Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലിംഗ സമത്വവാദം കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് നരവംശ ശാസ്ത്രജ്ഞന്‍

ഇവിടങ്ങളിലെല്ലാം ആണിനും പെണ്ണിനും ലിംഗവ്യത്യാസം ഉറപ്പുവരുത്തുന്ന വസ്ത്രം ഉണ്ടായിരുന്നു. ആണും പെണ്ണുമായി ജനിക്കുന്നത് ജൈവപ്രക്രിയയാണ്, സ്ത്രീയും പുരുഷനുമായി വളരുന്നത് സാംസ്‌കാരിക പ്രക്രിയയും. അതിനാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്ത്രമാക്കിയല്ല സമത്വം കൈവരിക്കേണ്ടത്.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Aug 2, 2022, 09:18 am IST
in Kerala

കോഴിക്കോട്: ലിംഗസമത്വത്തിന്റെ പേരില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്ത്രമാക്കിയാല്‍ അത് അവരില്‍ ആണ്‍പെണ്‍ സ്വത്വവികല്‍പം (കറലിശേ്യേ രൃശശെ)െ സൃഷ്ടിക്കുകയും  വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ ഡോ. ജെ.ജെ. പള്ളത്ത്. ലിംഗസമത്വം എന്ന വാക്ക് തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണെന്നും യഥാര്‍ത്ഥത്തില്‍ സ്ത്രീക്കും പുരുഷനും അവസരസമത്വമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം.കെ. മുനീര്‍ എംഎല്‍എ കഴിഞ്ഞദിവസം നടത്തിയ  ലിംഗസമത്വത്തെക്കുറിച്ചുള്ള പരാമര്‍ശം വീണ്ടും വിവാദമുയര്‍ത്തിയ സാഹചര്യത്തിലാണ് ഡോ. പള്ളത്ത് ജന്മഭൂമിയോട് പ്രതികരിച്ചത്.  

പരസ്പര തുല്യതയല്ല, പരസ്പരപൂരകത്വമാണ് വേണ്ടത്. സ്ത്രീ-പുരുഷ അനന്യത അവഗണിച്ച്, സ്ത്രീകള്‍ എല്ലാകാര്യത്തിലും പുരുഷതുല്യരാവണമെന്നും തിരിച്ചും പറയുന്നത് പ്രകൃതിതത്വങ്ങള്‍ക്ക് യോജിച്ചതല്ല. തുല്യത വേണ്ടത് സാമ്പത്തിക അവസരങ്ങളിലും അധ്വാനത്തിനുള്ള വേതനത്തിലും സാമൂഹ്യ പദവിയിലും രാഷ്‌ട്രീയ-മത-കലാസാഹിത്യ മേഖലയിലും മറ്റുമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമല്ല  സ്വത്വം നിലനിര്‍ത്തുന്ന യൂണിഫോമുകളാണ് ആവശ്യം. ഇറുകിയ പാന്റ്‌സും ബനിയനും ഇട്ട് പെണ്‍കുട്ടികള്‍  ആണുങ്ങളെപ്പോലെ നടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതേതാണ്ട് സ്ഥിരവസ്ത്രമായി. എന്നാല്‍  ആണ്‍കുട്ടികള്‍  പെണ്‍വേഷമിടുന്നത് വളരെ ദുര്‍ല്ലഭമാണ്. ഒരുപക്ഷേ, ആണ്‍കുട്ടികള്‍ക്ക് സ്ഥിരമായൊരു പെണ്‍വസ്ത്രം അസാദ്ധ്യവുമാണ്.  

നമ്മള്‍ എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത്, നമ്മുടെ പ്രകൃതിയാണ്. ചൂടുള്ള കാലാവസ്ഥയില്‍ അയഞ്ഞ വസ്ത്രവും തണുപ്പുള്ളിടങ്ങളില്‍ മുറുകിയ വസ്ത്രവും, നമ്മുടേതുപോലെ മിതശീതോഷ്ണ കാലാവസ്ഥയില്‍ പരിമിതമായ വസ്ത്രവുമായിരുന്നു പതിവ്. അങ്ങനെയാണ്  മലയാളികള്‍ പരിമിതവസ്ത്രധാരികളും പാശ്ചാത്യര്‍ ഇറുകിയവസ്ത്രം ധരിക്കുന്നവരുമായത്. ഗള്‍ഫ് രാജ്യങ്ങളില്‍ അയഞ്ഞ വസ്ത്രത്തോടൊപ്പം, തലമറയ്‌ക്കാനും സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാനും മറ്റും കാരണമായത്, പ്രധാനമായും അവിടുത്തെ മണല്‍ക്കാറ്റില്‍ നിന്നു രക്ഷപ്പെടാനാണ്.  

ഇവിടങ്ങളിലെല്ലാം ആണിനും പെണ്ണിനും  ലിംഗവ്യത്യാസം ഉറപ്പുവരുത്തുന്ന വസ്ത്രം ഉണ്ടായിരുന്നു. ആണും പെണ്ണുമായി ജനിക്കുന്നത് ജൈവപ്രക്രിയയാണ്,  സ്ത്രീയും പുരുഷനുമായി വളരുന്നത് സാംസ്‌കാരിക പ്രക്രിയയും. അതിനാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്ത്രമാക്കിയല്ല സമത്വം കൈവരിക്കേണ്ടത്.  

ഭയലേശമെന്യേയുള്ള സ്ത്രീചലന സ്വാതന്ത്ര്യമാണ് ലക്ഷ്യമെങ്കില്‍ ജെന്‍ഡര്‍ യൂണിഫോമിന് പകരം സ്ത്രീസൗഹൃദ യൂണിഫോമാണ്  അഭികാമ്യം.അദ്ദേഹം പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി സംബന്ധിച്ച് ജെ.ജെ. പള്ളത്ത് രചിച്ച ‘ജെന്‍ഡര്‍ ന്യൂട്ടല്‍ യൂണിഫോം-  കാണാപ്പുറങ്ങള്‍’ എന്ന പുസ്തകം ഉടന്‍ കണ്ണൂരിലെ ജിവി ബുക്‌സ് പുറത്തിറക്കും.

Tags: developmentലിംഗസമത്വം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

Kerala

ആറന്മുളയില്‍ വികസനമുരടിപ്പ്; പണി തീരാത്ത പദ്ധതികള്‍ വീണയ്‌ക്ക് തിരിച്ചടിയാകുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.