Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗി ആദിത്യനാഥിനെ ബോംബക്രമണത്തില്‍ വധിക്കുമെന്ന് ഭീഷണി; മുഹമ്മദ് അജ്മലിന്റെ ഭീഷണിക്കത്ത് എത്തിയത് യോഗിയുടെ സുഹ‍ൃത്തായ ദേവേന്ദ്ര തിവാരിയ്‌ക്ക്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഭാരതീയ കിസാന്‍ മഞ്ചിന്റെ ദേശീയ പ്രസിഡന്‍റ് ദേവേന്ദ്ര തിവാരിക്കാണ് ഈ വധഭീഷണിക്കത്ത് എത്തിയത്. മുഹമ്മദ് അജ്മല്‍ എന്ന വ്യക്തിയാണ് വധഭീഷണിക്കത്ത് അയച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2022, 08:33 pm IST
in India

ലഖ്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഭാരതീയ കിസാന്‍ മഞ്ചിന്റെ ദേശീയ പ്രസിഡന്‍റ് ദേവേന്ദ്ര തിവാരിക്കാണ് ഈ വധഭീഷണിക്കത്ത് എത്തിയത്. മുഹമ്മദ് അജ്മല്‍ എന്ന വ്യക്തിയാണ് വധഭീഷണിക്കത്ത് അയച്ചിരിക്കുന്നത്.  കൊലചെയ്തു കഴിഞ്ഞ ഹിന്ദു സംഘടനാ നേതാക്കളായ കമലേഷ് തിവാരി, രഞ്ജിത് ബച്ചന്‍ എന്നിവര്‍ക്ക് പിന്നാലെ യോഗി ആദിത്യനാഥിനെയും ദേവേന്ദ്ര തിവാരിയെയും വധിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. 

യോഗി ആദിത്യനാഥിന്റെ ഭരണകാലത്ത് തിവാരിയെപ്പോലുള്ളവര്‍ ഗോ രക്ഷ (പശുസംരക്ഷണം), ഗോശാല (പശുത്തൊഴുത്ത് നിര്‍മ്മാണം) എന്നീ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ്. ഇക്കാര്യത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് കത്തില്‍ പറയുന്നു.  

” യോഗി ആദിത്യനാഥിന് ശക്തമായ സുരക്ഷാ കവചമുണ്ട്. അല്ലെങ്കില്‍ അദ്ദേഹം വളരെ നേരത്തേ പൊട്ടിത്തെറിക്കേണ്ടതായിരുന്നു. താങ്കള്‍ ശൈലി മെച്ചപ്പെടുത്തിയില്ലെങ്കില്‍ ജീവന്‍ നഷ്ടമാകും. കമലേഷ് തിവാരി, രഞ്ജിത് ബച്ചന്‍ (ഇരുവരും കൊല ചെയ്യപ്പെട്ട ഹിന്ദു നേതാക്കളാണ്) എന്നിവരുടെ ഉദാഹരണം ഓര്‍മ്മയുണ്ടോ? ഇവര്‍ രണ്ടുപേരും ലഖ്നോവില്‍ നിന്നും ഉള്ളവരാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്. രീതികള്‍ മെച്ചപ്പെടുത്തിക്കോളൂ…അല്ലെങ്കില്‍ താങ്കളും അവരോടൊപ്പം ചേരും…”- ഭീഷണി തുടരുന്നു.  

കമലേഷ് തിവാരി എന്ന ഹിന്ദു സമാജ് പാര്‍ട്ടി നേതാവിനെ 2019 ഒക്ടോബര്‍ 18നാണ് കുത്തിക്കൊലപ്പെടുത്തിയത്. വിശ്വഹിന്ദു മഹാസഭ സ്ഥാപകന്‍ രഞ്ജിത് ബച്ചനെ പ്രഭാതനടത്തത്തിനിടയില്‍ ലഖ്നോവിലെ ഉത്തര്‍പ്രദേശ് നിയമനിര്‍മ്മാണ കെട്ടിടസമുച്ചയത്തില്‍ നിന്നും ഏതാനും മീറ്ററുകള്‍ അകലെ വെച്ചാണ് വെടിവെച്ച് കൊന്നത്.  

