Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പട്ടയത്തിന്റെ മറവില്‍ കൊള്ള; മരം കടത്തിയത് ഉദ്യോഗസ്ഥര്‍, കൃത്യമായ വിവരം നൽകാതെ ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയെന്ന് പട്ടയ ഉടമ

റബര്‍ കൃഷിക്കുള്ള അനുമതിയുടെ മറവിലാണ് പട്ടയ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചത്. പട്ടയം കിട്ടുന്നതിന് മുമ്പുള്ള ഭൂമിയിലെ മരങ്ങള്‍ സംബന്ധിച്ച് കൃത്യമായ കണക്കുകളൊന്നുമില്ലെന്നും മുറിച്ചു കൊള്ളാന്‍ അധികൃതര്‍ പറഞ്ഞുവെന്നും പട്ടയ ഉടമ വെളിപ്പെടുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 12:48 pm IST
in Thrissur

തൃശൂര്‍: ചേലക്കര എളനാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പങ്ങാരപ്പിള്ളിയില്‍ പട്ടയഭൂമിയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ കടത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് വെളിപ്പെടുത്തല്‍. റേഞ്ച് ഓഫീസറും ഡെപ്യൂട്ടി റേഞ്ച് ഓഫീസറും മരം മുറിക്കാന്‍ വാക്കാല്‍ അനുമതി നല്‍കിയെന്നും തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ട് ഇപ്പോള്‍ കുരുക്കിലാക്കാനാണ് വനം വകുപ്പ് അധികൃതര്‍ ശ്രമിക്കുന്നതെന്നും പട്ടയ ഉടമ വെളിപ്പെടുത്തുന്നു.  

റബര്‍ കൃഷിക്കുള്ള അനുമതിയുടെ മറവിലാണ് പട്ടയ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചത്. പട്ടയം കിട്ടുന്നതിന് മുമ്പുള്ള ഭൂമിയിലെ മരങ്ങള്‍ സംബന്ധിച്ച് കൃത്യമായ കണക്കുകളൊന്നുമില്ലെന്നും മുറിച്ചു കൊള്ളാന്‍ അധികൃതര്‍ പറഞ്ഞുവെന്നും പട്ടയ ഉടമ വെളിപ്പെടുത്തുന്നു. ഇക്കാര്യങ്ങള്‍ക്ക് തന്റെ കയ്യില്‍ തെളിവുകളുïെന്നും ഇദ്ദേഹം പറയുന്നു.  

വനംവകുപ്പിന്റെ അനുമതിയോടെ മാത്രം മുറിക്കേണ്ട തേക്കും ഈട്ടിയും ഇരുളും അടക്കമുള്ളവയാണ് ഉദ്യോഗസ്ഥര്‍ പണം വാങ്ങി മുറിച്ചു കടത്തിയത്. 1961ലെ കേരള വനനിയമം സെക്ഷന്‍ 82 പ്രകാരം കൃഷിക്കായി പതിച്ചു നല്‍കുന്ന ഭൂമിയിലെ മരങ്ങള്‍ സര്‍ക്കാര്‍ സ്വത്താണ്. റവന്യു പട്ടയ ഭൂമിയിലെയും മിച്ചഭൂമിയിലെയും അനധികൃത മരംമുറി കുറ്റകരമാണെന്നിരിക്കെയാണ് അതിന്റെ സംരക്ഷണ ചുമതലയുള്ള വകുപ്പ് മേധാവികള്‍ തന്നെ കൊള്ളയ്‌ക്ക് സൗകര്യമൊരുക്കി നല്‍കിയത്.  

മരംമുറിയില്‍ പരാതിയുയര്‍ന്നപ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കും വിധം അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതിനെ വിയോജിച്ചതിനാല്‍ മേലധികാരിയോട് ധിക്കാരപരമായി പെരുമാറി’ എന്ന പെരുമാറ്റ ചട്ട ലംഘനം ചുമത്തി വനിതാ ബീറ്റ് ഓഫീസറെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ് മേലുദ്യോഗസ്ഥര്‍.

‘പണം വാങ്ങിയിട്ട് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു’

ഞാന്‍ ഒരു പ്രവാസിയായിരുന്നു. റബ്ബര്‍ പ്ലാന്റേഷനായി വനം വകുപ്പിനെ സമീപിച്ചപ്പോള്‍ അവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് ഇതുവരെ എത്തിയത്. അവരോട് ഫോണില്‍ വിവരങ്ങള്‍ ചോദിച്ച ശേഷമാണ് അപകടകരമായി നിന്ന മരങ്ങള്‍ മുറിച്ചതും. ആ മരങ്ങള്‍ ഇപ്പോഴും അവിടെ തന്നെ ഇട്ടിട്ടുണ്ട്. ഈ മരം മുറിക്കാന്‍ അപേക്ഷ നല്‍കണമെന്ന് അറിയില്ലായിരുന്നു. ഉദ്യോഗസ്ഥര്‍ എന്റെ പക്കല്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട്. വിവാദമായപ്പോഴാണ് അവര്‍ പറയുന്നത് ഡിഎഫ്ഒയ്‌ക്ക് അപേക്ഷ കൊടുക്കണമായിരുന്നെന്ന്. എന്നാല്‍ ഇത് ആദ്യം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അപ്രകാരമേ അത് ചെയ്യുമായിരുന്നുള്ളു.  

പട്ടയ ഉടമ (ഫോണ്‍ സംഭാഷണത്തില്‍ നിന്ന്)

Tags: pattayamforThrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

ഇടഞ്ഞോടിയ ശിവംലക്ഷ്മി അയ്യപ്പന്‍, ആനയുടെ ആക്രമണത്തില്‍ തകര്‍ന്ന കാറിന് സമീപം സംഗീത
Kerala

കൊലവിളിയുമായി കൊമ്പന്‍, മരണത്തെ നേരില്‍ക്കണ്ട നടുക്കത്തില്‍ സംഗീത

Kerala

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

പുതിയ വാര്‍ത്തകള്‍

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.