അതിര്‍ത്തി: സകര്‍പതിയ പ്രദേശത്താണ് ചെക് പോയിന്‍റുള്ളത്. ട്രെയിനില്‍ ആദ്യം ചോപ് സിറ്റിയില്‍ എത്തണം. പാസ്പോര്‍ട്ട്, ഉക്രൈന്‍ റസിഡന്റെ പെര്‍മിറ്റ്, സ്റ്റുഡന്‍റ് കാര്‍ഡ് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ്, വിമാനടിക്കറ്റ് എന്നിവ മറക്കാതെ കയ്യില്‍ കരുതണം.  

2. ഉക്രൈന്‍-സ്ലൊവാക്യ അതിര്‍ത്തി: സകര്‍പതിയയില്‍ തന്നെയാണ് ചെക് പോയിന്‍റുകള്‍. അംഗീകൃത ഷെന്‍ജന്‍ വിസ വേണം. വിസ കിട്ടാന്‍ അംഗീകൃത പാസ്പോര്‍ട്, ഉക്രൈന്‍ റസിഡന്‍റ് പെര്‍മിറ്റ്, സ്റ്റുഡന്‍റ് കാര്‍ഡ് എന്നിവ വേണം.  

3. ഉക്രൈന്‍- മൊള്‍ഡോവ അതിര്‍ത്തി:ചെര്‍നിവെറ്റ്സ്ക, വിന്നിറ്റ്സ്ക, ഒഡെസ്ക എന്നിവയാണ് ചെക് പോയിന്‍റുകള്‍. മൊള്‍ഡോവ വിസ വേണം. കീവിലെ മോള്‍ഡൊവ എംബസിയില്‍ നിന്നും വിസ സംഘടിപ്പിക്കാം. വിസ കിട്ടാന്‍ അംഗീകൃത പാസ്പോര്‍ട്, ഉക്രൈന്‍ റസിഡന്‍റ് പെര്‍മിറ്റ്, സ്റ്റുഡന്‍റ് കാര്‍ഡ് എന്നിവ വേണം.  

4.ഉക്രൈന്‍-പോളണ്ട് അതിര്‍ത്തി :വിവിസ്ക, വോളിന്‍സ്ക എന്നിവിടങ്ങളില്‍ ചെക് പോയിന്‍റുകള്‍ ഉണ്ട്. അംഗീകൃത ഷെന്‍ജന്‍ വിസ അല്ലെങ്കില്‍ പോളിഷ് വിസ വേണം. ലിവിവിലെ പോളണ്ട് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ വിസ കിട്ടും. അതിര്‍ത്തി കടക്കാന്‍  അംഗീകൃത പാസ്പോര്‍ട്, ഉക്രൈന്‍ റസിഡന്‍റ് പെര്‍മിറ്റ്, സ്റ്റുഡന്‍റ് കാര്‍ഡ് എന്നിവ വേണം.  

5.ഉക്രൈന്‍-റൊമാനിയ അതിര്‍ത്തി: സകര്‍പതിയ, ചെര്‍നിവെറ്റ്സ്ക എന്നിവിടങ്ങളില്‍ ചെക് പോയിന്‍റുകള്‍ ഉണ്ട്. അംഗീകൃത റൊമാനിയന്‍ വിസ വേണം. ചെര്‍നിവ്റ്റ്സി, സോളോറ്റ്വിനോ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസുകളില്‍ വിസ കിട്ടും. അതിര്‍ത്തി കടക്കാന്‍  അംഗീകൃത പാസ്പോര്‍ട്, ഉക്രൈന്‍ റസിഡന്‍റ് പെര്‍മിറ്റ്, സ്റ്റുഡന്‍റ് കാര്‍ഡ് എന്നിവ വേണം.  ഉക്രൈനിലെ വൈദ്യുത കേന്ദ്രങളില്‍ ശക്തമായ ക്രൂസ് മിസൈല്‍ ആക്രമണങ്ങളാണ് റഷ്യ നടത്തുന്നത്. നിരവധി റോക്കറ്റുകള്‍ തകര്‍ത്തതായി ഉക്രൈന്‍ അവകാശപ്പെടുന്നു. എങ്കിലും യുദ്ധത്തിന്റെ ഭയാനകത വിളിച്ചോതുന്ന തരത്തില്‍ വൈദ്യുതകേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടതോടെ പല നഗരങ്ങളും അന്ധകാരത്തിലാണ്.  

Tags: അരിന്ദം ബാഗ്ചിറഷ്യന്‍ അധിനിവേശംഅതിര്‍ത്തികള്‍ മുറിച്ചുകടക്കല്‍indiaUkraineറഷ്യ- ഉക്രൈന്‍ യുദ്ധംജയശങ്കര്‍ഡോ. എസ്. ജയശങ്കര്‍ഇന്ത്യന്‍ എംബസിഎംബസിവിദേശകാര്യമന്ത്രാലയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.