വധഭീഷണിക്കത്തില്‍ കൊല ചെയ്യപ്പെട്ട രഞ്ജിത് ബച്ചന്റെയും കമലേഷ് തിവാരിയുടെയും ഫോട്ടോകള്‍ക്ക്  ഒപ്പം യോഗി ആദിത്യനാഥിന്റെയും ദേവേന്ദ്രതിവാരിയുടെയും ഫോട്ടോകള്‍ നല്കിയിട്ടുണ്ട്. അതില്‍ കൊന്ന് കഴിഞ്ഞു എന്നര്‍ത്ഥത്തില്‍ രഞ്ജിത് ബച്ചന്റെയും കമലേഷ് തിവാരിയുടെയും ഫോട്ടോകള്‍ ടിക് ചെയ്തിട്ടുണ്ട്. പിന്നാലെ ദേവേന്ദ്രയുടെയും യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളില്‍ പേന കൊണ്ട് എക്സ് മാര്‍ക് വരച്ചിട്ടുണ്ട്. “കമലേഷ് തിവാരിയ്‌ക്കും രഞ്ജിത് ബച്ചനും ശേഷം യോഗിയുടെയും ദേവേന്ദ്ര തിവാരിയുടെയും ഊഴമാണ്”- കത്തില്‍ പറയുന്നു.  

Tags: ഭാരതീയ കിസാന്‍ മഞ്ച്കമലേഷ് തിവാരി,യോഗിക്ക് വധഭീഷണിyogiയോഗിക്ക് ബോംബ് ഭീഷണിയോഗി ആദിത്യനാഥ്വധഭീഷണിഉത്തര്‍പ്രദേശ്ബോംബ് ഭീഷണിവധ ഭീഷണിലഖ്‌നോLetterമുഹമ്മദ് അജ്മല്‍ദേവേന്ദ്ര തിവാരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ ‘കൃഷ്ണാവതാര’ത്തിന് വിനോദ നികുതി ഒഴിവാക്കി, സിനിമയുടെ പ്രത്യേക പ്രദർശനങ്ങൾ സർക്കാർ നടത്തും

India

ഗംഗയിലെ ബോട്ട് യാത്രയ്‌ക്കിടെ മത്സ്യമാംസ ഭക്ഷണങ്ങൾക്ക് വിലക്ക് ; നടപടി ഇഫ്താർ വിരുന്നിന് ശേഷം ചിക്കൻ ബിരിയാണി നദിയിലേക്ക് എറിഞ്ഞതിനെ തുടർന്ന്

Kerala

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

News

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

പുതിയ വാര്‍ത്തകള്‍

ആത്മസാക്ഷാത്കാരം എന്നതിന്റെ അര്‍ത്ഥമെന്താണ്?

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

വിശ്വഗുരുവിനെ തേടി

ടെസ്റ്റ് റാങ്കിങ്: ഒന്നാമന്‍ ബുംറ തന്നെ

ആഞ്ചെലോട്ടി ഒഴിവാക്കിയ ഒന്നാന്തരം ബ്രസീലിയന്‍മാര്‍

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

ഐപിഎല്‍: മാറിമറിയുന്ന ആവേശക്കാഴ്‌ച്ച

ബെംഗളൂരുവില്‍ നടന്ന മെക്കോ മെറിറ്റസ് കപ്പ് ഒന്നാം റൗണ്ടിന് ശേഷം ട്രോഫികളുമായി റായോ റേസിങിന്റെ അഥര്‍വ, കിയാന്‍ ഷാ, ആരവ് എന്നിവര്‍

മെക്കോ മെറിറ്റസ് കപ്പ്: റയോ റേസിങിന് ഇരട്ട നേട്ടം

2026 ഫിബ അണ്ടര്‍-18 ഏഷ്യാ കപ്പ് അഹമ്മദാബാദില്‍; ഭാരതം വേദിയാകുന്നത് മൂന്നാം തവണ

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.