Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹാരപ്പന്‍ കപ്പല്‍ നിര്‍മാണ പാരമ്പര്യത്തിന് ഗുജറാത്തില്‍ സ്മാരകം; ലോഥലില്‍ ഉയരുന്നത് നാഷണല്‍ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ്

ഹാരപ്പന്‍ വാസ്തുവിദ്യയും ജീവിതശൈലിയും ഇവിടെ പുനഃസൃഷ്ടിക്കും. അതിന് നാല് തീം പാര്‍ക്കുകള്‍ - മെമ്മോറിയല്‍ തീം പാര്‍ക്ക്, മാരിടൈം ആന്‍ഡ് നേവി തീം പാര്‍ക്ക്, കാലാവസ്ഥാ തീം പാര്‍ക്ക്, അഡ്വഞ്ചര്‍ ആന്‍ഡ് അമ്യൂസ്‌മെന്റ് തീം പാര്‍ക്ക് എന്നിവ പണിയും. പദ്ധതിയുടെ നിര്‍മാണ പുരോഗതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. നമ്മുടെ സമുദ്ര പൈതൃകം സംരക്ഷിക്കുകയും പുതിയ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുകയുമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2022, 07:24 pm IST
in India

അഹമ്മദാബാദ്: ഹാരപ്പന്‍ (സിന്ധുനദി തട സംസ്‌കാരം) സംസ്‌കാര കാലത്തെ  പ്രമുഖ നഗരങ്ങളിലൊന്നായിരുന്ന ഗുജറാത്തിലെ ലോഥലില്‍ നാഷണല്‍ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ് ഉയരുന്നു. ഭാരതത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സമുദ്ര പൈതൃകം പ്രദര്‍ശിപ്പിക്കാനും ലോകോത്തര അന്തര്‍ദേശീയ വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്താനുമാണ് പദ്ധതി. 2022 മാര്‍ച്ചില്‍ ആരംഭിച്ച പദ്ധതിക്ക് 3500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഹാരപ്പന്‍ വാസ്തുവിദ്യയും ജീവിതശൈലിയും ഇവിടെ പുനഃസൃഷ്ടിക്കും. അതിന് നാല് തീം പാര്‍ക്കുകള്‍ – മെമ്മോറിയല്‍ തീം പാര്‍ക്ക്, മാരിടൈം ആന്‍ഡ് നേവി തീം പാര്‍ക്ക്, കാലാവസ്ഥാ തീം പാര്‍ക്ക്, അഡ്വഞ്ചര്‍ ആന്‍ഡ് അമ്യൂസ്‌മെന്റ് തീം പാര്‍ക്ക് എന്നിവ പണിയും. പദ്ധതിയുടെ നിര്‍മാണ പുരോഗതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. നമ്മുടെ സമുദ്ര പൈതൃകം സംരക്ഷിക്കുകയും പുതിയ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കുകയുമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വലിയ കപ്പലുകള്‍ നിര്‍മിക്കുന്ന കേന്ദ്രമായി കച്ച് വളര്‍ന്നിരുന്നു. ഇവിടെ  നിര്‍മിച്ച വലിയ കപ്പലുകള്‍ ലോകമെമ്പാടും വിറ്റു, മോദി ചൂണ്ടിക്കാട്ടി.

പുരാതന കാലത്ത് കപ്പല്‍ നിര്‍മാണത്തിന് പേരുകേട്ട പൗരാണിക നഗരമായിരുന്നു ലോഥല്‍. ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള തുറമുഖവും കപ്പല്‍ശാലയും. 1954ലാണ് ഇവിടെ ഉദ്ഖനനം നടത്തി ഹാരപ്പന്‍ സംസ്‌കാര കാലത്തെ അതുല്യ കപ്പല്‍ശാലയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.  

സബര്‍മതി നദി വഴിയായിരുന്നു ഹാരപ്പ മുതല്‍ സൗരാഷ്‌ട്ര വരെ നീണ്ടു കിടന്നിരുന്ന പഴയ വാണിജ്യ പാത. കപ്പല്‍ശാലയുടെതായ അവശിഷ്ടങ്ങള്‍ പുരാവസ്തു വിദഗ്ധര്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുമുണ്ട്. അഹമ്മദാബാദിലെ സരഗ്‌വാലയിലാണ് ഇന്ന് ലോഥല്‍. കപ്പല്‍ശാലയെ സബര്‍മതി നദിയുമായി ബന്ധപ്പെടുത്തിയിരുന്നതായും വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. കപ്പല്‍ശാലയുടെ പുഷ്‌ക്കല കാലത്ത് ഇവിടെ ഒരു നഗരവും ഉണ്ടായിരുന്നു. ലോഥലിനെ യുനസ്‌ക്കോയുടെ ലോക ഹെറിറ്റേജില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ നടന്നുവരികയാണ്. ബിസി 2400കളിലാണ് നഗരവും കപ്പല്‍ശാലയും തഴച്ചുവളര്‍ന്നിരുന്നത്.

ലോഥലിലെ ഖനനത്തില്‍ നഗരങ്ങളുടെയും തുറമുഖങ്ങളുടെയും വിപണികളുടെയും അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.  ഇവിടം  ഇന്ത്യയുടെ സമുദ്രശക്തിയുടെയും സമൃദ്ധിയുടെയും പ്രതീകം കൂടിയായിരുന്നു. ലോഥല്‍ തുറമുഖത്ത്  84 രാജ്യങ്ങളുടെ പതാകകളുണ്ടായിരുന്നു.  80 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ആസ്ഥാനമായിരുന്നു അടുത്തുള്ള വളഭി.

Tags: Shipനാഗരികതകളുടെ ചരിത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Thiruvananthapuram

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

India

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

അമ്മയ്‌ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരന് ദാരുണാന്ത്യം; ടിപ്പർ ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി

സാഹിത്യ ചര്‍ച്ചയില്‍ ചിന്തകന്‍ എ.പി. അഹമ്മദ് സംസാരിക്കുന്നു. ടി.എസ്. നീലാംബരന്‍, ഇ.കെ. രാജവര്‍മ്മ, ഡോ. വി. സുജാത, ഡോ. രാധ മീര, സി.സി. സുരേഷ്, ഡോ. പി. ശിവപ്രസാദ്, ജി. അമൃത രാജ് സമീപം

തപസ്യ അക്ഷരോത്സവം: സത്യാനന്തര കാലത്തെ തുറന്നുകാട്ടി സാഹിത്യ ചര്‍ച്ച

കെ.ടി. രാമചന്ദ്രന്‍, വെണ്ണല മോഹന്‍, പ്രൊഫ. പി.ജി. ഹരിദാസ്‌

തപസിന്റെ ബലം സ്വായത്തമാക്കിയ സംഘടനയാണ് തപസ്യ: പ്രൊഫ. പി.ജി. ഹരിദാസ്

നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല; കോതമംഗലം സിഐക്കെതിരെ അർജുൻ ആയങ്കിയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.