Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വിദ്യാഭ്യാസ മേഖലയില്‍ കൈയൊപ്പിട്ട പ്രവര്‍ത്തകന്‍

സ്വന്തം കാര്യങ്ങളെല്ലാം മാറ്റിവെച്ച് വിദ്യാനികേതന്റെ വളര്‍ച്ചക്കും വികസനത്തിനും വേണ്ടി രാധാകൃഷ്ണന്‍ നിരന്തരം യാത്ര ചെയ്യുകയും സ്‌കൂളിനു വേണ്ടതെല്ലാം നിര്‍വ്വഹിക്കുകയും ചെയ്തു. തൊടുപുഴയിലെ പ്രാന്തപ്രദേശങ്ങളില്‍ വിദ്യാനികേതന്‍ സ്‌കൂളുകള്‍ ആരംഭിക്കാന്‍ പ്രേരണയായി തീര്‍ന്നത് രാധാകൃഷ്ണന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. അങ്ങനെ നിരവധി സ്‌കൂളുകള്‍ ആരംഭിച്ചു. ഈ സ്‌കൂളുകള്‍ തൊടുപുഴയിലെയും പരിസരത്തെയും സാധാരണക്കാരും പാവപ്പെട്ടവരുമായ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുവഹിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 21, 2022, 05:31 am IST
in Article

കെ.എന്‍.രാജു

ആര്‍എസ്എസ് ഇടുക്കി വിഭാഗ് സംഘചാലക്

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ തൊടുപുഴയിലെ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്നു നയിച്ച സ്വയംസേവകനായിരുന്നു തിങ്കളാഴ്ച രാത്രി അന്തരിച്ച ജ്യോതിഭവനില്‍ എ.ജി. രാധാകൃഷ്ണന്‍. പാലക്കാട് ജില്ലയില്‍ ആര്‍എസ്എസ് പ്രചാരകനായിരുന്ന അദ്ദേഹം വിവിധ പരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനത്തിലും മുന്നിലുണ്ടായിരുന്നു. 1974 മുതല്‍ 1978 വരെ പാലക്കാട് ഒറ്റപ്പാലം താലൂക്കിന്റെ പ്രചാരകനായിരുന്നു. 1978 മുതല്‍ 12 വര്‍ഷത്തോളം തൊടുപുഴ താലൂക്കിന്റെ ആര്‍എസ്എസ് കാര്യവാഹായിരുന്നു.  

നന്നേ ചെറുപ്പത്തിലെ തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകനായ അദ്ദേഹം, ആദ്യ ഘട്ടത്തില്‍ സംഘത്തോട് വലിയ ആഭിമുഖ്യമില്ലാതിരുന്ന തന്റെ കുടുംബത്തെ മുഴുവന്‍ ക്രമേണെ ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമാക്കി. പിതാവ് ഗോപാലന്‍ മേസ്ത്തിരിയുള്‍പ്പടെയുള്ളവര്‍ സംഘപ്രവര്‍ത്തനത്തില്‍ ആകൃഷ്ടരാകാന്‍ വഴിവച്ചത് രാധാകൃഷ്ണന്റെ സംഘത്തിലൂടെ ആര്‍ജ്ജിച്ച സ്വഭാവ സവിശേഷതയാലാണ്. തൊടുപുഴയില്‍ ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചതും ഒരുകാലത്ത് രാധാകൃഷ്ണനാണ്. ജനസംഘം തൊടുപുഴ നിയോജക മണ്ഡലത്തിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

തൊടുപുഴയില്‍ സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിന് രൂപം നല്‍കുന്നത് എ.ജി.രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ്. അന്നദ്ദേഹം ആര്‍എസ്എസ് താലൂക്ക് കാര്യവാഹിന്റെ ചുമതലയും വഹിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് സ്‌കൂളിനെ ഉന്നത നിലവാരത്തിലെത്തിക്കാനായത്. ഭാരതീയ വിദ്യാനികേതന്റെ ചുമതലക്കാരനായിരുന്ന സ്വര്‍ഗ്ഗീയ എ.വി.ഭാസ്‌കര്‍ജിയുടെ നിര്‍ദ്ദേശം ശിരസാവഹിച്ചാണ് അദ്ദേഹം സ്‌കൂള്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയത്. പിന്നീട് താലൂക്ക് കാര്യവാഹ് ചുമതലയില്‍ നിന്ന് മാറി ഭാരതീയ വിദ്യാനികേതന്റെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടു. വിദ്യാനികേതന്റെ പൂര്‍ണ്ണ സമയ പ്രവര്‍ത്തകനായിമാറിയ അദ്ദേഹം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സംസ്ഥാന സമിതിയംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. തൊടുപുഴയിലെ സാധാരണക്കാരുടെ വിദ്യാഭ്യാസ മേഖലയില്‍ വിദ്യാനികേതന്‍ സ്‌കൂളുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അതിന് നേതൃത്വം നല്‍കിയത് രാധാകൃഷ്ണനാണ്.  

