Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ബോര്‍ഡ് മെമ്പറുടെ ആത്മഹത്യാക്കുറിപ്പ് അപ്രത്യക്ഷമായി; കബളിപ്പിക്കപ്പെട്ടത് നിരവധി പേര്‍; മൗനം തുടര്‍ന്ന് സിപിഐ നേതൃത്വം

ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരാണ് ആത്മഹത്യാക്കുറിപ്പ് എടുത്തുമാറ്റിയത്. പോലീസിന് ഇതു സംബന്ധിച്ച് വിവരം ലഭിച്ചുവെങ്കിലും രാഷ്‌ട്രീയ സമ്മര്‍ദ്ദമുള്ളതുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കോളജുകളില്‍ അധ്യാപക നിയമനം തരപ്പെടുത്താമെന്ന് വാക്ക് നല്കി നാരായണന്‍ പലരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയിരുന്നു. ഈ പണം സിപിഐ നേതൃത്വത്തിലെ ചിലര്‍ക്ക് കൈമാറിയെന്നാണ് നാരായണന്റെ ബന്ധുക്കള്‍ പറയുന്നത്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Sep 6, 2022, 04:22 pm IST
in Kerala

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പറായിരുന്ന എം.ജി. നാരായണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയും വിവാദവും ഏറുന്നു. ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനത്തോട് ചേര്‍ന്നുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നാരായണന്റെ മൃതദേഹത്തില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയതായാണ് പുറത്തുവരുന്ന വിവരം.  

ദേവസ്വം ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരാണ് ആത്മഹത്യാക്കുറിപ്പ് എടുത്തുമാറ്റിയത്. പോലീസിന് ഇതു സംബന്ധിച്ച് വിവരം ലഭിച്ചുവെങ്കിലും രാഷ്‌ട്രീയ സമ്മര്‍ദ്ദമുള്ളതുകൊണ്ട് അന്വേഷണം നടത്തുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കോളജുകളില്‍ അധ്യാപക നിയമനം തരപ്പെടുത്താമെന്ന് വാക്ക് നല്കി നാരായണന്‍ പലരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയിരുന്നു. ഈ പണം സിപിഐ നേതൃത്വത്തിലെ ചിലര്‍ക്ക് കൈമാറിയെന്നാണ് നാരായണന്റെ ബന്ധുക്കള്‍ പറയുന്നത്.  

ജോലി ലഭിക്കാതായതോടെ പണം നല്കിയവര്‍ നാരായണന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി തുടങ്ങിയിരുന്നു. പണം കൈമാറിയത് ആര്‍ക്ക് എന്നത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നതായാണ് സൂചന. നാരായണന്‍ പണം വാങ്ങിയത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയില്ലെന്ന നിലപാടിലാണ് സിപിഐ ജില്ലാ നേതൃത്വം. പാര്‍ട്ടിക്ക് ഇടപാടില്‍ പങ്കില്ലെന്നും നേതൃത്വം അവകാശപ്പെടുന്നു. അതേസമയം പണം നല്കിയവര്‍ ഇതുവരെ പോലീസില്‍ പരാതി നല്കിയിട്ടില്ല. പക്ഷേ അവര്‍ സിപിഐ നേതാക്കളെ സമീപിച്ചിട്ടുണ്ട്. പോലീസില്‍ പരാതിപ്പെട്ടാല്‍ ഒരു പൈസ പോലും തിരികെ ലഭിക്കില്ലെന്ന് ചില പാര്‍ട്ടി നേതാക്കള്‍ പറഞ്ഞതായും പണം നല്കിയവര്‍ വെളിപ്പെടുത്തി.

സംഭവം വിവാദമായതോടെ നാരായണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും സിപിഐ നേതൃത്വം ആലോചിച്ചിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജില്ലാ നേതൃത്വം ഇക്കാര്യം നാരായണനോട് പറഞ്ഞിരുന്നതായാണ് വിവരം. തൃപ്രയാറില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും നേതൃത്വം പറഞ്ഞിരുന്നതായാണ് വ്യക്തമായിട്ടുള്ളത്.  

അതേസമയം, വിഷയത്തില്‍ സിപിഐ നേതൃത്വം ഇതുവരെ പ്രതികരിക്കാന്‍ തയ്യാറാവാത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും അമര്‍ഷമുണ്ട്.  

Tags: death
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

Kerala

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

India

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

പുതിയ വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

ഡയമണ്ട് ഹാര്‍ബറിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ശ്രീനിധി ഡെക്കാന്‍ താരങ്ങള്‍

ശ്രീനിധി ഡെക്കാന് വിജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

മോദിയെപ്പോലെ ശക്തനായ നേതാവ് അധികാരത്തിലിരിക്കുന്നിടത്ത് രാഹുൽ പെരുമാറുന്നത് കോമാളിയെ പോലെ ; പേരിലെ ആ ഗാന്ധി എടുത്തുമാറ്റണം ; ആചാര്യ പ്രമോദ് കൃഷ്ണം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുമോ? വേണുഗോപാലിന്റെ നീക്കങ്ങളില്‍ സതീശന്‍ പക്ഷത്തിനും ചെന്നിത്തല പക്ഷത്തിനും സംശയം

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.