Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ധിഖ് കാപ്പനെതിരെ മൊഴി നല്‍കിയ മനോരമ ലേഖകന് വധഭീഷണി; ബീഹാര്‍ പോലീസിനോട് പൂര്‍ണ സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടു; യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കാപ്പനെതിരെ മൊഴി നല്‍കിയവരുടെ ജീവന് ഭീഷണിയുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ഇങ്ങനെ വധഭീഷണി മുഴക്കിയവരില്‍ മലയാളിയായ മാധ്യമ പ്രവര്‍ത്തകനും ഉണ്ട്. മലയാള മനോരമ പത്രത്തിന്റെ പടന് ലേഖകനെതിരെയാണ് ഭീഷണിയുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2022, 07:41 pm IST
in India

ന്യൂദല്‍ഹി: യുപിയിലെ ഹാഥ്‌രസില്‍ കലാപമുണ്ടാക്കാന്‍ പോകവേ യുപി പോലീസ് അറസ്റ്റു ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ധിഖ് കാപ്പനെതിരെ കൂടുതല്‍ തെളിവുകളുമായി യോഗി സര്‍ക്കാര്‍. സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. കാപ്പനെതിരെ മൊഴി നല്‍കിയവരുടെ ജീവന് ഭീഷണിയുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ഇങ്ങനെ വധഭീഷണി മുഴക്കിയവരില്‍ മലയാളിയായ മാധ്യമ പ്രവര്‍ത്തകനും ഉണ്ട്. മലയാള മനോരമ പത്രത്തിന്റെ പടന് ലേഖകനെതിരെയാണ് ഭീഷണിയുള്ളത്.  

ജീവന് ഭീഷണിയുള്ളതിനാല്‍ ഈ മാധ്യമ പ്രവര്‍ത്തകന്‍ മൊഴി നേരിട്ട് നല്‍കുന്നതിന് പകരം ഇമെയിലിലൂടെ ആണ്  അയച്ച് നല്‍കിയത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 207ാം വകുപ്പ് പ്രകാരം ഈ മൊഴിയുടെ പകര്‍പ്പ് കാപ്പന് നല്‍കി. എന്നാല്‍, സിദ്ദീഖ് കാപ്പന്റെ ഭാര്യ ഉള്‍പ്പടെ ഈ മൊഴി മാധ്യമങ്ങള്‍ക്ക് കൈമാറി പരസ്യപ്പെടുത്തി. ഇതോടെ മാധ്യമ പ്രവര്‍ത്തന്റെ ജീവന് ഭീഷണിയുണ്ട്.  ഉത്തര്‍പ്രദേശ് പോലീസ് ആവശ്യപ്പെട്ട പ്രകാരം ബിഹാര്‍ പോലീസ് നിലവില്‍ മാധ്യമ പ്രവര്‍ത്തകന് മുഴുവന്‍ സമയ സുരക്ഷ നല്‍കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ യുപി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിദ്ദീഖ് കാപ്പന് എതിരായ മൊഴി പിന്‍വലിക്കാന്‍ തനിക്ക് ഭീഷണിയും സമ്മര്‍ദ്ദവും ഉണ്ടെന്ന് വ്യക്തമാക്കി മാധ്യമ പ്രവര്‍ത്തകന്‍ യുപി ഡി.ജി.പിക്ക് നല്‍കിയ ഇ മെയില്‍ സന്ദേശവും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹാജരാക്കി.  

നേരത്തെ, സിദ്ദിഖ് കാപ്പന് അലഹബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. മഥുരക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളുകയായിരുന്നു. കാപ്പനെതിരായ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്നാണ് തോന്നുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

