Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പട്ടയത്തിന്റെ മറവില്‍ കൊള്ള; മരം കടത്തിയത് ഉദ്യോഗസ്ഥര്‍, കൃത്യമായ വിവരം നൽകാതെ ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയെന്ന് പട്ടയ ഉടമ

റബര്‍ കൃഷിക്കുള്ള അനുമതിയുടെ മറവിലാണ് പട്ടയ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചത്. പട്ടയം കിട്ടുന്നതിന് മുമ്പുള്ള ഭൂമിയിലെ മരങ്ങള്‍ സംബന്ധിച്ച് കൃത്യമായ കണക്കുകളൊന്നുമില്ലെന്നും മുറിച്ചു കൊള്ളാന്‍ അധികൃതര്‍ പറഞ്ഞുവെന്നും പട്ടയ ഉടമ വെളിപ്പെടുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 12:48 pm IST
inThrissur

തൃശൂര്‍: ചേലക്കര എളനാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പങ്ങാരപ്പിള്ളിയില്‍ പട്ടയഭൂമിയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ കടത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് വെളിപ്പെടുത്തല്‍. റേഞ്ച് ഓഫീസറും ഡെപ്യൂട്ടി റേഞ്ച് ഓഫീസറും മരം മുറിക്കാന്‍ വാക്കാല്‍ അനുമതി നല്‍കിയെന്നും തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ട് ഇപ്പോള്‍ കുരുക്കിലാക്കാനാണ് വനം വകുപ്പ് അധികൃതര്‍ ശ്രമിക്കുന്നതെന്നും പട്ടയ ഉടമ വെളിപ്പെടുത്തുന്നു.  

റബര്‍ കൃഷിക്കുള്ള അനുമതിയുടെ മറവിലാണ് പട്ടയ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചത്. പട്ടയം കിട്ടുന്നതിന് മുമ്പുള്ള ഭൂമിയിലെ മരങ്ങള്‍ സംബന്ധിച്ച് കൃത്യമായ കണക്കുകളൊന്നുമില്ലെന്നും മുറിച്ചു കൊള്ളാന്‍ അധികൃതര്‍ പറഞ്ഞുവെന്നും പട്ടയ ഉടമ വെളിപ്പെടുത്തുന്നു. ഇക്കാര്യങ്ങള്‍ക്ക് തന്റെ കയ്യില്‍ തെളിവുകളുïെന്നും ഇദ്ദേഹം പറയുന്നു.  

വനംവകുപ്പിന്റെ അനുമതിയോടെ മാത്രം മുറിക്കേണ്ട തേക്കും ഈട്ടിയും ഇരുളും അടക്കമുള്ളവയാണ് ഉദ്യോഗസ്ഥര്‍ പണം വാങ്ങി മുറിച്ചു കടത്തിയത്. 1961ലെ കേരള വനനിയമം സെക്ഷന്‍ 82 പ്രകാരം കൃഷിക്കായി പതിച്ചു നല്‍കുന്ന ഭൂമിയിലെ മരങ്ങള്‍ സര്‍ക്കാര്‍ സ്വത്താണ്. റവന്യു പട്ടയ ഭൂമിയിലെയും മിച്ചഭൂമിയിലെയും അനധികൃത മരംമുറി കുറ്റകരമാണെന്നിരിക്കെയാണ് അതിന്റെ സംരക്ഷണ ചുമതലയുള്ള വകുപ്പ് മേധാവികള്‍ തന്നെ കൊള്ളയ്‌ക്ക് സൗകര്യമൊരുക്കി നല്‍കിയത്.  

മരംമുറിയില്‍ പരാതിയുയര്‍ന്നപ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കും വിധം അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതിനെ വിയോജിച്ചതിനാല്‍ മേലധികാരിയോട് ധിക്കാരപരമായി പെരുമാറി’ എന്ന പെരുമാറ്റ ചട്ട ലംഘനം ചുമത്തി വനിതാ ബീറ്റ് ഓഫീസറെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ് മേലുദ്യോഗസ്ഥര്‍.

‘പണം വാങ്ങിയിട്ട് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു’

ഞാന്‍ ഒരു പ്രവാസിയായിരുന്നു. റബ്ബര്‍ പ്ലാന്റേഷനായി വനം വകുപ്പിനെ സമീപിച്ചപ്പോള്‍ അവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് ഇതുവരെ എത്തിയത്. അവരോട് ഫോണില്‍ വിവരങ്ങള്‍ ചോദിച്ച ശേഷമാണ് അപകടകരമായി നിന്ന മരങ്ങള്‍ മുറിച്ചതും. ആ മരങ്ങള്‍ ഇപ്പോഴും അവിടെ തന്നെ ഇട്ടിട്ടുണ്ട്. ഈ മരം മുറിക്കാന്‍ അപേക്ഷ നല്‍കണമെന്ന് അറിയില്ലായിരുന്നു. ഉദ്യോഗസ്ഥര്‍ എന്റെ പക്കല്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട്. വിവാദമായപ്പോഴാണ് അവര്‍ പറയുന്നത് ഡിഎഫ്ഒയ്‌ക്ക് അപേക്ഷ കൊടുക്കണമായിരുന്നെന്ന്. എന്നാല്‍ ഇത് ആദ്യം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അപ്രകാരമേ അത് ചെയ്യുമായിരുന്നുള്ളു.  

പട്ടയ ഉടമ (ഫോണ്‍ സംഭാഷണത്തില്‍ നിന്ന്)

Tags: forThrissurpattayam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.