Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫിന്റെയും സേഫിന്റെയും പേരില്‍ പട്ടികജാതിക്കാരെ വഞ്ചിക്കുന്നു; കേരള സര്‍ക്കാരിനെതിരെ ആരോപണവുമായി പട്ടികജാതിമോര്‍ച്ച

നേരത്തെ പട്ടികജാതി വിഭാഗങ്ങളുടെ ഭവന നവീകരണത്തിന് ഒന്നര ലക്ഷം നല്‍കിയത് 50,000 മായി വെട്ടിച്ചുരുക്കിയ സര്‍ക്കാരാണ് സേഫ് പദ്ധതിയിലൂടെ രണ്ടര ലക്ഷം നല്‍കുമെന്ന് പറയുന്നത്. പിണറായി സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് ഭവന പദ്ധതിയിലൂടെയുള്ള വീട് പട്ടികജാതിക്കാര്‍ക്ക് ലഭിച്ചിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2022, 10:21 am IST
in Kerala

തിരുവനന്തപുരം: ലൈഫിന്റെയും സേഫിന്റെയും പേരില്‍ കേരള സര്‍ക്കാര്‍ കേരളത്തിലെ പട്ടികജാതിക്കാരെ വഞ്ചിക്കുകയാണെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്. പട്ടികജാതി കുടുംബങ്ങളുടെ വീട് നവീകരണത്തിനുള്ള സെകൂര്‍ ഫെസിലിറ്റി എന്‍ഹാന്‍സ് പദ്ധതി ഉടന്‍ തുടങ്ങുമെന്ന പട്ടികജാതി മന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയുള്ള പ്രഖ്യാപനം മറ്റൊരു തട്ടിപ്പാണ്.

നേരത്തെ പട്ടികജാതി വിഭാഗങ്ങളുടെ ഭവന നവീകരണത്തിന് ഒന്നര ലക്ഷം നല്‍കിയത് 50,000 മായി വെട്ടിച്ചുരുക്കിയ സര്‍ക്കാരാണ് സേഫ് പദ്ധതിയിലൂടെ രണ്ടര ലക്ഷം നല്‍കുമെന്ന് പറയുന്നത്. പിണറായി സര്‍ക്കാര്‍ ആരംഭിച്ച ലൈഫ് ഭവന പദ്ധതിയിലൂടെയുള്ള വീട് പട്ടികജാതിക്കാര്‍ക്ക് ലഭിച്ചിട്ടില്ല. നേരത്തെ പട്ടികജാതിക്കാര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ മൂന്നു വീട് ലഭിച്ചിരുന്നു. ഇപ്പോള്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഒരെണ്ണം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്, ഷാജുമോന്‍ പറഞ്ഞു.

പട്ടികജാതി ഭവന നിര്‍മാണ പദ്ധതി ലൈഫില്‍ നിന്നും എടുത്തു മാറ്റി പട്ടികജാതി വികസന വകുപ്പിനെ ഏല്പിക്കും എന്ന് വകുപ്പ് മന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് ജലരേഖയായി മാറി. കഴിഞ്ഞ അഞ്ച് വര്‍ഷമായി പട്ടികജാതി ഭവന നവീകരണ പദ്ധതി കൃത്യമായി നടപ്പിലാക്കാത്ത സര്‍ക്കാര്‍ നടപടി കടുത്ത വഞ്ചനയാണ്. പട്ടിക വിഭാഗക്കാര്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതി ലൈഫില്‍ നിന്നും എടുത്തു മാറ്റി പട്ടികജാതി വികസന വകുപ്പിനെ ഏല്‍പ്പിക്കാനും നിര്‍മാണ സാമഗ്രികളുടെ വില അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ പട്ടികജാതി ഭവന നിര്‍മാണത്തിനുള്ള ധനസഹായം നാല് ലക്ഷത്തില്‍ നിന്ന് പത്തു ലക്ഷമായി ഉയര്‍ത്താനും സര്‍ക്കാര്‍ തയ്യാറാകണം.

എല്ലാവര്‍ക്കും വീട്. ശൗചാലയം എന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ കേരളത്തിലെ പട്ടികജാതിക്കാര്‍ക്ക് അതു ലഭിക്കാതെ പോയതിനു കാരണം സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി അട്ടിമറിച്ചതാണ്. കേരളത്തിലെ പട്ടികജാതിക്കാരുടെ ദയനീയാവസ്ഥക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ ആണ്. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്‍കിയ വീടുകളുടെ എണ്ണത്തെക്കുറിച്ചും നവീകരണം നടത്തിയ വീടുകളുടെ എണ്ണത്തെ കുറിച്ചുമുള്ള കണക്കുകള്‍ പുറത്തു വിടാന്‍ പട്ടികജാതി വകുപ്പ് മന്ത്രി തയ്യാറാകണമെന്നും ഷാജുമോന്‍ ആവശ്യപ്പെട്ടു.

Tags: safetySC Morchakeralalifeപട്ടിക ജാതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

Kerala

കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചു; അവതരിപ്പിച്ചത് ആദ്യ രണ്ട് ഈരടികൾ മാത്രം

പുതിയ വാര്‍ത്തകള്‍

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.