Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ വ്യവസായം വരാന്‍ വിമാനത്തില്‍ കയറി മന്ത്രിമാര്‍ വിദേശത്ത് പോകേണ്ട കാര്യമില്ല; യോഗി പറഞ്ഞതാണ് ശരി: രാജീവ് ചന്ദ്രശേഖര്‍

കേരളത്തില്‍ വ്യവസായം വരാന്‍ ഇവിടുത്തെ മന്ത്രിമാര്‍ വിമാനത്തില്‍ കയറി ദുബായ് വഴി വിദേശരാജ്യങ്ങളില്‍ പോകേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2022, 09:59 pm IST
in Kerala

തിരുവനന്തപുരം:കേരളത്തില്‍ വ്യവസായം വരാന്‍ ഇവിടുത്തെ മന്ത്രിമാര്‍ വിമാനത്തില്‍ കയറി ദുബായ് വഴി വിദേശരാജ്യങ്ങളില്‍ പോകേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വിമര്‍ശനം.  

“100 ശതമാനവും ഞാന്‍ പറയുന്നു. ഒരു ഇന്‍വെസ്റ്റ്മെന്‍റ് ഫ്രണ്ട്ലി എന്‍വിറോണ്‍മെന്‍റ് (നിക്ഷേപത്തിന് അനൂകൂലമായ സൗഹൃദാന്തരീക്ഷം) ഉണ്ടായില്ലെങ്കില്‍ കേരളത്തില്‍ രക്ഷയില്ല. വ്യവസായം കൊണ്ടുവരാന്‍  ആള്‍ക്കാരെ വിദേശത്ത് പോയി കാണേണ്ട കാര്യമില്ല. ഇവിടെ നിന്നും ദുബായില്‍ പോയി. അവിടെ നിന്നും മറ്റ് രാജ്യങ്ങളിലേക്കൊന്നും പോകേണ്ട കാര്യമില്ല. കേരളം ഒരു ഫേവറബിള്‍  ഡെസ്റ്റിനേഷന്‍ ഫോര്‍ ഇന്‍വെസ്റ്റ്മെന്‍റ്.  (നിക്ഷേപസൗഹൃദ കേന്ദ്രം) ആണോ ..അതിന്റെ ഉത്തരം യെസ് ഓര്‍ നോ ഇതില്‍ ഏതാണ്…അത് യെസ് ആണെങ്കില്‍ നിക്ഷേപം താനേ വന്നുകൊള്ളും. അതിന് നമ്മള്‍ എയ്റോപ്ലെയിന്‍ കേറി ദുബായിലും അതുവഴി മറ്റ് വിദേശ രാജ്യങ്ങളിലേക്കും ഒക്കെ പോകേണ്ട കാര്യമില്ല. “- രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.  വിദേശനിക്ഷേപം കൊണ്ടുവരാന്‍ കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒരു കൂട്ടം മന്ത്രിമാര്‍ വിദേശയാത്രയ്‌ക്ക് പുറപ്പെടുന്നതിനിടയിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഈ കമന്‍റ്. 

കര്‍ണ്ണാടകത്തില്‍ ഈയിടെ ഒരു സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അവിടെ മോര്‍ ദേന്‍ ഹാഫ് മലയാളികളാണ്.. നിങ്ങള്‍ കേരളത്തില്‍ എന്താ സ്റ്റാര്‍ട്ടപ് തുടങ്ങാത്തത് എന്ന് ചോദിച്ചപ്പോള്‍ ഇല്ല സാര്‍ അവിടെ ഇക്കോ സിസ്റ്റമില്ല എന്നായിരുന്നു അവരുടെ മറുപടി.  

വ്യവസായത്തെ ആകര്‍ഷിക്കുന്ന പ്രധാനകാര്യമെന്താണെന്നതില്‍ യോഗി പറഞ്ഞ ഒരു കാര്യമുണ്ട്.  വ്യവസായനിക്ഷേപം ഉത്തര്‍പ്രദേശിലേക്ക് വരുന്നതിന്റെ കാരണമായി യോഗി ഒരു കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. നിക്ഷേപകര്‍ ആഗ്രഹിക്കുന്നത് സുരക്ഷിതത്വവും ക്രമസമാധാനവുമാണ്. അത് വ്യവസായങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. യോഗി പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. കേരളത്തില്‍ എന്താ സ്ഥിതി? ഇവിടെ എല്ലാ ദിവസവും കൊലപാതകത്തിന്റെ വാര്‍ത്തകളാണ്. അതല്ലെങ്കില്‍ ക്രമസമാധാനപ്രശ്നങ്ങളാണ്. ഇങ്ങിനെ ഒരു അന്തരീക്ഷം വ്യവസായനിക്ഷേപകര്‍ ഇഷ്ടപ്പെടില്ല. – അദ്ദേഹം പറഞ്ഞു.  

ഞാന്‍ ഒരു മലയാളിയാണ്. ഇവിടെ മലയാളി സ്റ്റാര്‍ട്ടപ്പും മലയാളിയുടെ ഇലക്ട്രോണിക്സ് ഇക്കോസിസ്റ്റം വളര്‍ന്നുവരണം എന്ന് എനിക്കും ആഗ്രഹമുണ്ട്. ഈയിടെ ഇന്ത്യയില്‍ തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നും പ്രതിനിധി സംഘം വന്നു. ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കാന്‍ അവര്‍ ആദ്യം പറഞ്ഞത് തമിഴ്നാട്ടില്‍ മതിയെന്നാണ്. കാരണം അവിടെ അവര്‍ക്ക് അനുകൂലമായ തുറമുഖസംവിധാനങ്ങളും മറ്റും ഉണ്ട്. അവിടെ കൊറിയന്‍ കമ്പനികളും ധാരാളം ഉണ്ട്. അപ്പോള്‍ ഞാന്‍ അവരോട്. നിങ്ങള്‍ കേരളത്തെക്കുറിച്ച് ഒന്ന് പരിശോധിച്ച് നോക്കൂ എന്ന് ഉപദേശിച്ചു. അപ്പോള്‍ അവര്‍ക്ക്  കേരളം വേണ്ട. ആദ്യ ഒപ്ഷന് തമിഴ്നാട്…രണ്ടാമത് നോയിഡ..മൂന്ന് കര്‍ണാടകം- ഇങ്ങിനെ പോകുന്നു അവരുടെ ചോയ്സുകള്‍. – രാജീവ് ചന്ദ്രശേഖര്‍ വിശദീകരിച്ചു.  

Tags: തമിഴ്നാട്Industryരാജീവ് ചന്ദ്രശേഖര്‍Pinarayi Vijayanകേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍യോഗി ആദിത്യനാഥ്പി. രാജീവ്ഉത്തര്‍പ്രദേശ്ഇന്‍വെസ്റ്റ്മെന്‍റ് ഫ്രണ്ട്ലിRajeev Chandrasekharകര്‍ണ്ണാടകuppinarayiമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.