Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് ആസ്ഥാനവും ഹിന്ദു നേതാക്കളും പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ്ലിസ്റ്റില്‍; വെളിപ്പെടുത്തലുമായി മഹാരാഷ്‌ട്ര ഭീകരവാദവിരുദ്ധ സ്ക്വാഡ്

ആര്‍എസ് എസ് ആസ്ഥാനവും ഹിന്ദു നേതാക്കളും പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിലുണ്ടെന്ന് മഹാരാഷ്‌ട്രയിലെ ഭീകരവാദവിരുദ്ധ സ്ക്വാഡ് വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത പോപ്പുലര്‍ നേതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ആര്‍എസ് എസ് ആസ്ഥാനവും പോപ്പുലര്‍ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടെന്ന വിവരം പുറത്തുവന്നതെന്ന് ചില വാര്‍ത്താവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2022, 06:31 pm IST
in India

മുംബൈ: ആര്‍എസ് എസ് ആസ്ഥാനവും ഹിന്ദു നേതാക്കളും പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിലുണ്ടെന്ന് മഹാരാഷ്‌ട്രയിലെ ഭീകരവാദവിരുദ്ധ സ്ക്വാഡ് വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത പോപ്പുലര്‍ നേതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ആര്‍എസ് എസ് ആസ്ഥാനവും പോപ്പുലര്‍ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടെന്ന വിവരം പുറത്തുവന്നതെന്ന് ചില വാര്‍ത്താവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.  

“ഇത് അങ്ങേയറ്റം അമ്പരപ്പിക്കുന്നതും അപലപിക്കേണ്ടതുമായ സംഭവമാണ്. ഇത് രാജ്യതാല്‍പര്യത്തിന് എതിരുമാണ് പോപ്പുലര്‍ ഫ്രണ്ടിനെ അടിയന്തിരമായി നിരോധിക്കുകയാണ് ആദ്യം വേണ്ടത്. ഇതിനോടുള്ള പോപ്പുലര്‍ ഫ്രണ്ട് അനുയായികളുടെ പ്രതികരണം അറിയണം. “- മഹാരാഷ്‌ട്ര ഭീകരവാദ വിരുദ്ധസെല്ലിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കവേ മഹാരാഷ്‌ട്രയിലെ ബിജെപി എംഎല്‍എ അതുല്‍ ഭത്കല്‍കര്‍ പറഞ്ഞു.  

“ഭീകരവാദ വിരുദ്ധ സെല്ലിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നിട്ടും ശരത് പവാറും ഉദ്ധവ് താക്കറെയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഇവരുടെ നിലപാടുകള്‍ എന്താണ്? പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ടോ? കഴിഞ്ഞ രണ്ടര വര്‍ഷക്കാലം മഹാരാഷ്‌ട്രയിലെ മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെ ഇക്കാര്യത്തില്‍ ഒരു നിലപാട് പറഞ്ഞേ മതിയാവൂ. അദ്ദേഹം ഭരിയ്‌ക്കുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് സംബന്ധിച്ചിടത്തോളം എന്തൊക്കെ കാര്യങ്ങളാണ് മഹാരാഷ്‌ട്രയില്‍ നടന്നുകൊണ്ടിരുന്നത്? ഇക്കാര്യങ്ങളില്‍ അദ്ദേഹത്തിന് അറിയുന്ന വിവരങ്ങള്‍ പുറത്തുവിടണം”- ബിജെപി എംഎല്‍എ പറഞ്ഞു.  

അറസ്റ്റിലായ 19 പോപ്പുലര്‍ ഫ്രണ്ടുകാരെ ദല്‍ഹി എന്‍ ഐഎ കോടതി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. സെപ്തംബര്‍ 22നാണ് ഓപ്പറേഷന്‍ ഒക്ടോപസ് എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇന്ത്യയിലുടനീളം  15 സംസ്ഥാനങ്ങളില്‍ 93 ഇടങ്ങളിലായി റെയ്ഡ് നടന്നത്. 106 പേരെ അറസ്റ്റ് ചെയ്തു. കേരളത്തില്‍ 22 പേരെ തടഞ്ഞുവെച്ചിരിക്കുകയാണ്. 13 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതില്‍ കള്ളപ്പണം വെളുപ്പിക്കലും നടന്നു എന്ന ആരോപണമുള്ളതിനാല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണത്തില്‍ പങ്കാളികളാണ്.  

ഇതില്‍ കേരള, കര്‍ണ്ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ റെയ്ഡ് തുടരുകയാണ്. കേരള പൊലീസ് കണ്ണൂരിലുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും കടകളിലും മറ്റ് സ്ഥാനപനങ്ങളിലും റെയ്ഡ് തുടരുകയാണ്. കണ്ണൂര്‍ ഡിസിപി കെ. രത്നകുമാറിന്റെ നേതൃത്വത്തിലാണ് കണ്ണൂര്‍ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നത്. പാപ്പിനിശ്ശേരി, വളപട്ടണം, ഇരിട്ടി,മട്ടന്നൂര്‍, കണ്ണപുരം എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നു.  

പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും നീതിനിര്‍വ്വഹണത്തിന് മറ്റ് ബദല്‍ സംവിധാനങ്ങള്‍ അവര്‍ പ്രചരിപ്പിക്കുന്നുവെന്നും എന്‍ഐഎ റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ്ലിസ്റ്റില്‍ ഒരു പ്രത്യേക സമുദായത്തിലെ ഒട്ടേറെ പ്രമുഖരായ നേതാക്കള്‍ ഉള്‍പ്പെടുന്നു.  

Tags: പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ്ലിസ്റ്റ്ആര്‍എസ് എസ് ആസ്ഥാനംആര്‍എസ്എസ്Hindu Dharmaപോപ്പുലര്‍ ഫ്രണ്ട്pfiമഹാരാഷ്ട്രപിഎഫ് ഐ റാലിപിഎഫ് ഐ റെയ്ഡ്, അറസ്റ്റ്പിഎഫ് ഐ ഹര്‍ത്താല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

News

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

News

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.