Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈദരാബാദിലെ ഐകിയ ശാഖയില്‍ വംശീയവിവേചനം; മണിപ്പൂരുകാരി വാങ്ങിയസാധനങ്ങള്‍ മാത്രം പരിശോധിച്ച് ജീവനക്കാര്‍; പ്രതിരോധത്തിലായി കെസിആറും മകനും

ഹോം ഫര്‍ണിഷിംഗ് സേവനം നല്‍കുന്ന ആഗോളകമ്പനിയായ ഐകിയയുടെ ഹൈദരാബാദ് ശാഖയില്‍ വംശീയവിവേചനമെന്ന് പരാതി. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തുപോവുകയായിരുന്ന ഒരു മണിപ്പൂര്‍ വനിതയുടെ മുഴുവന്‍ സാധനങ്ങളും ഒന്നൊന്നായി വിശദമായി പരിശോധിച്ചുവെന്നാണ് പരാതി. ഇവര്‍ക്ക് മുന്‍പോ പിന്‍പോ വന്നുപോയ ആരെയും പരിശോധിച്ചതുമില്ല. .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2022, 11:06 pm IST
in India

ഹൈദരാബാദ്:  ഹോം ഫര്‍ണിഷിംഗ് സേവനം നല്‍കുന്ന ആഗോളകമ്പനിയായ  ഐകിയയുടെ ഹൈദരാബാദ് ശാഖയില്‍ വംശീയവിവേചനമെന്ന് പരാതി. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി പുറത്തുപോവുകയായിരുന്ന  ഒരു മണിപ്പൂര്‍ വനിതയുടെ മുഴുവന്‍ സാധനങ്ങളും ഒന്നൊന്നായി വിശദമായി പരിശോധിച്ചുവെന്നാണ് പരാതി. ഇവര്‍ക്ക് മുന്‍പോ പിന്‍പോ വന്നുപോയ ആരെയും പരിശോധിച്ചതുമില്ല.  

ഇതോടെ ഏറെ കൊട്ടിഘോഷിച്ച് ഐകിയ കമ്പനിയെ ഹൈദരാബാദിലെത്തിച്ച മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവും അദ്ദേഹത്തിന്റെ മകനും വ്യവസായ മന്ത്രിയുമായ കെ.ടി. രാമറാവുവും പ്രതിരോധത്തിലായി.  

അപമാനമായി അനുഭവപ്പെടുംവിധം പരിശോധനയ്‌ക്ക് വിധേയയായ മണിപ്പൂരുകാരിയുടെ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ നിതിന്‍ സേഥി സ്വീഡിഷ് കമ്പനിയായ ഐകിയയുടെ ഹൈദരാബാദിലെ ശാഖയില്‍ നിന്നുണ്ടായ ഈ വംശീയവിവേചനത്തിന്റെ ദുരനുഭവം ട്വിറ്ററില്‍ പങ്കുവെച്ചതോടെ വൈറലായി. പതിനായിരക്കണക്കിന് പേര്‍ ഈ വംശീയവിവേചനത്തിന്റെ ട്വീറ്റ് പങ്കുവെച്ചതോടെ തെലുങ്കാന സര്‍ക്കാര്‍ വെട്ടിലായി. ഐകിയയുടെ സ്റ്റോര്‍ സന്ദര്‍ശിക്കാനെത്തിയ മറ്റ് കസ്റ്റമര്‍മാരെ ഒന്നും പരിശോധിക്കാതെ മണിപ്പൂരുകാരിയായതുകൊണ്ട് മാത്രം ജീവനക്കാര്‍ ദേഹപരിശോധന നടത്തിയതിനാലാണ് വംശീയവിവേചനം ആരോപിക്കപ്പെട്ടത്. പിന്നാലെ ഭാര്യ അകോയ്ജാം സുനിതയും ട്വിറ്ററില്‍ പ്രതികരിച്ചു. ഐകിയ സ്റ്റോറില്‍ നിന്നും താന്‍ വാങ്ങിയ സാധനങ്ങള്‍ മാത്രം ജീവനക്കാര്‍ ഒന്നൊന്നായി തിരിച്ചും മറിച്ചും പരിശോധിച്ചെന്നും ഇതിനെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ അതിനെ ന്യായീകരിക്കുകയായിരുന്നുവെന്നും അകോയിജാം സുനിത കുറ്റപ്പെടുത്തി.  

ഈ സംഭവം അമ്പരപ്പിക്കുന്നതാണെന്ന് വൈകാതെ വ്യവസായമന്ത്രി കൂടിയായ ചന്ദ്രശേഖരറാവുവിന്റെ മകന്‍ കെ.ടി. രാമറാവുവിന് പ്രതികരിക്കേണ്ടിവന്നു. ഇതിന് പിന്നാലെ ഐകിയയും സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി രംഗത്ത് വന്നു.

Tags: വംശീയതകെ.സി. ചന്ദ്രശേഖരറാവുകെ. ചന്ദ്രശേഖരറാവുവംശീയ വിവേചനംഐകിയകെ.ടി. രാമറാവുഐകിയയുടെ ഹൈദരാബാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കോടികള്‍ വെള്ളത്തിലായി: പഴയങ്ങാടി ബോട്ട് റെയ്‌സ് ഗ്യാലറിയുടെയും ഫ്‌ലോട്ടിംഗ് റസ്റ്റോറന്റിന്റെയും പ്രവര്‍ത്തി അനിശ്ചിതത്വത്തില്‍

Varadyam

അഭിലാഷങ്ങളുടെ കടല്‍ ദൂരങ്ങള്‍

Varadyam

ഇരുട്ടുകൊണ്ട് ഓട്ടയടയ്‌ക്കുക

Sports

ഗോള്‍ഡന്‍ ഗ്ലോബ് പായ്‌വഞ്ചിയോട്ടത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യ; മത്സരം പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനായി മലയാളി നാവികന്‍ അഭിലാഷ് ടോമി

India

ചന്ദ്രശേഖരറാവുവിന്റെ മകളെ ഇഡി 10 മണിക്കൂര്‍ ചോദ്യം ചെയ്തു ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യല്‍ തുടരുന്നു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.