Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഞ്ഞുണ്ണിക്കവിതകളില്‍ ആദ്യ പ്രബന്ധം, ഡോക്ടറേറ്റ്; കുട്ടിക്കവിതകളുടെ വലിപ്പമറിഞ്ഞ് രാഗി ടീച്ചര്‍

കേരള സര്‍വകലാശാലയില്‍ ആദ്യമായി കുഞ്ഞുണ്ണിക്കവിതകളെപ്പറ്റി പ്രബന്ധം അവതരിപ്പിക്കാനുള്ള നിയോഗം കൊറ്റംകുളങ്ങര ഗവ. എച്ച്എസ്എസ് മലയാളം അധ്യാപിക കുണ്ടറ പെരുമ്പുഴ കേരളപുരം ദേവിയില്‍ രാഗി ജി.ക്ക് കൈവന്നത് അങ്ങനെയാണ്. വിഷയം 'കുഞ്ഞുണ്ണിയുടെ വ്യക്തിത്വവും ദര്‍ശനവും.'

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Oct 11, 2022, 08:57 pm IST
in Kerala

കൊല്ലം: ബാലഗോകുലവും കുഞ്ഞുണ്ണിക്കവിതകളും മനസ്സില്‍ പതിഞ്ഞ കുട്ടിക്കാലത്തേ രാഗി ഉറപ്പിച്ചതാണ് കുഞ്ഞുണ്ണിമാഷിനെ കൂടുതല്‍ പഠിക്കണമെന്ന്. ആ ചെറിയ കവിതകളുടെ വലിപ്പമറിയാന്‍ കുഞ്ഞുണ്ണിമാഷുടെ വ്യക്തിത്വവും ദര്‍ശനവും തേടിയതായിരുന്നു ഗവേഷണകാലം. പിന്നെപ്പറന്നത് കുട്ടികളുടെ സാന്ദീപനിയെപ്പറ്റി, കുഞ്ഞുണ്ണിമാഷിനെപ്പറ്റിയുള്ള പ്രൗഢമായ ഗവേഷണപ്രബന്ധം.  

കേരള സര്‍വകലാശാലയില്‍ ആദ്യമായി കുഞ്ഞുണ്ണിക്കവിതകളെപ്പറ്റി പ്രബന്ധം അവതരിപ്പിക്കാനുള്ള നിയോഗം കൊറ്റംകുളങ്ങര ഗവ. എച്ച്എസ്എസ് മലയാളം അധ്യാപിക കുണ്ടറ പെരുമ്പുഴ കേരളപുരം ദേവിയില്‍ രാഗി ജി.ക്ക് കൈവന്നത് അങ്ങനെയാണ്. വിഷയം ‘കുഞ്ഞുണ്ണിയുടെ വ്യക്തിത്വവും ദര്‍ശനവും.’  

കാര്യവട്ടം മലയാള വിഭാഗം മുന്‍ മേധാവി ആയിരുന്ന ഡോ. ബി.വി. ശശികുമാറായിരുന്നു മേല്‍നോട്ടം. മൂന്നര വര്‍ഷം നീണ്ടു നിന്ന പഠനത്തിലൂടെ രാഗി ഡോക്ടറേറ്റും സ്വന്തമാക്കി. സ്‌കൂള്‍ കാലം മുതല്‍ കുഞ്ഞുണ്ണി കവിതകള്‍ ഹരമായിരുന്നു. ബാലഗോകുലത്തില്‍ കളിച്ചും പഠിച്ചും പഠിപ്പിച്ചും കഴിഞ്ഞ കാലത്ത് അത് മനസ്സിലുറച്ചു. ഉപരിപഠന കാലത്ത് കുഞ്ഞുണ്ണി രചനകള്‍ കൂടുതലറിഞ്ഞു. ബാലഗോകുലം സ്ഥാപകനും മാര്‍ഗദര്‍ശിയുമായ എം.എ. സാര്‍ (എം.എ. കൃഷ്ണന്‍) നല്‍കിയ പുസ്തകം പഠനം പൂര്‍ത്തിയാക്കാന്‍ ഏറെ തുണച്ചു.

ലോകത്തുതന്നെ കുട്ടികള്‍ക്കായി ഇത്രയും കവിതകള്‍ എഴുതിയ മറ്റൊരു കവിയില്ലെന്ന് രാഗി ടീച്ചര്‍ പറയുന്നു. തിരുക്കുറളിലടക്കം സമാനമായ ചെറുകവിതകളുണ്ട്. മലയാളത്തിലും സമാനമായ കവിതകള്‍ പലരും എഴുതിയെങ്കിലും കുഞ്ഞുണ്ണിക്കവിതകള്‍ക്കു തുല്യം വയ്‌ക്കാനാവില്ല.

ശിശുമനസ്സ് പഠിക്കാന്‍ ഏറ്റവും നല്ലത് കുഞ്ഞുണ്ണിക്കവിതകളാണ്. ഒരു അധ്യാപകന്‍ കൂടിയായ അദ്ദേഹത്തിന്റെ വരികളില്‍ കുട്ടികളോടുള്ള വാത്സല്യം പ്രകടമാണ്. അതേസമയം, മുതിര്‍ന്നവര്‍ക്കും അവരുടേതായ ദിശയില്‍ നോക്കി കാണാവുന്നതാണ് കൃഷ്ണഭക്തി കൂടുതല്‍ പ്രതിഫലിപ്പിച്ചിട്ടുള്ള കുഞ്ഞുണ്ണി കവിതകള്‍. കുട്ടികളുമായും ബാലഗോകുലവുമായുള്ള അടുപ്പമാണ് കുഞ്ഞുണ്ണി മാഷിനെ കൃഷ്ണഭക്തിയില്‍ എത്തിച്ചതെന്നും ടീച്ചര്‍ പറഞ്ഞു.  

എട്ടു വര്‍ഷമായി ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപികയാണ് രാഗി. ഭര്‍ത്താവ്: കുളക്കട ജിഎച്ച്എസ്എസ് കോമേഴ്സ് വിഭാഗം അധ്യാപകന്‍ രവിലാല്‍. മക്കള്‍: അദിതി നാരായണി, രവി നാരായണന്‍.

Tags: teacherKunjunni mash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട് നടന്ന ചടങ്ങില്‍ കുഞ്ഞുണ്ണി പുരസ്‌കാരം കെ.ജി. രഘുനാഥിന് പ്രശസ്ത സാഹിത്യ നിരൂപകന്‍ ആഷാ മേനോന്‍ സമര്‍പിക്കുന്നു. ഡോ. ഗോപി പുതുക്കോട്, ഡോ. മോഹനന്‍ കുന്നുമ്മല്‍, ആര്‍. പ്രസന്നകുമാര്‍ സമീപം
Kerala

സാഹിത്യകാരന്മാര്‍ക്കിടയിലെ പൊക്കമുള്ള സാഹിത്യകാരനായിരുന്നു കുഞ്ഞുണ്ണി മാഷ്: മോഹനന്‍ കുന്നുമ്മല്‍

Kerala

ക്ലാസിൽ വീഡിയോ ​ഗെയിം കളിച്ചത് ചോദ്യം ചെയ്ത മലയാളി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്ത് മാലിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

Kerala

അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.