Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക കാറില്‍ കെട്ടിയതിന്റെ പേരില്‍ ആര്‍ട്ട് ഡയറക്റ്ററെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം

കേസില്‍ പോലീസ് അറസ്റ്റു ചെയ്ത ഇരവിപുരം പള്ളിമുക്ക് കയ്യാലയ്‌ക്കല്‍ നജീബി മന്‍സിലില്‍ റിയാസ് (24), അല്‍അമീന്‍ നഗര്‍ അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (31) എന്നിവരുടെ വിവരങ്ങളും ചിത്രവും മാധ്യമങ്ങളില്‍ എത്താതിരിക്കാനും പോലീസ് ശ്രമിച്ചു.

Janmabhumi Online by Janmabhumi Online
Aug 22, 2022, 10:56 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക കാറില്‍ കെട്ടിയതിന്റെ പേരില്‍ ഫിലിം ആര്‍ട് ഡയറക്ടര്‍ അര്‍ക്കനെയും സുഹൃത്തിനെയും ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം. നാലംഗ സംഘം മര്‍ദിച്ചെന്ന് പരാതിയും മൊഴിയും നല്‍കിയിട്ടും പോലീസ് രണ്ടു പേരുടെ അറസ്റ്റില്‍ കേസ് ഒതുക്കാനാണ് ശ്രമം.  

കണ്ടാലറിയാവുന്ന നാലംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്നും സമീപത്ത് മറ്റ് ആറോളം പേരുണ്ടായിരുന്നതായുമാണ് അര്‍ക്കന്‍ നല്‍കിയ പരാതിയും മൊഴിയും. എന്നാല്‍, രണ്ടു പേര്‍ മര്‍ദിച്ചതായാണ് അര്‍ക്കന്റെ മൊഴിയെന്നാണ് പോലീസ് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.  

പോലീസ് പട്രോളിങ് സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു അര്‍ക്കനു മര്‍ദനമേറ്റത്. നാലംഗ സംഘം മര്‍ദിക്കുന്നതിന് ഇവരും സാക്ഷിയാണ്. മര്‍ദനം തടയാതിരുന്നതിനൊപ്പം കേസ് അട്ടിമറിക്കാനും പോലീസ് നീക്കം നടത്തുകയാണ്. അക്രമി സംഘത്തില്‍ രക്ഷപെട്ട് കാറില്‍ കയറാനായി പോകുമ്പോള്‍ പിന്നില്‍ ചവിട്ടി കാറിലേക്ക് ഇടുകയായിരുന്നെന്ന് അര്‍ക്കന്‍ പറഞ്ഞു.  

മര്‍ദിക്കുന്നതു തടയാന്‍ പോലീസുകാരോട് അപേക്ഷിച്ചപ്പോള്‍, ‘കാര്‍ എടുത്ത് ആശുപത്രിയില്‍ പോടെ’ എന്നായിരുന്നു മറുപടി. മൂക്കില്‍ നിന്ന് രക്തം ഒലിപ്പിച്ചു നിന്ന തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് അര്‍ക്കന്‍ പറഞ്ഞു.  അക്രമം നടന്ന കൊല്ലം പള്ളിമുക്കില്‍ നിന്ന് സ്വയം കാറോടിച്ചാണ് അര്‍ക്കന്‍ ജില്ലാ ആശുപത്രിയില്‍ എത്തിയത്. ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്കു പോകുമ്പോള്‍ തന്നെ അര്‍ക്കന്‍ പോലീസ് സ്‌റ്റേഷനിലെത്തി മൊഴി നല്‍കിയിരുന്നു.  

എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായില്ല. രണ്ടു ദിവസം കഴിഞ്ഞ് സുരേഷ്‌ഗോപിയും ബിജെപി നേതാക്കളും സിറ്റി പോലീസ് കമ്മീഷണറെ പ്രതിഷേധം അറിയിച്ചതോടെയാണ് ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.  കേസില്‍  പോലീസ് അറസ്റ്റു ചെയ്ത ഇരവിപുരം പള്ളിമുക്ക് കയ്യാലയ്‌ക്കല്‍ നജീബി മന്‍സിലില്‍ റിയാസ് (24), അല്‍അമീന്‍ നഗര്‍ അല്‍ത്താഫ് മന്‍സിലില്‍ അല്‍ത്താഫ് (31) എന്നിവരുടെ വിവരങ്ങളും ചിത്രവും മാധ്യമങ്ങളില്‍ എത്താതിരിക്കാനും പോലീസ് ശ്രമിച്ചു.  

ചെറിയ കേസില്‍ പിടിക്കുന്ന പ്രതികളുടെ വിവരങ്ങള്‍ പോലും  ചിത്രങ്ങള്‍ സഹിതം എല്ലാ ദിവസവും വൈകിട്ട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ അര്‍ക്കനെയും സുഹൃത്തിനെയും ആക്രമിച്ചതിന് അറസ്റ്റിലായ പ്രതികളുടെ വിവരങ്ങള്‍ രണ്ടു ദിവസങ്ങള്‍ക്കു ശേഷവും  മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.  അറസ്റ്റു ചെയ്ത വിവരം അറിഞ്ഞ് ഇരവിപുരം പോലീസ് സ്‌റ്റേഷനില്‍ നിരവധി തവണ ബന്ധപ്പെട്ട ശേഷമാണ് ‘ജന്മഭൂമി’ക്ക് വിവരങ്ങള്‍ ലഭിച്ചത്. അതേസമയം പ്രതികളുടെ ചിത്രം നല്‍കാന്‍ പോലീസ് തയ്യാറായുമില്ല. പോലീസിന്റേത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അര്‍ക്കന്‍ പറഞ്ഞു.

Tags: സംവിധായകന്‍കേരള പോലീസ്attack
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്തു: സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ കേസ്

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചു

Kerala

എഴുകോണില്‍ വീട് കയറി ആക്രമണം, മാരകായുധങ്ങളുമായി ജനല്‍ ചില്ലകള്‍ അടിച്ചു തകര്‍ത്തു.

India

മുഹറം ഘോഷയാത്രയ്‌ക്കിടെ അക്രമം ; ‘ഹിന്ദു രാഷ്‌ട്ര’ ബാനർ കത്തിച്ച് ഇസ്ലാമിസ്റ്റുകൾ ; ബിലാസ്പൂരിൽ ക്ഷേത്രത്തിനു മുകളിൽ ഇസ്ലാമിക പതാക സ്ഥാപിച്ചു

Kerala

കാക്കനാട് ജില്ലാ ജയിലില്‍ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ ആക്രമിച്ച് തടവുകാരന്‍

പുതിയ വാര്‍ത്തകള്‍

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

രാജ്യം മുഴുവൻ കുറയുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

ജാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് നക്സലൈറ്റുകൾ കൊല്ലപ്പെട്ടു ; ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു

ഹിന്ദു യുവതികളെ പ്രണയ കുരുക്കിൽപെടുത്തി മതം മാറ്റും ; ചങ്കൂർ ബാബയുടെ നിയമവിരുദ്ധ മതപരിവർത്തനത്തിന് കൂട്ട് നിന്നത് സർക്കാർ ഉദ്യോഗസ്ഥരും

വകതിരിവ് എന്നൊരു വാക്കുണ്ട്, അത് ട്യുഷൻ ക്ലാസിൽ പോയാൽ കിട്ടില്ല; ട്രാക്ടർ യാത്രയിൽ എഡിജിപിയെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ.രാജൻ

മതമൗലികവാദികൾക്ക് ഒരു ഇളവും നൽകില്ല ; മഹാരാഷ്‌ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കും 

നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകില്ല ; വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies