Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചോറൂണും തുലാഭാരവും ക്ഷേത്രത്തിന് പുറത്തേക്ക്; ഗുരുവായൂരിലെ അശാസ്ത്രീയ പരിഷ്‌കാരങ്ങളില്‍ ഭക്തജനരോഷം ഉയരുന്നു

കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച പരിഷ്‌കാരങ്ങളില്‍ പലതും കാലഘട്ടത്തിന് അനുയോജ്യമാണെങ്കിലും അതിവിശേഷവുമായ കുട്ടികള്‍ക്കുള്ള ചോറൂണും, തുലാഭാരവും ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റുന്നതാണ് പരിഷ്‌കാരത്തില്‍ മുന്‍പന്തിയിലുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2022, 11:20 am IST
in Kerala

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ പേരില്‍, ദേവസ്വം ഭരണാധികാരികള്‍ ക്ഷേത്രസംസ്‌കാരത്തെ പുറന്തള്ളുന്നതായി ഭക്തജനങ്ങള്‍ക്കിടയില്‍ ആക്ഷേപം ശക്തമാകുന്നു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്റെ നേതൃത്വത്തില്‍ അശാസ്ത്രീയമായ 33 ഇന ഭരണപരിഷ്‌കാരങ്ങള്‍ തയ്യാറാക്കിയാണ് ദേവസ്വം ഭരണസമിതി, ദേവസ്വം കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് ആക്ഷേപം.

കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച പരിഷ്‌കാരങ്ങളില്‍ പലതും കാലഘട്ടത്തിന് അനുയോജ്യമാണെങ്കിലും അതിവിശേഷവുമായ കുട്ടികള്‍ക്കുള്ള ചോറൂണും, തുലാഭാരവും ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റുന്നതാണ് പരിഷ്‌കാരത്തില്‍ മുന്‍പന്തിയിലുള്ളത്. 1988 ല്‍ പി.എം. നാരായണന്‍ ചെയര്‍മാനായുള്ള ദേവസ്വം ഭരണസമിതിയുടെ കാലത്താണ് അന്നത്തെ ദേവസ്വം മന്ത്രി വി. വിശ്വനാഥമേനോന്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം കലാപരിപാടികളുള്‍പ്പെടെയുള്ള വിവിധ ആഘോഷങ്ങള്‍ക്കായി ഭക്തര്‍ക്ക് തുറന്നുകൊടുത്തത്.  

ചോറൂണിനും തുലാഭാരത്തിനുമായി കലാപരിപാടികള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നിന്നും തെക്കെ നടയിലെ ഗുരുവായൂരപ്പന്‍ വേദിയിലേക്ക് മാറ്റുന്നത് തെക്കെനടയില്‍ അനിയന്ത്രിതമായി തിരക്ക് വര്‍ധിപ്പിക്കാനെ സഹായിക്കുകയുള്ളുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഭക്തര്‍ പറയുന്നു. ക്ഷേത്രത്തില്‍ തിരക്ക് വര്‍ധിച്ചതുകൊമ്ടാണ് പുതിയ പരിഷ്‌കാരമെന്നാണ് ദേവസ്വത്തിന്റെ ന്യായീകരണം. തുലാഭാര തിരക്ക് നിയന്ത്രിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വര്‍ണക്കൊടിമര തറയ്‌ക്ക് മുന്നില്‍ തെക്കുഭാഗത്തായി രണ്ടാമതൊരു തുലാഭാര കൗണ്ടര്‍ സ്ഥാപിച്ചതായിരുന്നു. എന്നാല്‍ ആ കൗണ്ടര്‍ അധികം താമസിയാതെ ക്ഷേത്രത്തിലെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ അവിടെ  തുലാഭാരം ഇല്ലാതായി. വടക്കുഭാഗത്തെ തുലാഭാര കൗണ്ടര്‍ മാത്രമായി മാറി. നോമ്പുനോറ്റ് കണ്‍മണികള്‍ക്ക് കണ്ണന്റെ തിരുനടയില്‍ ചോറു കൊടുക്കുകയും, തിരുനടയില്‍ തന്നെ തുലാഭാരം നടത്തുകയുമെന്ന ഭക്തന്റെ പ്രാര്‍ത്ഥനയുടെ കടയ്‌ക്കലാണ് ഭരണസമിതി കത്തിവെച്ച് അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്.

നിലവില്‍ ചോറൂണ്‍ നടക്കുന്ന സ്ഥലത്ത് കാര്യമായ അപര്യാപ്തതകള്‍ ഒന്നുംതന്നെ ഇല്ലെന്നിരിക്കെ, ക്ഷേത്രസംസ്‌കാരത്തെ ഇഞ്ചിഞ്ചായി ഇല്ലായ്‌മ ചെയ്യാനാണ് അവിശ്വാസികള്‍ ഭരിക്കുന്ന ഭരണസമിതിയുടെ ഗൂഢലക്ഷ്യമെന്നും ഭക്തര്‍ ആരോപിക്കുന്നു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലേക്ക് തുലാഭാരവും, കുട്ടികള്‍ക്കുള്ള ചോറൂണും മാറ്റുന്നതിലൂടെ പരോക്ഷമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മതേതരത്വം സ്ഥാപിക്കാനുള്ള ഗൂഢ നീക്കമാണ് ഭരണസമിതി നടത്തുന്നതെന്നും ഭക്തജന സമൂഹം ആരോപിക്കുന്നുണ്ട്. ക്ഷേത്രത്തിലെ വരുമാനം മറ്റ് മതസ്ഥരുടേയും കൂടിയാണെന്ന വിചിത്ര വാദം ഉന്നയിച്ച് മതേതരത്വത്തിന്റെ വിത്തുപാകിയാണ് മുന്‍ ഭരണസമിതി ചെയര്‍മാന്‍ അഡ്വ. കെ.ബി.  മോഹന്‍ദാസ് പടിയിറങ്ങിയത്. പിന്‍മുറക്കാര്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിക്കപ്പെടുന്നു. കുട്ടികള്‍ക്കുള്ള ചോറൂണും തുലാഭാരവും ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും ശക്തമായ ആവശ്യം ഉയരുന്നുണ്ട്.

കെ. വിജയൻ മേനോൻ

Tags: ഗുരുവായൂര്‍Devoteesdevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

India

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

India

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

News

30,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി അവലോകനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.