സ്വന്തം കാര്യങ്ങളെല്ലാം മാറ്റിവെച്ച് വിദ്യാനികേതന്റെ വളര്‍ച്ചക്കും വികസനത്തിനും വേണ്ടി അദ്ദേഹം നിരന്തരം യാത്ര ചെയ്യുകയും സ്‌കൂളിനു വേണ്ടതെല്ലാം നിര്‍വ്വഹിക്കുകയും ചെയ്തു. തൊടുപുഴയിലെ പ്രാന്തപ്രദേശങ്ങളില്‍ വിദ്യാനികേതന്‍ സ്‌കൂളുകള്‍ ആരംഭിക്കാന്‍ പ്രേരണയായി തീര്‍ന്നത് രാധാകൃഷ്ണന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. അങ്ങനെ നിരവധി സ്‌കൂളുകള്‍ ആരംഭിച്ചു. ഈ സ്‌കൂളുകള്‍ തൊടുപുഴയിലെയും പരിസരത്തെയും സാധാരണക്കാരും പാവപ്പെട്ടവരുമായ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുവഹിച്ചു.

അതോടൊപ്പം തന്നെയാണ് രാധാകൃഷ്ണന്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായത്. രണ്ടു പ്രവര്‍ത്തനങ്ങളും സമാജത്തെ സേവിക്കാനുള്ള ഉപാധിയാക്കി അദ്ദേഹം. കല്ലൂര്‍ക്കാട്, ഇലഞ്ഞി എന്നീ മേഖലകളില്‍ സംഘ പ്രവര്‍ത്തനം ആരംഭിച്ചത് അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്. തൊടുപുഴയില്‍ ഏറ്റവും സാമൂഹ്യ ബന്ധമുള്ള പൊതുപ്രവര്‍ത്തകനായി അദ്ദേഹത്തെ വിശേഷിപ്പിക്കാം. മറ്റുമേഖലകളിലുള്ള പൊതു പ്രവര്‍ത്തകരുമായും നല്ല ബന്ധം കാത്തു സൂക്ഷിച്ചു. ഏതൊരു കാര്യമാണെങ്കിലും വളരെയധികം പഠിച്ച് അതിനെക്കുറിച്ച് പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന സ്വഭാവരീതിയായിരുന്നു അദ്ദേഹത്തിന്റെത്. രാധാകൃഷ്ണന്റെ വിയോഗം തൊടുപുഴയിലെ സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കു മാത്രമല്ല നഷ്ടം വരുത്തിയിട്ടുള്ളത്, സമൂഹത്തിനാകെ വലിയ നഷ്ടമുണ്ടാക്കുന്നതായി. മരണവിവരമറിഞ്ഞ് വസതിയിലേക്കും പൊതുദര്‍ശനം നടന്ന സരസ്വതി സ്‌കൂളിലേക്കും എത്തിച്ചേര്‍ന്ന ജനങ്ങളുടേയും പ്രമുഖരുടേയും പങ്കാളിത്തം നോക്കുമ്പോള്‍ അദ്ദേഹം എത്രമാത്രം സ്വാധീനം പൊതുസമൂഹത്തില്‍ ചെലുത്തിയിരുന്നുവെന്നത് മനസിലാക്കാനാകും.

പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തലേദിവസം വരെ വിദ്യാനികേതന്‍ സ്‌കൂളുകളിലൂടെ യാത്ര ചെയ്ത് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. 12ന് നടന്ന ആര്‍എസ്എസ്, വിവിധ ക്ഷേത്ര യോഗത്തില്‍ അദ്ദേഹം പൂര്‍ണ്ണ സമയം പങ്കെടുത്ത് സംഘടനയുടെ വളര്‍ച്ചയ്‌ക്കായി തന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. 5 ദിവസം മുമ്പ് പെട്ടെന്ന് അസുഖം കൂടുകയായിരുന്നു. ഇത്രവേഗം അദ്ദേഹത്തെ നഷ്ടപ്പെടുമെന്ന് കരുതിയിരുന്നില്ല. അസുഖത്തില്‍ നിന്ന് മുക്തി നേടി തിരികെ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഓരോദിവസവും നിലവഷളായി തിങ്കളാള്ച രാത്രിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. രാധാകൃഷ്ണന്റെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.