അറസ്റ്റിലാകുന്ന സമയത്ത് കാപ്പന് ഹാഥ്‌രസില്‍ ഒരു കാര്യവുമില്ലായിരുന്നു. ഇന്റര്‍നെറ്റ് അടക്കമുള്ള വിവിധ മാധ്യമങ്ങളില്‍ പല തരത്തിലുള്ള വാര്‍ത്തകളാണ് ആ സമയത്ത് വൈറലായിരുന്നത്.  മാധ്യമ പ്രവര്‍ത്തകര്‍ അല്ലാത്ത കൂട്ടു പ്രതികള്‍ക്കൊപ്പമുള്ള കാപ്പന്റെ യാത്ര അദ്ദേഹത്തിനുതന്നെ എതിരായ നിര്‍ണ്ണായക സാഹചര്യമാണ്,  കോടതി പറഞ്ഞു. മറ്റു പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കൊപ്പം 2020 ഒക്‌ടോബറിലാണ് കാപ്പന്‍ അറസ്റ്റിലായത്. ആരോപണങ്ങള്‍ സത്യമാണെന്ന് തോന്നിയാല്‍ ജാമ്യം നിഷേധിക്കാനാണ് മറ്റൊരു കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവെന്നും ജസ്റ്റിസ് കൃഷ്ണ പഹല്‍ വ്യക്തമാക്കി. കളങ്കിത പണം  ഇവര്‍ ഉപയോഗിച്ചുവെന്ന ആരോപണം തള്ളിക്കളയാനും ആവില്ല. ജഡ്ജി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ അരും കൊല ദുരുപയോഗം ചെയ്ത് വര്‍ഗീയ, സാമുദായിയക സംഘര്‍ഷം കുത്തിപ്പൊക്കാനാണ് കാപ്പനും കൂട്ടരും ഹാഥ്‌രസിലേക്ക് പോയതെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നത്. ഇതിനായി ഇവര്‍ പ്രത്യേക വെബ് സൈറ്റ് ആരംഭിച്ച് വലിയ തോതില്‍ പണം ശേഖരിച്ചുവെന്നും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. കാപ്പന് ഹാഥ്‌രസില്‍ ഒരു കാര്യവുമില്ലായിരുന്നുവെന്നും ഗൂഢലക്ഷ്യത്തോടെയാണ് അവിടേക്ക് പോയതെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. സിമിയേപ്പറ്റിയുള്ള 45 പേജ് ലഘുലേഖകളും കാപ്പന്റെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെടുത്തിരുന്നു.

Tags: പോപ്പുലര്‍ ഫ്രണ്ട്യോഗി ആദിത്യനാഥ്supremecourtupSiddique Kappan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് യുപിയിലെ മുസ്ലീങ്ങൾ ; ആഗ്രയിൽ യോഗിയ്‌ക്കായി പ്രത്യേക പ്രാർത്ഥനകളുമായി മുസ്ലീം വിശ്വാസികൾ

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

India

ഇന്ത്യയെ സ്നേഹിക്കുന്നവർക്കാണ് ഈ അവകാശം ; പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 1,645 ഹിന്ദു കുടുംബങ്ങൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ നൽകി യോഗി

India

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

India

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

പുതിയ വാര്‍ത്തകള്‍

“രണ്ടാമതൊരു ജന്മം കിട്ടിയതാണ്…ഒരിക്കലും ചെയ്യാൻ പാടില്ലെന്ന് ഞാൻ പറഞ്ഞു”.- സലിംകുമാറിന്റെ അകാലമരണത്തില്‍ വേദനയോടെ അശോകന്‍

പ്രണയബന്ധത്തില്‍ നിന്നും പിന്‍വാങ്ങി: ഭര്‍തൃമതിയെ ഭീഷണിപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

2020 മുതല്‍ രാഹുല്‍ ഗാന്ധി നീറ്റ് പരീക്ഷയെ വേട്ടയാടുന്നു…ഇത് ആരുടെ അജണ്ടയാണ്? അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്‍റേതെന്ന് വിമര്‍ശനം

തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കാറില്‍ മരിച്ച നിലയില്‍

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജി വച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ലണ്ടനില്‍ അപമാനിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി?, ഇത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് അജണ്ട

പിന്തുണയ്‌ക്കാത്തവരുടെ തലയിൽ ചാണകമാണെന്ന് പാറ്റ അനുഭാവി ; രാജ്യവിരുദ്ധരെ പിന്തുണയ്‌ക്കുന്നവരിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാർത്ഥി

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

മമത കാവലുണ്ടാകുമെന്ന് കരുതി : ദരിദ്രർക്കുള്ള ഫണ്ടിൽ കയ്യിട്ടുവാരിയ ടിഎംസി നേതാവിനെ പിടിച്ചു കെട്ടി നാട്ടുകാർ : തലമൊട്ടയടിച്ച് , ചെരിപ്പുമാല അണിയിച്ചു

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.